Sunday, March 6, 2011

മനുഷ്യവംശത്തിന്റെ ഉൽപത്തി- പരിണാമശാസ്ത്രത്തിലൂടെ ഒരു യാത്ര.


(രാജു വാടാനപ്പള്ളി)

എവിടെനിന്നോ വന്നു ഞാൻ; എവിടേക്കോ പോണു ഞാൻ.....

     തന്നെക്കുറിച്ചും തന്റെ വംശം വന്ന വഴികളെക്കുറിച്ചും ഒരിക്കലെങ്കിലും ചിന്തിക്കാത്ത മനുഷ്യർ ആരുണ്ട്? താൻ ആരാണ്‌? എവിടെനിന്ന് വന്നു? എങ്ങനെ വന്നു? എവിടേക്ക് പോകുന്നു? ഉത്തരം തേടിയുള്ള മനുഷ്യന്റെ യാത്രകൾക്ക് എത്രയേറെ പഴക്കമുണ്ടാകാം? 

     റെഡിമെയ്ഡ് ഉത്തരങ്ങളുമായി മതങ്ങൾ എപ്പോഴേ റെഡി. അവ പറയുന്നു: മനുഷ്യനെ മാത്രമല്ല, ഭൂമിയിലെ സകലമാന ജീവികളെയും ദൈവം സൃഷ്ടിച്ചതാണ്. ഓരോന്നിനെയും പ്രത്യേകം പ്രത്യേകമായി-അതും ഇന്നു കാണുന്ന അതേ രൂപത്തിൽ. ജീവികളുടെ സൃഷ്ടിക്കുശേഷം അവയുടെ ആകാരത്തിൽ ഒരല്പം പോലും മാറ്റം വന്നിട്ടില്ലെത്രെ. മാത്രമല്ല, ഇക്കൂട്ടത്തിൽ വിശേഷജീവിയായ മനുഷ്യനെ ദൈവം അവന്റെ രൂപത്തിൽ തന്നെയാണെത്രെ സൃഷ്ടിച്ചത്. ഇനിയെന്തോന്നന്വേഷിക്കാൻ? എല്ലാവരും ദൈവത്തിനു സ്തോത്രം ചൊല്ലി കഴിഞ്ഞുകൂടുവിൻ, നിങ്ങളെ കാത്തിരിക്കുന്നത് നിത്യസ്വർഗമാണ്‌; ഇതെത്രെ മനുഷ്യോല്പത്തിയെക്കുറിച്ച മതപരമായ വ്യാഖ്യാനം. കഴിഞ്ഞ 3000 വർഷങ്ങൾക്കിപ്പുറത്ത് സംഘടിത മതങ്ങളുടെ ആവിർഭാവത്തോടെ ഇത്തരം വിശ്വാസങ്ങൾ സമൂഹത്തിൽ നിലവിലിരിക്കുന്നു. നിരക്ഷരർ മാത്രമല്ല വിദ്യാസമ്പന്നരായ മനുഷ്യരും പഠിച്ചതേ പാടിക്കൊണ്ട്, അനുസരണയോടെ ചോദ്യം ചെയ്യാതെ ജീവിക്കുന്നു. എന്നാൽ മതപരമായ ഈ അറിവിനുമപ്പുറത്ത് മറ്റൊരു ലോകമുണ്ട്. അത് അന്വേഷണത്തിന്റെ വഴിയാണ്‌; അത് തിരിച്ചറിവിന്റെ വഴിയാണ്‌; അത് ശാസ്ത്രത്തിന്റെ വഴിയാണ്‌. മനുഷ്യോല്പത്തിയെക്കുറിച്ച് ആധികാരികമായ അറിവു തരാൻ ഇന്ന് നമുക്കുമുന്നിൽ പരിണാമശാസ്ത്രത്തിന്റെ വഴികളുണ്ട്. വ്യക്തമായ തെളിവുകളോടെ അത് മനുഷ്യൻ വന്ന വഴികളിലേക്ക് വെളിച്ചം വീശുന്നു. അത് പറയുന്നു: മനുഷ്യൻ മാത്രമല്ല, ഭൂമിയിലെ സകല ജീവികളും ഇന്ന് കാണുന്ന അതേ രൂപത്തിൽ ‘സൃഷ്ടിക്ക’പ്പെട്ടതല്ല, മറിച്ച് ഇന്ന് കാണുന്ന രൂപത്തിലേക്ക് അവയുടെ പൂർവ്വരൂപങ്ങളിൽനിന്ന് ലക്ഷക്കണക്കിന്‌ വർഷങ്ങളിലൂടെ നടന്ന പരിണാമത്തിന്റെ ഫലമായി ആയിത്തീർന്നതാണെന്ന്. ഈ ‘ആയിത്തീരൽ’ എന്ന പ്രക്രിയയാണ്‌ പരിണാമം. അതാണ്‌ എവല്യൂഷനറി ബയോളജി. മുൻ വിധികളില്ലാതെ വന്ന വഴികൾ അന്വേഷിക്കുന്ന, മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ച് വ്യക്തമായ ഉത്തരം തരുന്ന ശാസ്ത്രശാഖ. 

      ഭൂമിയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ജീവികളും ഭൂമുഖത്തുനിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷരായ ജീവികളും-ഉദാ: ഡിനോസർ- പരസ്പരം ബന്ധിതരാണ്‌. ഒന്നിൽ നിന്ന് മറ്റൊന്ന് ക്രമേണ രൂപം കൊള്ളുന്നു. ഭൂമിയിൽ ആദ്യമുണ്ടായ ജൈവരൂപത്തിന്റെ പില്കാല പ്രതിനിധികളാണ്‌ നമ്മളെല്ലാം. ഒരു ജീവി വിഭാഗം ക്രമേണ ഉണ്ടാകുന്നു എന്നതിന്‌ അല്ലെങ്കിൽ ഒന്ന് ക്രമേണ മറ്റൊന്നായി തീരുന്നു എന്നതിന്‌ അമ്പരപ്പിക്കുന്ന ഒരു ഉദാഹരണം നോക്കൂ: തിമിംഗലം ഒരു കടൽ ജീവിയാണ്‌; സസ്തനിയുമാണ്‌. അതിന്റെ ഉല്പത്തി കരയിൽ നാല്‌ കാലിൽ നടന്നിരുന്ന ഒരു സസ്തനിയിൽ നിന്നാണ്‌. ഹിപ്പോപൊട്ടോമസിന്റെ ഒരു അടുത്ത ബന്ധുവിൽ നിന്നാണ്‌ 5 കോടി വർഷങ്ങൾക്ക് മുമ്പ് തിമിംഗലം പരിണമിച്ചത്! [1](വിശദാംശങ്ങൾ മറ്റൊരു പൊസ്റ്റിൽ)

     ഒരു വലിയ വൃക്ഷത്തെ സങ്കല്പ്പിക്കുക. വളർന്ന് പടർന്ന് പന്തലിച്ചുനില്ക്കുന്ന ഒരു വടവൃക്ഷം. അതിന്‌ അനേകമനേകം ശാഖോപശാഖകൾ ഉണ്ട്. അതിന്റെ മണ്ണോട് ചേർന്ന് നില്ക്കുന്ന ഭാഗം ആദ്യത്തെ ജൈവരൂപമാണെങ്കിൽ, അതിന്റെ ഏറ്റവും മുകളറ്റത്ത് കാണുന്ന കൊച്ചു കൊമ്പ്- അതാണ്‌ മനുഷ്യൻ. ആ കൊമ്പ് തനിയെ ആകാശത്തിൽ നില്ക്കില്ല. അത് മറ്റുശാഖകളുമായി ബന്ധപ്പെട്ടാണ്‌ നില്ക്കുന്നത്; അല്ലെങ്കിൽ മറ്റുപല ശാഖകളിൽ നിന്നുമാണ്‌ പ്രസ്തുത ശാഖ ഉണ്ടാകുന്നത്. ഈ ആദ്യ ജൈവരൂപത്തിൽനിന്ന് മനുഷ്യൻ എന്ന ശാഖയിലേക്കെത്തുവാൻ 400 കോടി വർഷം എടുത്തു. ഭൂമിയിൽ കഴിഞ്ഞ 400 കോടി വർഷത്തിനുശേഷം ജീവൻ ആവിർഭവിച്ചു. നമുക്ക് കിട്ടിയിട്ടുള്ള ജീവികളുടെ ജൈവാംശമടങ്ങിയ ഏറ്റവും പഴക്കമുള്ള പാറകൾ ഗ്രീൻലാന്റിലെ അകീലിയ ദ്വീപിൽ (Akilia Island)നിന്നാണ്‌. 1995-ൽ കാലിഫോർണിയയിലെ Scripps Institute of  Oceanography യിലെ Gustaf Arrhenius ഉം സംഘവും കൂടി കണ്ടുപിടിച്ചു. അതിലടങ്ങിയിരുന്ന ജൈവാംശങ്ങളുടെ പ്രായം 385 കോടി വർഷമാണ്‌[2]. ഇതനുസരിച്ച് ജീവശാസ്ത്രകാരന്മാർ കണക്കു കൂട്ടിയെടുത്തു; ഭൂമിയിൽ കഴിഞ്ഞ 400 കോടി വർഷത്തിനുശേഷം എപ്പൊഴോ ജീവൻ ആവിർഭവിച്ചുവെന്ന്. ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് ഇക്കാലത്ത് ‘ദൈവം’ മനുഷ്യനെന്ന ‘പ്രമാണി’യെ സൃഷ്ടിച്ചില്ല? 6 ദിവസം കൊണ്ടാണല്ലോ ദൈവം സൃഷ്ടികർമ്മം പൂർത്തിയാക്കിയത്. 350 കോടി വർഷം മുമ്പെങ്കിലും ഉള്ള ഒരു മനുഷ്യഫോസിൽ കണ്ടെത്തിയാൽ പരിണാമവാദം പൊളിഞ്ഞു. എന്നാൽ കാര്യങ്ങളുടെ കിടപ്പ് ദൈവത്തിന്‌ അത്ര സുഖകരമായ വിധത്തിലല്ലല്ലോ.

പരിണാമം സംഭവിക്കുന്നത്

     ഒരു  ജീവിക്ക് -ഏതു ജീവിയുമാവാം-സന്തതിപരമ്പരകൾ  ഉണ്ടാകുമ്പോൾ  അതിന്റെ ജനിതക -DNA-വസ്തുവിൽ ചില  വ്യതിയാനങ്ങൾ  സംഭവിക്കാനിടയുണ്ട്. ഈ വ്യതിയാനം എന്നു  പറയുന്നത്  ജീനുകളിൽ  സംഭവിക്കുന്ന  അക്ഷരത്തെറ്റുകളാണ്‌ - മ്യൂട്ടേഷൻസ് -. അങ്ങനെ  മ്യൂട്ടേഷൻ  സംഭവിച്ചാൽ  നിലവിൽ  ആ ജീൻ കോഡ് ചെയ്തിരുന്ന  പ്രോട്ടീനുപകരം  വേറൊരു  പ്രോട്ടീനായിരിക്കും ഉല്പാദിപ്പിക്കുക. ഈ മാറ്റങ്ങളോടെ  ജനിക്കുന്ന  ജീവി ആ പരിസ്ഥിതിക്ക് അനുകൂലമാണെങ്കിൽ   മാത്രമേ അതിജീവിക്കൂ.  പരിസ്ഥിതിക്ക്  യോജിച്ചതാണെങ്കിൽ അതിനനുകൂലമായി  പ്രകൃതി നിർധാരണം നടക്കും.  അല്ലാത്തപക്ഷം ആ ജീവി തെറ്റായ  മ്യൂട്ടേഷൻ  മൂലം  നശിച്ചുപോകും. അങ്ങനെ  ഇത്തരം കൊച്ചു കൊച്ചു മാറ്റങ്ങൾ  അനേകായിരം തലമുറകളിലൂടെ, ലക്ഷക്കണക്കിനു വർഷങ്ങളെടുത്ത്  കടന്നുപോകുമ്പൊൾ  നമ്മൾ ആദ്യം കണ്ട ജീവിയായിരിക്കില്ല  ഇപ്പോൾ കാണുന്നത്. അത് തികച്ചും  വ്യത്യസ്ത ജീവിയായിരിക്കും . ഇവിടെ  പരിണാമമാണു പ്രവർത്തിച്ചത്.  ഇവിടെ   ഒരു  കാര്യം പ്രത്യേകം ഓർമ്മിക്കണം. പരിണാമം എന്നത് നേരെമുകളിലേക്ക്  കയറിപ്പേ​‍ാകുന്ന കോണിപ്പടിയല്ല. അത് ശാഖോപശാഖകളായി  പിരിയുകയാണ്‌. അതിൽ എല്ലാ ശാഖകളും പരിസ്ഥിതിക്ക് അനുകൂലമാവുകയില്ല. വളരെ കുറച്ചു മാത്രമേ പരിസ്ഥിതിയോട് ഒത്തിണങ്ങിപ്പോകൂ. അവയ്ക്ക്  അനുകൂലമായ പ്രകൃതി നിർധാരണം(Natural Selection) നടക്കും.  അല്ലാത്ത  ശാഖകളെല്ലാം പൂർണ്ണമായും നശിച്ചുപോകും.മനുഷ്യന്റെ പരിണാമം തന്നെയാണിതിനു ഏറ്റവും നല്ല ഉദാഹരണം.  ഭൂമിയിലെ എല്ലാ ജീവികളും ഈ കാരണത്താൽ പരസ്പരം ബന്ധപ്പെട്ടവരാണ്‌. നമ്മിലെ പല ജീനുകളും മറ്റുപലജീവികളിലും കാണാം. അതായത് ഭൂമിയിലെ എല്ലാ ജീവികളും ആദിമ ജൈവരൂപത്തിന്റെ വ്യത്യസ്തമായ കിളിർപ്പുകളാണ്‌. പരിണാമശാസ്ത്രത്തിന്റെ വെളിച്ചത്തിൽ   ഒന്നുകൂടി  തറപ്പിച്ചു  പറയട്ടെ ;മനുഷ്യൻ ഒരു ദൈവ സൃഷ്ടിയല്ല; മറിച്ച് പരിണാമത്തിലൂടെ   ആയിത്തീർന്നതാണ്‌.  ഇനി മനുഷ്യൻ  മറ്റു ജീവികളിൽ നിന്ന്  പരിണമിച്ചതാണ്‌ എന്നതിന്റെ തെളിവുകൾ നോക്കാം.

     ഭൂമിയിലെ ജീവന്റെ ചരിത്രത്തിൽ നട്ടെല്ലുള്ള ജീവികൾ പ്രത്യക്ഷപ്പെടുന്നത് കഴിഞ്ഞ 53 കോടി വർഷങ്ങൾ തൊട്ടാണ്‌. മത്സ്യങ്ങൾ, ഉഭയ ജീവികൾ, ഉരഗങ്ങൾ, പക്ഷികൾ സസ്തനികൾ എന്നിവയാണു നട്ടെല്ലുള്ള ജീവികൾ. മത്സ്യങ്ങളിലെ പരിണാമം ഒരു ഘട്ടത്തിൽ ഉഭയജീവി -കരയിലും വെള്ളത്തിലുമായി ജീവിതചക്രമുള്ളവർ,-തവള-കളിലെത്തുന്നു. ഉഭയ ജീവികളിൽ നിന്നുക്രമേണ അത് ഉരഗങ്ങളിലെത്തുന്നു. ഉരഗപരിണാമം പിന്നീട്  പക്ഷികളിലേക്കും സസ്തനികളിലേക്കും നീങ്ങുന്നു. ഒറ്റശ്വാസത്തിൽ ഇങ്ങനെ പറഞ്ഞുവെങ്കിലും മൽസ്യങ്ങളിൽ നിന്നും പരിണാമം സസ്തനികളിലെത്താൻ 46.5 കോടി വർഷമെടുത്തു. ദൈവം തമ്പുരാൻ സൃഷ്ടിച്ചതൊന്നുമല്ല ഈ ക്രമം . അത് പ്രകൃതി നിർധാരണത്തിലൂടെ സംഭവിച്ചതാണ്‌. മനുഷ്യഭ്രൂണം ഈ ക്രമത്തെ പുനരവതരിപ്പിക്കുന്നു.

     ബീജ, അണ്ഡ കോശങ്ങൾ ഒന്നായിച്ചേർന്ന് കഴിഞ്ഞാൽ ചില അല്ഭുതകരമായ പ്രവർത്തനങ്ങൾ ഗർഭപാത്രത്തിൽ നടക്കുന്നുണ്ട്. ഒരു പുരുഷനിൽ നിന്നും 23 ക്രോമസോമുകളും വഹിച്ചുകൊണ്ട് ബീജവും സ്ത്രീയിൽ നിന്ന് 23 ക്രോമസോമുകളും വഹിച്ചുകൊണ്ട്  അണ്ഡവുമാണ്‌ കൂടിച്ചേരുന്നത്‌. അണ്ഡവഹിനിക്കുഴലിൽ വെച്ച്‌ അവ കൂടിച്ചേർന്ന്‌ 23 ജോഡി ക്രോമസോം ഉള്ള ഒരു കോശമായിത്തീരുന്നു. ഇപ്പോൾ ആ കോശത്തിൽ 300  കോടി ബേസ് ജോഡികളും 30,000ത്തോളം ജീനുകളുമുണ്ട്. DNA യിൽ പ്രോട്ടീൻ  ഉല്പാദിപ്പിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങളടങ്ങിയ ചില പ്രത്യേക ഭാഗങ്ങളുണ്ട്‌. ആ ഭാഗങ്ങളാണ്‌ ജീനുകൾ. ഈ ജീനുകൾ ഒരു പൂർണ്ണ മനുഷ്യനെ രൂപപ്പെടുത്തുന്നതിനുവേണ്ട പാചകക്കുറിപ്പുകളാണ്‌. നമ്മുടെ ശരീരത്തിലെ ഓരോ അവയവവും എവിടെ, എപ്പോൾ രൂപം കൊള്ളണമെന്ന്‌ നിശ്ചയിക്കുന്നത്‌ ഈ ജീനുകളാണ്‌. സ്ത്രീ പുരുഷ കോശങ്ങൾ ഒന്നായിച്ചേർന്ന്‌ കഴിഞ്ഞാൽ പിന്നെ ഒരു മനുഷ്യനെ രൂപപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ താനേ നടന്നുകൊള്ളും . ഈ ഘട്ടത്തിൽ ഒരു ആത്മാവ്‌ ബീജ സങ്കലനം നടന്ന കോശത്തിൽ പ്രവേശിക്കുന്നില്ല.

        ഇനിയാണ്‌ അതിശയങ്ങൾ അരങ്ങേറുന്നത്‌. ഭ്രൂണത്തിന്റെ പരിണാമം  ഈ കോശത്തിൽ നിന്നാരംഭിക്കുന്നു. ഈ ഏകകോശം ജീവന്റെ ആവിർഭാവ ഘട്ടത്തിലെ  പ്രാഥമിക രൂപത്തെക്കുറിച്ചുള്ള സൂചനയാണ്‌. പിന്നീട്‌ ഭ്രൂണം വളർന്ന്‌ 6 ആഴ്‌ച വരെയെത്തുന്ന കാലയളവിൽ ചില അന്തർനാടകങ്ങൾ നടക്കുന്നു. നട്ടെല്ലുള്ള എല്ലാജീവി വിഭാഗങ്ങളും കാഴ്ചയിൽ തീത്തും  വ്യത്യസ്‌തരാണ്. എന്നാൽ ഇവയുടെ എല്ലാം ഭ്രൂണത്തിന്റെ ആദ്യഘട്ടം മത്സ്യത്തിന്റെ ഭ്രൂണം പോലെയാണ്.  മനുഷ്യന്റേതും  അങ്ങനെതന്നെ.എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു. ദൈവത്തിന്റെ സൃഷ്ടിയിൽ ഏറ്റവും ഉത്കൃഷ്‌ടനാണ്‌ മനുഷ്യൻ. ദൈവം അവനെ, അവന്റെ രൂപത്തിൽ തന്നെയാണ്‌ സൃഷ്‌ടിച്ചത്. അങ്ങനെയണെങ്കിൽ ബീജവും അണ്ഡവും കൂടിച്ചേർന്ന്‌കഴിഞ്ഞാലുടൻ അതൊരു  കുഞ്ഞുമനുഷ്യൻ ആവണം. പ്രസവിക്കും വരെ അതു നിരന്തരം വളരണം . എന്നാൽ അങ്ങനെയല്ല തുടക്കത്തിൽ സംഭവിക്കുന്നത്‌. നടക്കുന്നത് മറ്റൊരു വിധത്തിലാണ്‌.പരിണാമശ്രേണിയിൽ വളരെ പില്ക്കാലത്ത്‌ മാത്രം പ്രത്യക്ഷപ്പെടുന്ന മനുഷ്യൻ, അവന്റെ ഭ്രൂണവികസനത്തിന്റെ ആദ്യഘട്ടത്തിൽ അവൻ വന്ന വഴി വ്യക്തമായി കാണിക്കുന്നു.

വാലുള്ള മനുഷ്യശിശു
     ആദ്യം ഭ്രൂണത്തിൽ ചെകിളകൾ ഉണ്ടാകുന്നു[3] . ചെകിള; ജലജീവി-മൽസ്യ-കളുടെ ശ്വസനാവയമാണ്‌. മനുഷ്യന്റെ ഭ്രൂണത്തിൽ ചെകിളകൾ എന്തിന്? മനുഷ്യൻ അന്തരീക്ഷവായു നേരിട്ട് ശ്വസിക്കുന്നവനാണ്‌. എന്നിട്ടും മനുഷ്യഭ്രൂണത്തിൽ ചെകിളകൾ രൂപപ്പെടുന്നു. ഇതിനർത്ഥം ചെകിളകൾ ഉല്പാദിപ്പിക്കുന്ന ജീൻ നാം വഹിക്കുന്നുണ്ട് എന്നാണ്‌. എന്തുകൊണ്ട് നമ്മുടെ ജനിതകഘടനയിൽ മൽസ്യങ്ങളുടെ ശ്വ്വസനാവയവം നിർമ്മിക്കുന്ന ജീനുകൾ കടന്നുകൂടി? ഈ ജീനുകൾ വഴിതെറ്റി കയറിവന്നവയാണോ? അല്ല, അത് മനുഷ്യൻ എവിടെനിന്ന് ഉല്ഭവിച്ചുവെന്നാണ്‌ കാണിച്ചുതരുന്നത്. മനുഷ്യൻ ഉല്ഭവിച്ചത് മൽസ്യ വിഭാഗത്തിൽ നിന്നുമാണ്‌. അവ നമ്മുടെ വിദൂരസ്ഥമായ പൊതു പൂർവികനാണ്‌. അതുകൊണ്ടാണ്‌ നമ്മുടെ ജനിതകഘടനയിൽ അവയുടെ ജീനുകളും വന്നത്. ഭ്രൂണത്തിന്റെ തുടക്കത്തിൽ പല പൊതു പൂർവികരും വന്ന് തലകാട്ടി പോകും. അങ്ങനെയാണ്‌ ചെകിളയുണ്ടാക്കുന്ന ജീനുകൾ “ഓൺ” ആകുകയും ചെകിളകളിലൂടെ മൽസ്യപൂർവികർ രംഗത്തുവരികയും ചെയ്യുന്നത്. പിന്നീട് ഈ ജീനുകൾ “ഓഫ്” ആകുന്നു. തുടർന്ന്‌ മനുഷ്യനിലേക്ക്‌ ഭ്രൂണം നീങ്ങുകയും ചെയ്യും. ചെകിളയുണ്ടായ  സ്ഥാനത്ത്‌ പിന്നീട്‌ നാവ്‌, കീഴ്‌ത്താടി, കഴുത്ത്‌, ശ്വാസകോശം എന്നിവ രൂപം കൊള്ളും. ഇനി മറ്റൊരു പൊതുപൂർവ്വികൻ വരുന്നു. അത്‌ വാലും കൊണ്ടാണ്‌ വരുന്നത്‌. മനുഷ്യന്‌ വാലുണ്ടോ?  ഇപ്പോൾ തപ്പിനോക്കിയാൽ കാണില്ല. എന്നാൽ നമ്മൾ ഭ്രൂണാവസ്‌ഥയിൽ ആയിരിക്കുമ്പോൾ നമുക്ക് വാലു മുളക്കുന്നു. അത്‌ നമ്മുടെ ഉരഗ , സസ്‌തന,പൂർവ്വികരെ സൂചിപ്പിക്കുന്നു. അതായത്‌ അവർക്ക്  വാലുണ്ടാക്കുന്ന ജീനുകൾ നമ്മുടെ ജനിതക ഘടനയിലും, ഗർഭം തുടങ്ങി 7ആഴ്‌ച വരെയുള്ള കാലയലവിൽ  ഈ വാൽ വളരുന്നു. ഈ “വാൽ” ചരിത്രം വ്യക്തമാക്കുന്നത് നമ്മുടെ ഉത്‌പത്തി വാലുള്ള - ഉരഗ സസ്‌തന-ജീവികളിൽ നിന്നായിരുന്നു എന്നാണ്‌. അതുകൊണ്ട്‌ അവയുടെ അംശങ്ങൾ നമ്മളും പേറുന്നു. സാധാരണയായി 7 ആഴ്ച കഴിഞ്ഞാൽ ഈ വാൽ ജീൻ തനേ ഓഫാവുകയും ഭ്രൂണം മനുഷ്യനിലേക്ക്‌ നീങ്ങുകയും ചെയ്യണം . ചിലപ്പോൾ പ്രസ്തുത ജീൻ ഓഫാവുകയില്ല. അപ്പോൾ സംഗതി കാര്യമാവും  അങ്ങനെ വന്നാൽ ശിശു “വാലായിട്ട്” ജനിക്കും. ഉത്തരേന്ത്യയിൽ കുറച്ച് വർഷങ്ങൾക്ക്‌ മുമ്പ്‌ ഒരു ശിശു വാലുമായിട്ട്  ജനിച്ചു. തുടർന്ന്‌  അത്‌ ഹനുമാന്റെ അവതാരമാണെന്നു പറഞ്ഞ്‌ ചില കോലാഹലങ്ങളുണ്ടായത്‌ ചിലരെങ്കിലും  ഓർക്കുന്നുണ്ടാവും.  ഈയടുത്ത് നടന്നചില ജനിതക പഠനങ്ങൾ കാണിക്കുന്നത്‌ ചുണ്ടെലികളിൽ വാലുണ്ടാക്കുന്ന അതേ ജീനുകൾ തന്നെയണെത്രേ മനുഷ്യനിലും പ്രവർത്തിക്കുന്നത്‌[4] പിന്നീട്‌ മനുഷ്യനിൽ അവ നിർവീര്യമാക്കപ്പെടുന്നുണ്ട്‌.

പൊഴിയാത്ത രോമങ്ങൾ മനുഷ്യശിശുവിൽ
     തവളകളുടെ കൈകാലുകൾ ചർമ്മം പൊതിഞ്ഞവയാണ്‌. ഏതാണ്ടിതുപോലെതന്നെയാണ്‌ ഭൂണാവസ്ഥയിൽ മനുഷ്യന്റെ കൈകാലുകൾ. ഇത് നമ്മുടെ ഉഭയജീവി പൂർവികബന്ധം സൂചിപ്പിക്കുന്നു. പിന്നീട് ഈ ചർമ്മമെല്ലാം കൊഴിഞ്ഞുപോയി വിരലുകൾ പ്രത്യേകം പ്രത്യേകമാകുന്നു. മനുഷ്യൻ സസ്തനിയാണ്‌. സസ്തനി വിഭാഗത്തിലെ ഒരു Order ആയ പ്രൈമേറ്റ് വിഭാഗത്തിലാണ്‌ മനുഷ്യന്റെ സ്ഥാനം.  നമ്മുടെ പ്രൈമേറ്റ് ബന്ധം വ്യക്തമാക്കുന്ന ഒരു തെളിവ് നോക്കാം. മനുഷ്യന്‌ മറ്റു പ്രൈമേറ്റുകളെപ്പോലെ രോമാവൃതമായ ശരീരമില്ല.  എന്നാൽ ഭ്രൂണവളർച്ചയുടെ ഒരു ഘട്ടത്തിൽ  ശരീരം രോമാവൃതമാകുന്നുണ്ട്. ഗർഭം 6 മാസം പിന്നിടുമ്പോൾ ശിശുവിന്റെ മേലാകെ രോമാവൃതമാവും.[5] പ്രസവത്തിന്‌ ഒരു മാസം മുമ്പ് ഈ രോമമെല്ലാം കൊഴിഞ്ഞുപോകും. അങ്ങിനെ ഒരു ഒത്ത മനുഷ്യക്കുഞ്ഞായി അത് പിറക്കും. Lanugo എന്നാണ്‌ ഈ നനുത്ത രോമങ്ങളുടെ പേര്‌. ഇത് കൃത്യമായും നമ്മുടെ പ്രൈമേറ്റ് പൂർവ്വികരെ വെളിപ്പെടുത്തുകയാണ്‌. രസകരമായ കാര്യം, കുരങ്ങുകൾക്കും ഭ്രൂണവസ്ഥയിൽ ഇതേ സമയത്ത് തന്നെയാണ്‌ രോമങ്ങൾ മുളയ്ക്കുന്നത്. പക്ഷേ അവർക്കത് കൊഴിയുന്നില്ലെന്ന് മാത്രം.

     സസ്തനി ബന്ധം വ്യക്തമാക്കുന്ന മറ്റൊരു ശക്തമായ തെളിവാണ്‌ നമ്മുടെ അപ്പെന്റിക്സ്. നമുക്ക് ഒട്ടും തന്നെ ഉപയോഗമില്ലാത്ത എന്നാൽ തീർത്തും ഉപദ്രവകാരിയായ ഒരു അവയവമാണ്‌ Appendix. എന്നാൽ മുയൽ, കങ്കാരു തുടങ്ങിയ ജീവികൾക്ക് വളരെ അത്യാവശ്യമായ ഒരു അവയവമാണിത്. സെല്ലുലോസ്‌ ദഹിപ്പിച്ചെടുക്കാൻ അവർക്കിത്‌ വളരെ ആവശ്യമാണ്‌ . നമുക്കിത്‌ ഒട്ടും തന്നെ ആവശ്യമില്ല, എന്നിട്ടും നമ്മുടെ ജനിതക ഘടനയിൽ Appendix നിർമ്മിക്കുന്നതിനുള്ള ജീനുകളും അടങ്ങുന്നു. എന്താണിത് കാണിക്കുന്നത്‌; നമ്മുടെ പിറവി സസ്‌തനി കുടുംബത്തിൽ നിന്നു തന്നെയാണെന്നാണ്‌ ഇതു കാണിക്കുന്നത്‌. അങ്ങിനെ ഭ്രൂണശാസ്ത്രത്തിലെ തെളിവുകൾ മനുഷ്യന്റെ ഉല്പത്തി  എങ്ങനെയായിരുന്നുവെന്ന്‌ കൃത്യമായി കാണിച്ചുതരുന്നു. അതായത്‌ സൃഷ്‌ടിയുടെ 6-ആം‍ ദിവസം ദൈവം ഓം‍ ഹ്രീം ഐസ്‌ക്രീം സ്വാഹ എന്നു പറഞ്ഞപ്പോൾ ഉണ്ടായതല്ല മനുഷ്യൻ എന്നും കോടിക്കണക്കിന്‌ വർഷങ്ങളിലൂടെ നടന്ന പരിണാമത്തിന്റെ ഫലമായിട്ടാണ്‌ മനുഷ്യൻ രൂപം കൊണ്ടതെന്നുമാണ്‌  ഇത്‌ കാണിക്കുന്നത്.

സസ്‌തനികളുടെ  രംഗപ്രവേശം

     കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടി വളർത്തുകയും ചെയ്യുന്ന ജീവി വിഭാഗമാണ്‌ സസ്തനികൾ . നമ്മൾ ഉൾക്കൊള്ളുന്ന Class ഇതാണ്‌. സസ്‌തനികൾ ഭൂമിയിലെ ഒരു പ്രബല ജീവിവിഭാഗമായി തീരുന്നത്‌ കഴിഞ്ഞ 6.5 കോടി വർഷങ്ങൾക്ക്‌ ശേഷമാണ്‌.  വാസ്‌തവത്തിൽ  കഴിഞ്ഞ 21 കോടി വർഷങ്ങൾ തൊട്ടേ സസ്തനികൾ  പരിണമിച്ചെങ്കിലും അവർക്ക്‌ വികസനത്തിന്‌ അവസരമുണ്ടായില്ല. അതിന്‌ കാരണം ഡിനോസറുകളുടെ സാന്നിദ്ധ്യമാണ്‌. ഉരഗവിഭാഗതതിൽ നിന്ന്‌ സസ്‌തനികളും ഡിനോസറുകളും ഏതാണ്ട്‌ ഒരേ സമയത്തുതന്നെയാണ്‌ വേർപെട്ട് പുതിയ ജീവി വിഭാഗമായി തീരുന്നത്‌. എന്നാൽ ഡിനോസറുകൾക്കനുകൂലമായി ശക്‌തമായി പ്രകൃതി നിർദ്ധാരണം നടക്കുന്നു. അതുകൊണ്ട്‌ ഡിനോസറുകൾ  അതിവേഗം  വിപുലപ്പെടുകയും വ്യത്യസ്‌ത വിഭാഗമായി തീരുകയും ചെയ്‌തു. 30ഓളം ജീനറകളിലായി 530 തരം ഡിനോസറുകൾ  അവർ കഴിഞ്ഞ 21 കോടി വർഷം മുതൽ  കഴിഞ്ഞ 6.5കോടി വർഷം വരെയുള്ള നീണ്ട 15 കോടി വർഷങ്ങൾ ഭൂമിയിലെ പ്രബല ജീവി വിഭാഗമായി ഭൂമിയെ അടക്കിവാണു. ഡിനോസറുകൾ പ്രബലന്മാരായി കഴിഞ്ഞിരുന്ന വേളയിൽ മറ്റുജീവി വിഭാഗങ്ങൾക്കൊന്നും വികാസമുണ്ടായില്ല. നമ്മുടെ വിഭാഗമായ സസ്തനികൾ ഒരരികിലേക്ക്‌ ഒതുക്കപ്പെട്ടു. ഈ കാലഘട്ടത്തിൽ സസ്‌തനികളുടെ വലിപ്പം ഒരു പെരുച്ചാഴിയുടെ അത്രയേയുള്ളൂ. അതും രാത്രിഞ്ചരന്മാരായി  കഴിയേണ്ടി വന്നു. അതിനു കാരണം പകൽ ജീവിതം ഡിനോസറുകൾ കൈയടക്കി എന്നതാണ്‌. പകൽ സമയത്ത്‌ പുറത്തിറങ്ങിയാൽ ആഹാരമാവുമെന്നതിനാൽ രാത്രി ജീവിതവുമായി അവർക്ക്‌ പൊരുത്തപ്പെടേണ്ടി വന്നു. ഭൂമിയിൽ ഒരു ജീവിക്കും ശാശ്വതമായി ജീവിക്കുവാൻ അവസരമില്ല. ദിനോസറുകളുടെ കാര്യത്തിലും അത്‌ സംഭവിച്ചു. 6.5 കോടി വർഷങ്ങൾക്കു മുമ്പ് സംഭവിച്ച ഒരു ഉൽക്കാപതനം വഴി ദിനോസറുകൾ എന്നെന്നേക്കുമായി ഭൂമുഖത്തുനിന്നും അപ്രത്യക്ഷരായി. ഭൂമിയിലെ ജീവന്റെ ചരിത്രത്തിലെ അമ്പരപ്പിക്കുന്ന ഒരു പ്രതിഭാസമാണ്‌ ജീവന്റെ കൂട്ട വിനാശം-Mass Extinction -, ചില ഘട്ടങ്ങളിൽ ഇത്‌ ജീവൻ പാടെ തുടച്ചു നീക്കപ്പെടും- 96 ശതമാനം ജീവികൾ നശിച്ച ഘട്ടം , 24.5 കോടി വർഷം മുമ്പ്‌ പെർമിയൻ  യുഗത്തിൽ - എന്ന അവസ്‌ഥവരെ വന്നിട്ടുണ്ട്‌ . 6.5 കോടി വർഷം മുമ്പ്‌ ക്രിറ്റേഷ്യസ് യുഗത്തിൽ സംഭവിച്ച ഈ ജീവന്റെ തുടച്ചു നീക്കലിൽ 70% ജീവികളും[6] ചത്തു തുലഞ്ഞുപോയി . ഇവിടെ ഒരു ചോദ്യം ഉയരുന്നു. ദൈവം ഉണ്ടെങ്കിൽ, ആ ദൈവം തന്നെ സൃഷ്‌ടിച്ച ജീവികളെ അങ്ങേര്‌ തന്നെ  ഇത്ര നികൃഷ്ടമായി കൂട്ടത്തോടെ നശിപ്പിക്കുന്നതെന്തിന്‌? സൃഷ്‌ടിക്കലും കൂട്ടക്കൊലയും ഇതെന്താ കുട്ടിക്കളിയാണോ? വിശ്വാസികൾക്കതിന്‌ മറുപടിയുണ്ടോ?  

     എന്തായാലും 6.5 കോടി വർഷങ്ങളൊടെ ഡിനോസറുകൾ പൂർണമായും രംഗത്തുനിന്നും അപ്രത്യക്ഷരായി. അതോടെ അവർ ജീവിച്ചുവന്നിരുന്ന ജീവിതപരിസരം കാലിയായി. അവിടേക്ക് സസ്തനികൾ പ്രവേശിക്കുന്നു. അങ്ങനെ 6.5 കോടി വർഷം തൊട്ട് ഇന്നുവരെയുള്ള കാലത്തെ സസ്തനയുഗം-Mammalian age- എന്ന് വിശേഷിപ്പിക്കാം. തുടർന്ന് സസ്തനികളിലെ വൈവിധ്യവല്കരണം അതിവേഗം നടക്കുന്നു. പാലിയോസിൻ യുഗം-6.5 കോടി വർഷം മുതൽ കഴിഞ്ഞ 5.4 കോടിവർഷം വരെ- അവസാനിക്കുമ്പോഴേക്കും സസ്തനികൾ വ്യത്യസ്ത വിഭാഗങ്ങളായി പിരിയുന്നു. ഓരോരോ വ്യത്യസ്ത പരിതസ്ഥിതികളിൽ ജീവിക്കുവാൻ അനുകൂലനം നേടുന്നതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്. സസ്തനികളിൽ പരിസ്ഥിതിക്കനുസരിച്ച് അനുകൂലനം നേടിയ ഒരുപാട് വിഭഗങ്ങ-Order-ളുണ്ട്. ഒട്ടകം, പന്നി, ഹിപ്പൊ​‍ എന്നിവ ഉൾക്കൊള്ളുന്ന Artiodactyla, കുതിരയുടെയും കണ്ഡാമൃഗത്തിന്റെയും വിഭാഗമായ Perrisodactyla, എലി, മുയൽ എന്നിവയുടെ Rodentia, ആനയുടെ Proboscidea, മാസഭുക്കുകളുടേ വിഭാഗമായ Carnivora ഇങ്ങനെ പോകുന്നു സസ്തനികളിലെ വിഭാഗങ്ങൾ. ഇതില്പ്പെടുന്ന മറ്റൊരു വിഭാഗമാണ്‌ പ്രൈമേറ്റുകൾ. ഇവരാണെങ്കിലോ വൃക്ഷങ്ങളിൽ ജീവിക്കുവാനാണ്‌ അനുകൂലനം നേടിയത്. നമ്മൾ ഇനി മറ്റെല്ലാ ജീവവിഭാഗങ്ങളെയും വിട്ട്, പ്രൈമേറ്റുകളെ പിന്തുടരുകയാണ്‌. എന്തുകൊണ്ടെന്നാൽ ഇവയുടെ പില്കാല വികാസമാണ്‌ മനുഷ്യനെ രൂപപ്പെടുത്തിയത്.

     വൃക്ഷജീവിതം നേടിയെടുക്കാൻ വളരെ സങ്കീർണമായ അനുകൂലനങ്ങൾ സംഭവിക്കണം. കയ്യിന്റെയും കാലിന്റെയും ചലനക്ഷമതയാണ്‌ പ്രധാനം. ഒരു കൊമ്പിൽ നിന്ന് മറ്റൊരു കൊമ്പിലേക്ക് ചാടിക്കടക്കാൻ കൈകളുടെ ഉപയോഗം വിലയേറിയതാണ്‌. കൊമ്പിൽ മുറുകെ പിടിക്കണമെങ്കിൽ വിരലുകൾ പ്രദക്ഷിണമായും അപ്രദിക്ഷിണമായും വ്യന്യസിച്ചിരിക്കണം. ഈ അനുകൂലനം പ്രൈമേറ്റുകൾക്കുണ്ട്. മറ്റൊന്ന് ത്രിമാന കാഴ്ചയാണ്‌. കണ്ണുകൾ മുൻ വശത്തായതുകൊണ്ട് ഒരേ വസ്തുവിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും അതുവഴി വസ്തുവിന്റെ ത്രിമാന ചിത്രം-നീളം, വീതി, കനം- ലഭ്യമാവുകയും ചെയ്യും. ഈ ഗുണം പ്രൈമേറ്റുകൾക്കുണ്ട്. ഇതില്ലായെങ്കിൽ പ്രൈമേറ്റുകൾക്ക് ഒരു കൊമ്പിൽ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കടക്കാൻ സാധിക്കില്ല. പ്രൈമേറ്റുകളുടെ മറ്റൊരു പ്രത്യേകത അവയുടെ കളർ വിഷൻ-വർണ കാഴ്ച-യാണ്‌. കളർവിഷൻ ലഭ്യമാക്കുന്ന 3 opsin ജീനുകൾ പ്രൈമേറ്റുകൾക്കുണ്ട്. എന്നാൽ പ്രൈമേറ്റൊഴികെയുള്ള സസ്തന വിഭാഗങ്ങളിൽ 2 opsin ജീനുകളെയുള്ളു. അതുകൊണ്ട് ചുവപ്പ് നിറത്തെ പച്ചനിറത്തിൽ നിന്ന് തിരിച്ചറിയാൻ അവർക്ക് കഴിയില്ല. പ്രൈമേറ്റുകൾക്കുള്ള ഈ കളർ വിഷൻ ഭക്ഷണകാര്യത്തിൽ അവർക്ക് ഒരുപാട് ഗുണം ചെയ്തു. ഭൂമധ്യരേഖാ പ്രദേശത്തെ സസ്യങ്ങളുടെ മിക്കവയുടെയും ഇളം കമ്പുകൾ ചിവപ്പ് നിറത്തിലാണ്‌.  പോഷകസമൃദ്ധമാണിവ. പ്രൈമേറ്റുകൾക്ക് ഇത് പരമാവധി ചൂഷണം ചെയ്യാനായി.

     സസ്‌തനവിഭാഗത്തിലെ ഈ Order കഴിഞ്ഞ 5.8 കോടി വർഷങ്ങൾക്കുമുമ്പേ രംഗത്തു വരുന്നു. 200 ഓളം വിഭാഗങ്ങൾ അതിലുണ്ട്‌. ലീമറുകൾ , ലോറിസുകൾ, ടാർസിയറുകൾ, ബുഷ് ബേബികൾ, സാധാകുരങ്ങുകൾ, വാലില്ലാകുരങ്ങന്മാർ, - ആൾക്കുരങ്ങ്, മനുഷ്യക്കുരങ്ങ് എന്നൊക്കെ പറയുന്നവർ
 അവ ചിമ്പാൻസി, ഗറില്ലഉറാങ്ങ് ഉട്ടാൻ, ഗിബ്ബ എന്നിവയാണ്‌- പിന്നെ മനുഷ്യ. ഇവരാണ് വിഭാഗത്തിലെ  പ്രധാന വിഭാഗങ്ങ. മനുഷ്യ പ്രൈമേറ്റാണ്‌;  പ്രൈമേറ്റ് മഹാപരമ്പരയിലെ ഒരു പിക്കാല കണ്ണിമാത്രം. 5.8 കോടി ർഷങ്ങൾക്കു ശേഷമുള്ള ഫോസി രേഖകളി, പ്രൈമേറ്റ് എന്ന പൊതു പൂർവ്വിക പരമ്പരയി നിന്ന്  ഓരോ ജീവികളും പ്രത്യേകം വിഭാഗമായി പിരിഞ്ഞുപോകുന്നതായി കാണാം. മാറിവരുന്ന പരിസ്ഥിതികളുമായി അനുകൂലനം നേടുന്നതിന്റെ ഫലമായിട്ടാണ്ഇങ്ങനെ വരുന്നത്. അങ്ങനെ ടാർസിയറുകൾ 5.8 കോടി ർഷങ്ങൾക്കു മുമ്പു തന്നെ മറ്റൊരു ശാഖയാകുന്നു. 4 കോടി ർഷം മുമ്പ്‌ New World- അമേരിക്ക ഭൂഖണ്ഡം - കുരങ്ങുക പ്രത്യേകം ശാഖയാകുന്നു. Old World - ഏഷ്യ, ആഫ്രിക്ക- കുരങ്ങുക 2.5 കോടി ർഷങ്ങൾക്കു മുമ്പേ പ്രത്യേകം ശാഖകളായി മാറുന്നു

      മനുഷ്യനും ചിമ്പാൻസിക്കും ഒരു പൊതു പൂർവ്വികനുണ്ടെന്നും അതിൽ നിന്നാണ് ഇവർ വേർപിരിഞ്ഞതെന്നും അതും ആഫ്രിക്കയിൽ വെച്ചാകാനാണ് സാധ്യത എന്നുമാണ് ഡാർവിൻ പറഞ്ഞത്, അതിനെയാണ് ഇങ്ങനെ വളച്ചൊടിച്ച്, കുരങ്ങിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത് എന്നു പറഞ്ഞത്. വാസ്തവത്തിൽ നമ്മിൽ നിന്നും 2.5 കോടി വർഷം മുമ്പ് അകന്നു മാറി പ്രത്യേകം ശാഖയായി മാറുകയാണ് കുരങ്ങുകൾ. ഇനിയത്തെ ഊഴം മനുഷ്യക്കുരങ്ങുകളുടേതാണ്. ഫോസിൽ രേഖകളിൽ ഇവർ 2.3 കോടി വർഷങ്ങൾക്ക് ശേഷം കണ്ടു വരുന്നു . ഇതിൽ 1.8 കോടി വർഷങ്ങൾക്കു മുമ്പേ ഗിബ്ബൺ പ്രത്യേകം ശാഖയായി മാറുന്നു. അടുത്ത് ഒറാങ്ങ് ഉട്ടാനാണ് . ഇത് 1.4 കോടി വർഷം തൊട്ട് പ്രത്യേക ശാഖയായി പിരിഞ്ഞുനിൽക്കുന്നു. ഇനി കഴിഞ്ഞ 80 ലക്ഷം വർഷം മുമ്പ് ഗറില്ല പ്രത്യേക ശാഖയായി പോകുന്നു. കഴിഞ്ഞ 60-50 ലക്ഷം വർഷം മുമ്പ്പ്രൈ മേറ്റ് പൊതു പൂർവ്വിക പരമ്പരയിൽ  മറ്റൊരു വിഭജനം കൂടിനടന്നു. അതുവഴി രണ്ടുവ്യത്യസ്തജീവികൾ രൂപം കൊള്ളുകയും ചെയ്തു. ഈ കലഘട്ടത്തിൽ സംഭവിച്ച പാരിസ്ഥിതിക മാറ്റത്തിനോടുള്ള അനുകൂലം എന്ന നിലയിലായിരുന്നു; പ്രസ്തുത ജീവിവിഭാഗങ്ങൾ ആവിർഭവിച്ചത്. ആ ജീവികൾ മനുഷ്യനും ചിമ്പാൻസിയുമാണ്. ആദ്യം പാരിസ്ഥിതികമാറ്റം എന്താണെന്നു നോക്കാം . അതൊരു ഹിമയുഗമായിരുന്നു[7].

     ഹിമയുഗം  ഭൂമിയിലെ ചരിത്രത്തിലെ ഒരു സവിശേഷ പ്രതിഭാസമാണ്. സമുദ്രജലം ഐസായി പരിണമിക്കുകയും അത് കടലിലും കരയിലും കുമിഞ്ഞു കൂടുകയും ചെയ്യും. അത് ധ്രുവ പ്രദേശത്തു നിന്ന് പതിയെ ഭൂമദ്ധ്യരേഖാ പ്രദേശത്തേക്കു നീങ്ങും . ഇതിന്റെ ഫലമായി സമുദ്ര ജലനിരപ്പ് കുത്തനെ താഴും. ഈ അവസ്ഥ ചിലപ്പോൾ ലക്ഷക്കണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കും. ഹിമയുഗം സംഭവിക്കുന്നതോടെ ജീവികളുടെ കൂട്ടവിനാശവും ഒപ്പമുണ്ടാകും.  ഭൂമിയിലെ ജീവന്റെ ചരിത്രത്തിൽ ഹിമയുഗത്തിന്റെ വരവും ജീവികളുടെ കൂട്ടവിനാശവും നിരന്തരം ആവർത്തിച്ചുകൊണ്ടിരുന്നു. എന്നാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്  ഇതിൽ ഒരു ഒഴികഴിവുണ്ട്. അത് ഭൂമദ്ധ്യരേഖാപ്രദേശത്ത് കിടക്കുന്നു; കഴിഞ്ഞ 5.5 കോടി വർഷങ്ങളായി - അതിനു മുമ്പ്   അത് ഗോണ്ഡ് വാനാലാന്റ് എന്ന സൂപ്പർ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു. അതിൽ അന്റാർട്ടിക്കയും, ആസ്ത്രേലിയായും, തെക്കേ അമേരിക്കയും, ഇന്ത്യൻ ഉപഭൂഖണ്ഡവും, ആഫ്രിക്കയും ഉള്ളടങ്ങിയിരുന്നു. ജൂറാസിക് യുഗത്തിൽ - 20.8 കോടി മുതൽ 14.5 കോടി വർഷം വരെ - അത് പിളരാൻ തുടങ്ങി. ഓരോ ഭൂഭാഗവും  ഓരോ  വഴിക്ക് നീങ്ങി. അങ്ങനെ ഭൂമദ്ധ്യരേഖക്ക് തെക്ക് കിടന്നിരുന്ന  ഗോണ്ഡ്വാനാ ഭൂഖണ്ഡത്തിന്റെ ബാക്കിഭാഗം ഭൂമദ്ധ്യരേഖാപ്രദേശത്ത് വന്നു 5.5  കോടി വർഷങ്ങൾക്കു മുമ്പ് നിലയുറപ്പിച്ചു  ഭൂമദ്ധ്യരേഖാ പ്രദേശത്തുള്ള ആഫ്രിക്കയുടെ നില്പ്പാണ് പിൽ ക്കാലത്ത് മനുഷ്യനെ രൂപപ്പെടുത്തുന്നതിൽ  നിർണ്ണായക പങ്ക്  വഹിച്ചത് എന്നു പറഞ്ഞാൽ തെറ്റാവുകയില്ല. 

     ഹിമയുകം വന്നാൽ, മറ്റ് ഭൂഖണ്ഡങ്ങളെ ബാധിക്കുന്നതു പോലെ ആഫ്രിക്കയെ ബാധിക്കില്ല. മറിച്ച് അവിടെ ഒരു തരം വരണ്ട കലാവസഥയായിരിക്കും. ഇതുമൂലം കൊടുംകാടുകൾ കുറഞ്ഞു വരികയും പകരം പുല്മേട് പ്രദേശങ്ങൾ ഉയർന്നുവരികയുംചെയ്യും. വൃക്ഷജീവിതം നയിച്ചിരുന്ന പ്രൈമേറ്റ് പൂർവ്വികരെ   ഇത് വല്ലാത്ത പ്രതിസന്ധിയിലാക്കി. ആഹാരമാണല്ലോ മുഖ്യ പ്രശ്നം. അത് ഹിമയുഗം വരെ വൃക്ഷങ്ങളിൽ നിന്ന് സുലഭമായി കിട്ടിയിരുന്നു. ഹിമയുഗത്തിന്റെ വരവോടെ വനം ചുരുങ്ങുകയും ഭക്ഷണത്തിന്‌ ദൗർബല്യം നേരിടുകയും ചെയ്തു. തേ സമയം പുല്മേട് പ്രദേശത്ത് പുതിയ ഭക്ഷ്യവ്യവസ്ഥ ഉയർന്നുവന്നു. ജീവസന്ധാരണാർത്ഥം പ്രൈമേറ്റ് പൂർവികരിലെ ഒരു വിഭാഗം തഴെ പുല്മേട് പ്രദേശത്തെ പരിസ്ഥിതിയിലേക്കിറങ്ങുകയും അവിടെ ജീവിക്കാൻ അനുകൂലനം നേടുകയും ചെയ്തു. എന്നാൽ പ്രൈമേറ്റ് പൂർവ്വികരിൽ ഒരു വിഭാഗം അപ്പോഴും വൃക്ഷങ്ങളിലെ ജീവിതം തുടരുകയും ചെയ്തു. പുല്മേട് പ്രദേശത്ത് ജീവിക്കാൻ അനുകൂലനം നേടിയവരിൽ നിന്ന് പിന്നീട് മനുഷ്യൻ രൂപം കൊള്ളുകയും മരത്തിൽ തന്നെ തുടർന്നവരിൽ നിന്ന് പിന്നീട് ചിമ്പൻസി ഉണ്ടാവുകയും ചെയ്തു.


     ഈ വസ്തുതയ്ക്ക് ശക്തമായ ജനിതക-Genetic- തെളിവുകളുണ്ട്. നമ്മുടെ DNAയും ചിമ്പൻസിയുടെ DNAയും തമ്മിൽ 98.5 ശതമാനം തുല്യമാണ്‌[8]. അതായത് DNA തലത്തിൽ ചിമ്പൻസിയും മനുഷ്യനും തമ്മിൽ വെറും 1.5 ശാതമാനത്തിന്റെ വ്യത്യാസമേയുള്ളു. മനുഷ്യനും ചിമ്പൻസിയും ഒരേ പൊതുപൂർവ്വികരിൽ നിന്ന് വേർപെട്ട് പോന്നവരാണെന്നാണ്‌ DNA തലത്തിലെ അത്യധിക സാമ്യം കൊണ്ട് കാണിക്കുന്നത്. രണ്ട് വ്യത്യസ്ത ജീവികൾ തമ്മിൽ DNA തലത്തിൽ സാമ്യം കൂടുംതോറും അവർ പരസ്പരം വേർവിപിഞ്ഞിട്ട് കുറച്ചുകാലമേ ആയിട്ടുള്ളുവെന്നും DNA തലത്തിൽ സാമ്യം കുറഞ്ഞാൽ അതിനർത്ഥം അവർതമ്മിൽ വേർപെട്ടിട്ട് വളരെയേറെ കാലമായി എന്നുമാണ്‌. അപ്രകാരം, മനുഷ്യനും ചിമ്പൻസിയും തമ്മിൽ വേർപെടൽ നടന്നിട്ട് 60-50 ലക്ഷം വർഷങ്ങളേ ആയിട്ടുള്ളു[9]. DNA തലത്തിലെ അത്യധിക സാമ്യം കണ്ടിട്ടാണ്‌ (http://www.suite101.com/content/reviewthe-rise-and-fall-of-the-third-chimpanzee-a206587)ജെറീദ് ഡയമന്റ് ഇങ്ങനെ പറഞ്ഞത്: “പുറം ലോകത്തുനിന്നുള്ള ഒരു ജന്തുശാസ്ത്രജ്ഞൻ, ചിമ്പൻസിയോടും ആഫ്രിക്കയിലെ സയറിൽ കാണുന്ന ബോണോബോ എന്ന പിഗ്മി ചിമ്പൻസിയോടുമൊപ്പം മനുഷ്യനെ വളരെവേഗം മൂന്നാം ചിമ്പൻസിയായി തരം തിരിക്കും.” [10] 


     ഗറില്ലയും ചിമ്പാൻസിയും രണ്ട് ജീവജാതികളാണ്‌. മനുഷ്യകുരങ്ങുകളെക്കുറിച്ച് വലിയ പരിചയമില്ലാത്ത ഒരാൾക്ക് ഗറില്ല ചേട്ടനും ചിമ്പാൻസി അനുജനുമാണെന്ന് തോന്നിയേക്കാം. എന്നാൽ ചിമ്പാൻസിക്ക് DNA തലത്തിൽ ഗറില്ലയോടുള്ള സാമ്യത്തേക്കാൾ കൂടുതൽ സാമ്യം മനുഷ്യനോടാണ്‌. എന്താണിതു കാണിക്കുന്നത്? ദൈവം തന്റെ രൂപത്തിൽ സൃഷ്ടിച്ചുവെന്നവകാശപ്പെടുന്ന ഉല്കൃഷ്ടനും സമസ്തജീവികളുടെയും അധിപനുമായ മനുഷ്യന്റെയും വെറുമൊരു ചിമ്പൻസിയുടെയും DNA കൾ തമ്മിൽ എന്തുകൊണ്ടാണിത്ര സാമ്യം? ഇത്രയും ഉല്കൃഷ്ടനായ മനുഷ്യൻ ഒരു സവിശേഷ DNA ഉണ്ടാകേണ്ടാതല്ലേ? അതിൽ ചിമ്പൻസിയെ സൃഷ്ടിക്കുന്ന ജീനുകൾക്കെന്താണ്‌ സ്ഥാനം? എന്നാൽ എല്ലായ്പ്പോഴും സത്യം വളരെ സുന്ദരമായിരിക്കണമെന്നില്ല. മതങ്ങളും മതദൈവങ്ങളും ദിവ്യവെളിപാടുകളും പറയുന്നതല്ല ശരി. പരിണാമശാസ്ത്രം പറായുന്നതാണ്‌ ശരി. മനുഷ്യൻ ഉണ്ടായത് ഈ ജന്തുലോകത്തുനിന്നുതന്നെയാണ്‌. അതാണ്‌ ജനിതകശാസ്ത്രം ഉറക്കെവിളിച്ചുപറയുന്നത്. ആരൊക്കെ ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും സത്യം സത്യമല്ലാതാകുന്നില്ല. പൊൻ പാത്രം കൊണ്ട് മൂടിവെച്ച ആ സത്യം അധികനാൾ ഇനിയും മറച്ചുവെയ്ക്കാനാകില്ല. 


     ഇനി, നിലത്തിറങ്ങി, പുല്മേട് പ്രദേശത്തെ പരിസ്ഥിതിയുമായി പൊരുത്തപ്പെട്ട നമ്മുടെ പൂർവികരിലേക്ക് വരാം. മനുഷ്യപരിണാമ മഹാകഥ ഇവിടെ ആരംഭിക്കുന്നു. ഇനിയുള്ള മനുഷ്യപരിണാമത്തിന്റെ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത് ആഫ്രിക്കയിലാണ്‌. ഈ കാലഘട്ടത്തിൽ, -60 ലക്ഷം വർഷം- ഈ പുല്മേട് പ്രദേശത്ത് വെച്ച്,  പില്കാലത്ത്‌ ആധുനികമനുഷ്യനെ രൂപം കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച അതിശയകരമായ ഒരു അനുകൂലനം- പരിണാമം- സംഭവിച്ചു. അതേപറ്റി പറഞ്ഞിട്ട് തുടങ്ങാം. അത് വലിയ തലച്ചോറിന്റെ വികാസമല്ല; പില്കാലത്ത്‌ അല്ഭുതങ്ങൾ പലതും സൃഷ്ടിച്ച കൈകളുടെ പ്രവർത്തനശേഷിയുമല്ല. ഇതെല്ലാം സാധിക്കുന്നതിന്റെ മുന്നോടിയായി അതിപ്രധാനമായി ഒരു പരിണാമം നടന്നു. അതാണ്‌ മനുഷ്യന്റെ രണ്ടുകാലിലുള്ള നിവർന്നുനില്പ്പും നടത്തവും. ഈ പരിണാമം നടന്നതിനുശേഷമാണ്‌ ജന്തുലോകത്തെ ഏറ്റവും സങ്കീർണമായ മനുഷ്യമഹാമസ്തിഷ്കം വികസിച്ചത്. നിവർന്നുനിന്നപ്പോൾ, ചലനത്തിന്‌ പിൻ കാലുകൾ മാത്രം മതിയെന്നായപ്പോൾ മുൻ കാലുകൾ-കൈകൾ-സ്വതന്ത്രമായി. ആ കൈകൾ പിന്നീട് മനുഷ്യന്റെ ബുദ്ധിവികാസത്തിന്റെയും സംസ്കാരങ്ങൾ സൃഷ്ടിക്കുന്നതിന്റെയും മുന്നുപാധിയായി മാറി. ഇതെല്ലാം ഇരുകാലി ചലനം മനുഷ്യന്‌ സ്വായത്തമായതിനുശേഷം മനുഷ്യന്‌ കൈവന്ന ഗുണങ്ങളാണ്‌. എന്നാൽ ഇരുകാലിൽ നടക്കുന്ന ആദ്യജീവിയൊന്നുമല്ല മനുഷ്യൻ. പക്ഷികൾ ഇരുകാലിൽ നടക്കും. ഡിനോറുകളിലെ മാംസഭുക്ക് വിഭാഗം-ഉദാ:ടിറാന്നോസോറാസ് റെക്സ്-ഇരുകാലിൽ ചലിക്കും. എന്നാൽ പക്ഷികളുടെ മുൻ കാലുകൾ ചിറകുകളായി പരിണമിച്ചു. ഡിനോസറുകളുടെ മുൻ കാലുകൾ ചുരുങ്ങിപ്പോയി. വാസ്തവത്തിൽ ഇരുകാലിൽ നടക്കുന്നതുകൊണ്ടുള്ള പൂർണപ്രയോജനം സിദ്ധിച്ച ജന്തുലോകത്തെ ഒരേ ഒരു ജീവി മനുഷ്യൻ മാത്രമാണ്‌.  


     എങ്ങനെയാണ്‌ മനുഷ്യപൂർവികർ ഇരുകാലിൽ നിവർന്നുനിന്നത്. ഏതെങ്കിലും ഡിസൈനർ വലിച്ചുനിവർത്തിയതാണോ? മനുഷ്യന്റെയും ചിമ്പൻസിയുടെയും പൊതുപൂർവികൻ ചിമ്പൻസിയോട് വലരെ അടുത്ത രൂപസാദൃമുള്ളതായിരിക്കണം. ചിമ്പൻസിയുടെ ചലനം ശ്രദ്ധിക്കുക; മുൻഭാഗം ഉയർന്നിട്ടും പിൻഭാഗം താഴ്ന്നിട്ടുമാണ്‌. ഏതാണ്ടിതേ രൂപം തന്നെയായിരുന്നിരിക്കണം മനുഷ്യപൂർവികനും. എന്നാൽ ചിമ്പൻസി ഏതാനും ചുവടുകൾ ഇരുകാലിൽ നടക്കും. വീണ്ടും നടത്തം 4 കാലിൽ തന്നെയാകും. അപ്പോൾ ഇരുകാലി നടത്തം അസാധാരണമായ അനുകൂലനം തന്നെയാണ്‌. ഇത് സാധിതമാവണമെങ്കിൽ അരക്കെട്ട് ഭാഗത്ത് വളരെയധികം മാറ്റങ്ങൾ സംഭവിക്കണം. മാത്രവുമല്ല, രണ്ട് കാലിൽ നിവർന്ന് നില്ക്കുമ്പോൾ ഗുരുത്വാകർഷണകേന്ദ്രം മാറിവരുന്നു എന്ന ഒരു പ്രശ്നവുമുണ്ട്. ഈ പ്രശ്നം 40 കോടി വർഷങ്ങൾക്കുമുമ്പ് ഡവൊണിയൻ യുഗത്തിൽ നാല്‌ കാലികളുടെ പൂർവ്വികർ നേരിട്ടതാണ്‌. ഈ കാലത്താണ്‌ ജലജീവികളിൽ പരിണാമം സംഭവിച്ച് അവ കരയിലേക്ക് പ്രവേശിക്കാൻ തുടങ്ങുന്നത്. ജലമാധ്യമത്തിൽ അനുഭവിച്ച ഗുരുത്വ ബലമായിരുന്നില്ല കരയിലേത്. അന്ന് കരയിലേക്ക് പ്രവേശിച്ച ജീവികൾ  4 കാലുകളിലേക്കും ശരീരഭാരം പകുത്തുനല്കി പ്രശ്നം പരിഹരിച്ചു.


ചിമ്പാൻസിയുടെ ഇടുപ്പെല്ല്
മനുഷ്യന്റെ ഇടുപ്പെല്ല്
     മനുഷ്യന്റെയും ചിമ്പാൻസിയുടെയും അരക്കെട്ടിലെ അസ്ഥികൾ പരിശോധിച്ചാൽ മനുഷ്യപൂർവികർ എങ്ങനെ ഈ പ്രശ്നത്തെ പരിഹരിച്ചു എന്ന് മനസ്സിലാകും. മനുഷ്യന്റെ അരക്കെട്ട് ഭാഗങ്ങൾ വിസ്തൃതിയേറിയതും ആഴം കുറഞ്ഞതുമാണ്‌. അതേ സമയം ചിമ്പൻസിയുടേത് ആഴം കൂടിയതും വിരിവ് കുറഞ്ഞതുമാണ്‌. മനുഷ്യന്റെ ഇടുപ്പ്- pelvis- ഭാഗത്തെ എല്ലിൻ കൂടിൽ നിന്ന് പുറപ്പെടുന്ന തുടയസ്ഥി-Femur- ഉള്ളിലോട്ട് ചെരിഞ്ഞ് മുട്ടുകാലിലെ സന്ധിയിൽ ചേരുന്നു. തുടയസ്ഥിയുടെ ചെരിഞ്ഞുകൊണ്ടുള്ള ഈ സംവിധാനം നിവർന്ന് നില്പ്പിന്‌ അത്യന്താപേക്ഷിതമാണ്‌. എന്നാൽ ചിമ്പൻസിയിൽ അങ്ങനെയല്ല തുടയസ്ഥിയുടെ സംവിധാനം. അവയിൽ തുടയസ്ഥി വളവില്ലാതെ നേരെ മുട്ടുകാലിൽ ചെന്ന് ചേരുന്നു. അതുകൊണ്ട് ചിമ്പാൻസിക്ക്  ഏതാനും ചുവടുകൾ മാത്രമേ രണ്ടുകാലിൽ നടക്കാൻ സാധിക്കൂ. എന്നാൽ മനുഷ്യനിൽ ഇരുകാലി നടത്തം സാധിതമാകുകയും ചെയ്തു. നമ്മുടെ ഇടുപ്പ് സന്ധിയോട് ചേർന്നാണ്‌ ഗുരുത്വാകർഷണ കേന്ദ്രം വരുന്നത്.  അത് അങ്ങനെ വരുമ്പോൾ മാത്രമാണ്‌ കുഴപ്പമില്ലാതെ നിവർന്ന് നില്ക്കാനും നടക്കാനും സാധ്യമാകുന്നത്. ഇത് ഇടുപ്പ് ഭാഗത്തിനുമുന്നിലേക്ക് നീങ്ങിയാൽ നടത്തവും നിവർന്നുള്ള നില്പ്പും വിഷമത്തിലാകും. ചിമ്പാൻസിക്ക് അരഭാഗത്തിനു മുകളിലുള്ള ഭാഗം വിരിവേറിയതും ഭാരക്കൂടുതലുതുമാണ്‌. അതുകൊണ്ട് അവയുടെ ഗുരുത്വാകർഷണ കേന്ദ്രം അരക്കെട്ടിന്‌ കുറച്ച് മുകൾ ഭാഗത്താണ്‌. അതാണ്‌ ചിമ്പൻസിക്ക് അധികദൂരം നിവർന്ന് നടക്കാൻ സാധികാത്തത്. നമ്മുടെ ഇടയിലെ പൊണ്ണത്തടിയന്മാർക്കും കുടവയറന്മാർക്കും നടത്തം വിഷമകരമാണെന്നോർക്കുക. 

     പുല്മേട് പ്രദേശത്തെ ജീവിതസാഹചര്യങ്ങളുമായി അനുകൂലനം നേടിയതാണ്‌ മനുഷ്യപൂർവ്വികന്റെ അരക്കെട്ട് ഭാഗത്തെ അഴിച്ചുപണിയിലേക്ക് നയിച്ചത്. ഒട്ടേറെ മ്യൂട്ടേഷനുകൾ- ജീനുകളിൽ സംഭവിക്കുന്ന അക്ഷരത്തെറ്റുകൾ, വ്യതിയാനങ്ങൾ- ഇതിനായി സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രമേ മനുഷ്യന്‌ നിവർന്നുനില്കാനാകൂ. അല്ലാതെ ഒരു ദൈവവും പിടിച്ചുനിവർത്തിയതൊന്നുമല്ല. ഭൂമിയിൽ മനുഷ്യൻ രൂപം കൊണ്ടത് പൂർവ്വനിശ്ചിതമല്ല. മറിച്ച ആയിത്തീർന്നതാണ്‌. അതിന്‌ പ്രൈമേറ്റുകൾ ഉണ്ടാകണം. അവയുടെ വിശേഷഗുണങ്ങൾ ഉണ്ടാകണം. അതിന്‌ സസ്തനികൾ രൂപപ്പെടണം. സസ്തനികൾ ഉണ്ടാകണമെങ്കിൽ ഉരഗങ്ങൾ ഉണ്ടാകണം. അതിനു മുമ്പ് ഉഭയജീവികൾ രംഗത്തുവരണം. ഇപ്പറഞ്ഞ വിഭാഗം ജീവികളെങ്കിലും ഉണ്ടാകണമെങ്കിലോ, 37.5 കോടി വർഷം മുമ്പ് tiktalic ഉം 36 കോടി വർഷം തൊട്ട് lchtyostega ഉം Acenthosteg ജലജീവിതത്തിൽ നിന്ന് പരിണാമം സംഭവിച്ച് കരജീവിതം നയിക്കാനുള്ള അനുകൂലനം നേടണം. 40-36 കോടി വർഷക്കാലത്ത് ഇതൊന്നും സംഭവിച്ചിരുന്നില്ലായിരുന്നെങ്കിൽ ഈ ബ്ലോഗെഴുതാൻ ഞാനും ഇതുവായിക്കാൻ താങ്കളും ഉണ്ടാകുമായിരുന്നില്ല. 40 കോടി വർഷത്തിനുശേഷം ആരംഭിക്കുന്ന കരജീവിതത്തിന്റെ ഒന്നോ ഒന്നരയോ ശതമാനം സമയമേ ആയിട്ടുള്ളു ഒരു ജീവി നിവർന്ന് നില്ക്കാൻ തുടങ്ങിയിട്ട്. കാര്യങ്ങൾ സംഭവിച്ചത് ഇങ്ങനെയൊക്കെയെങ്കിൽ പിന്നെയെവിടെയാണ്‌ സൃഷ്ടികർത്താവായ ‘ദൈവത്തിന്റെ’ സ്ഥാനം?

ഫോസിൽ മനുഷ്യർ



Sahelanthropus tchadensis fossil

      ഇനി നമുക്ക് ആധുനിക മനുഷ്യ പരിണാമത്തിലേക്ക്‌ നയിച്ച പൂർവ്വിക മനുഷ്യ  വിഭാഗങ്ങളെ പരിചയപ്പെടാം. ഈ വിഭാഗം മനുഷ്യർക്ക്‌ മൊത്തത്തിൽ ഒരു പേരുണ്ട്‌. അതാണ്‌ ഹോമിനിഡെ- ഇപ്പോൾ ഹോമിനിനെ എന്ന പദവും ഉപയോഗിക്കുന്നു- ആഫ്രിക്കയിലെ ഛാഡ്‌ എന്ന രാജ്യത്തു നിന്നും 2002-ൽ മൈക്കേൽ ബ്രൂണെറ്റും സംഘവും കൂടി കണ്ടെത്തിയ ഫോസിലാണ്‌ ഇതിൽ ഏറ്റവും പഴക്കമേറിയത്‌. ഈ ഫോസിലിന്റ പേര്‌ സഹേലാന്ത്രോപ്പസ്‌ ചാഡെൻസിസ്. ഇവന്റെ  പ്രായം 70 ലക്ഷം വർഷത്തിനും 60 ലക്ഷം വർഷത്തിനും മദ്ധ്യേ. ഇതിന്റെ വിളിപ്പേര്‌ ടൗമായ്. ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ്‌ ചിമ്പാൻസി, മനുഷ്യൻ വിഭജനം നടക്കുന്നത്, മോളിക്യൂലാർ ബയോളജി-തന്മാത്രാ ജീവശാസ്ത്രം-യാണ്‌ ഈ കാലം കണ്ടെത്തിയത്; അത് ഫൊസിൽ മനുഷ്യനുമായി ഒത്തുപോകുന്നു. എന്നാൽ ഈ ഫൊസിലിനെ ആദിമ ഹോമിനിഡായി കരുതുന്നതിൽ പലിയോ ആന്ത്രോപോളജിസ്റ്റ്- പ്രാചീന മനുഷ്യനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ-കൾ ചില വിയോജിപ്പുകൾ ഉയർത്തിയിട്ടുണ്ട്.     

     എങ്കിലും ഒട്ടുമിക്ക ഗവേഷകരും ഇതിനെ ആദിമഹോമിനിഡായി കരുതുന്നു. ഇതിന്റെ തലയോടാണ്‌ ഫോസിലായി കിട്ടിയത്‌. തലയോട്ടിക്ക്‌ ചിമ്പാൻസി, മനുഷ്യ ലക്ഷണങ്ങൾ ഉണ്ട്‌. തലയോട് ചിമ്പൻസിയുടേതു പോലിരിക്കുമ്പോൾ മുഖം മനുഷ്യാകൃതിയുള്ള - പരന്ന- താണ്‌. പല്ലുകൾ ചെറുതാണ്‌ പില്ക്കാല മനുഷ്യ ഫൊസിലുകളിൽ പുരികത്തിട്ട് - പുരികത്തിൽ കാണുന്ന കനത്ത തടിപ്പ്‌ - ഇതിൽ വ്യക്തമായിട്ടുണ്ട്‌. എന്നാൽ ചലനത്തെ സംബന്ധിച്ച്‌ ഒരു നിർണ്ണായക തെളിവ്‌ ഈ ഫോസിൽ തരുന്നു. നമ്മുടെ തലയോട്ടി , സ്പൈനൽ കോളവുമായി - നട്ടെല്ല്‌ കൂടിച്ചേരുന്നത്‌, തലയോട്ടി മദ്ധ്യഭാഗത്ത് വെച്ചാണ്‌. ഈ ഭാഗത്ത് ഒരു ദ്വാരമുണ്ട്‌ Foramen Magnum എന്നാണതിന്റെ  പേര്‌.  ഇതിലൂടെയാണ്‌ Spinal Cordഉം മറ്റും പ്രവേശിക്കുന്നത്. ഈ Foramen Magnum തലയോടിന്റെ മദ്ധ്യഭാഗത്ത് വരുന്നതിനാൽ  അതിന്മേൽ ബാലൻസ്‌ ചെയ്ത് ശിരസ് നില്ക്കുന്നു. ഈ ദ്വാരം നിവർന്ന് നില്ക്കുന്ന ജീവിക്ക്‌ മാത്രമേ- മനുഷ്യന്‌ - മദ്ധ്യഭാഗത്ത് വരൂ. ചിമ്പാൻസിയടക്കമുള്ള മനുഷ്യക്കുരങ്ങുകൾക്ക്‌ Foramen Magnum മദ്ധ്യഭാഗത്തുനിന്ന്‌ നീങ്ങി തലയുടെ പിൻഭാഗത്തായിരിക്കും സ്ഥിതിചെയ്യുക . അതുകൊണ്ട്‌ അവയുടെ ശിരസ്സുകൾ  നട്ടെല്ലിൽ തൂങ്ങിക്കിടക്കുന്നതായി തോന്നും. ഇക്കാരണത്താൽ തന്നെ അവക്ക്‌ ഇരുകാലിത്തം സാദ്ധ്യവുമല്ല. എന്നാൽ സഹേലന്ത്രോപസിൽ Foramen Magnum മനുഷ്യന്റേതുമാതിരിയാണ്‌. അതുകൊണ്ട്‌ ഈ ജീവിയെ ആദ്യത്തെ ഹൊമിനിഡ ആയി കരുതുന്നു. അതായത്‌ 60 ലക്ഷം വർഷങ്ങൾക്കു മുൻപ്‌ തന്നെ ഭൂമിയിൽ ഇരുകാലിത്തം സംസ്ഥാപിതമാവുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. എന്നാൽ രണ്ടു കാലിൽ നിവർന്ന് നിന്നതിന്‌ മനുഷ്യ വംശം വലിയ വില കൊടുക്കേണ്ടിവന്നു. അത്‌ അധികവും അനുഭവിക്കേണ്ടി വന്നത്  സ്ത്രീകളാണ്‌. ആ കഥ പിന്നീട് പറയാം.

Orrorin tugensis fossils
     സഹേലാന്ത്രോപ്പോസിനു ശേഷം ഫോസിലിൽ കാണുന്ന ഹോമിനിഡ്‌ ഒറോഗിടജെൻസിസ്(Orrorin tugensis)  ഇവന്റെ പ്രായം 60 ലക്ഷം വർഷമാണ്‌. ഇരുകാലിത്തം വ്യക്തമാക്കുന്ന തുടയസ്ഥികളാണ്‌ കിട്ടിയിട്ടുള്ളത്. 2000 ൽ മർട്ടിൻ പിക് ഫോർഡും സംഘവും കൂടി കെനിയയിലെ ടുജെൻ കുന്നുകളിൽ നിന്നും ഇവന്റെ ഫോസിൽ കണ്ടെത്തി . മില്ലേനിയം ആൻസെസ്റ്റർ എന്നാണ്‌ ഈ ഫൊസിൽ അറിയപ്പെടുന്നത്‌.

        അടുത്ത ഫോസിൽ  ആൻഡിപിത്തേക്കസ് കടബ്ബ. 58 ലക്ഷം വർഷമാണ്‌ ഇതിന്റെ പ്രായം. എത്യോപ്യയിലെ മദ്ധ്യ ആവാഷ് മേഖലയിൽ നിന്നും 1996ൽ യോഹന്നാസ് ഹെയ്‌ലി ഇവനെ കണ്ടെത്തി. ഇരുകാലിത്തം സ്ഥിരീകരിക്കുന്ന ഫോസിൽ തന്നെയാണിത്‌.അടുത്ത കുറച്ചുകാലത്തേക്ക് നമുക്ക് ഫോസിൽ അഭാവമുണ്ട്‌.


Ardipithecus ramidus
     അടുത്ത ഫോസിൽ 44 ലക്ഷം വർഷം പഴക്കമുള്ളതാണ്‌. 1992-ൽ Tim White ഉം സംഘവും കൂടി എത്യോപ്പ്യയിലെ അരാമിസ് മേഖലയിൽ നിന്ന് ഇതിനെ കണ്ടെടുത്തു. പേർ ആർഡിപിത്തേക്കസ് റാമിഡസ്. പ്രാചീന ഹോമിനിഡായി കണക്കാക്കുന്ന ഇതിന്‌ അണപ്പല്ലുകളുടെ പ്രാഗ് രൂപം ഉണ്ടായിരുന്നു. ഇതും ഇരുകാലിതന്നെ. അടുത്തത് 1994-ൽ മീവ്ലീകിയും സംഘവും കെനിയയിലെ കനോപി മേഖലയിൽ നിന്നും കണ്ടെടുത്തതാണ്‌. ഇതിന്റെ പേര്‌ ആസ്തേലേപിത്തേക്കസ് അനാമൻസിഡ്. 


Laetoli Footprint
      എന്നിരുന്നാലും മനുഷ്യപൂർവികൻ രണ്ട് കാലിൽ നടന്നു എന്നതിന്‌ പൂർണമായും സ്ഥിരീകരണം കിട്ടുന്നത് 1978-ൽ  നടന്ന ഒരു മഹാ കണ്ടുപിടുത്തത്തോടെയാണ്‌. മേരി ലിക്കിയും സംഘവും ടാൻസാനിയയുടെ വടക്കുഭാഗത്തുള്ള ലറ്റോളി എന്ന സ്ഥലത്ത് ഗവേഷണം നടത്തുകയായിരുന്നു. അപ്രതീക്ഷതമായി അവർ ചില പാദമുദ്രകൾ കണ്ടുപിടിച്ചു. ഈ പാദമുദ്രകളുടെ പ്രായം 36 ലക്ഷം വർഷമായിരുന്നു. ഈ കാലത്തെ ടാൻസാനിയയിൽ ഒരു അഗ്നിപർവ്വതവിസ്ഫൊടനം നടന്നിരുന്നു. ഇതിൽ നിന്നും പുറത്തുവന്ന ലാവ എമ്പാടും വ്യാപിച്ചു. ഈ ലാവ തണുത്തുറയും മുമ്പായി രണ്ട് ഹോമിനിഡുകൾ-ആസ്ത്രേലെപിത്തക്കസ് അഫാരൻസിസ്- ആ ലാവയിൽ ചവിട്ടി കടന്നുപോയി. 75 അടിയോളം നീളത്തിൽ രണ്ട് പൂർവ്വമനുഷ്യരുടെ കാലടിപ്പാടുകൾ. ഭക്ഷണമോ മറ്റോ തേടിപ്പോയതാകാം. എന്തായാലും ആ കാലടി പാടുകളിൽ പിന്നീട് മറ്റാരും ചവിട്ടി താറുമാറാക്കിയില്ല. അതവിടെ കിടന്നു. ക്രമേണ ഉറച്ചു. അങ്ങനെ ലക്ഷക്കണക്കിൽ വർഷങ്ങൾ കൊണ്ട് അത് പാദമുദ്രകളുടെ ഫോസിലായി പരിണമിച്ചു. നമ്മൾ ചേറിൽ ചവിട്ടിയാൽ എങ്ങനെയിരിക്കും. നമ്മുടെ പാദമുദ്ര കൃത്യമായി അതിൽ പതിയുമല്ലോ?അതുപോലെയാണിതും പതിഞ്ഞുകിടക്കുന്നത്. ഭൂമിയിൽ മനുഷ്യപൂർവികർ രണ്ടുകാലിൽ നടന്നു എന്നതിന്‌ അസന്ധിഗ്ദമായ തെളിവുമായി, പാദമുദ്രകളുടെ ഘടനയിൽനിന്നും ഈ പുരാമനുഷ്യരുടെ വലിപ്പം ഏതാണ്ട് തിട്ടപ്പെടുത്തിയിട്ടുണ്ട്. വലിയ പാദത്തിന്റെ ഉടമയ്ക്ക് 4 അടി ഒമ്പതിഞ്ച്, ചെറിയ പാദത്തിന്റെ ഉടമയ്ക്ക് 4 അടി 1 ഇഞ്ച്.


Lucy Fossil
 A reconstruction of the
 famous "Lucyfossil
     വളരെ നിർണായകമായ ഫോസിലാണ്‌ അടുത്ത ഘട്ടത്തിലേത്. 1974-ൽ അമേരിക്കൻ അന്ത്രോപ്പോളജിസ്റ്റായ ഡൊണാൾഡ് ജോഹൻസൺ എത്യോപ്പ്യയിലെ ഹഡർ മേഖലയിൽനിന്നും ഈ ഫോസിൽ കണ്ടെടുത്തു. 20 വയസ്സിനും 30 വയസ്സിനും ഇടയ്ക്കുള്ള ഒരു സ്ത്രീയുടെ ഫോസിലായിരുന്നു അത്. 3.5 അടി ഉയരമുണ്ടായിരുന്ന ഇതിന്‌ 30 കിലോ തൂക്കവുമുണ്ടായിരുന്നു. 32 ലക്ഷം വർഷമാണ്‌ ഫോസിലിന്റെ പ്രായം. പേര്‌ ആസ്ത്രേലേപിത്തക്കസ് അഫാരൻസിസ്. വിളിപ്പേര്‌ ലൂസി. ഇന്നോളം കിട്ടിയിട്ടുള്ള ഹോമിനിഡ് ഫൊസിലുകളിൽ വെച്ചേതാണ്ട് പൂർണമായത്. കഴിഞ്ഞ 36 ലക്ഷം വർഷം മുതൽ 30 ലക്ഷം വർഷം വരെ ഈ വിഭാഗം മനുഷ്യർ ജീവിച്ചിരുന്നതായി കണക്കാക്കുന്നു. ഈ വിഭാഗത്തിന്റെ ഒട്ടേറെ ഫോസിലുകൾ കിട്ടിയിട്ടുണ്ട്. ഇതിൽ നിന്നും അവയുടെ ഏകദേശചിത്രം രൂപപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ഇടുപ്പ് ഭാഗവും കാൽ മുട്ടും കണങ്കാലും പൂർണമായും നമ്മുടെ നടത്തം ഇവർക്ക് സാധ്യമാക്കിയിരുന്നു. നീളം കൂടിയ കൈകളും വിരലുകളുമാണവർക്ക്. മരംകേറികൾ ആയിരുന്നുവെന്ന് കരുതുന്ന ഗവേഷകരുണ്ട്. അത് പഴങ്ങൾ പറിക്കാനാകാം; അല്ലെങ്കിൽ ശത്രുക്കളിൽനിന്ന് രക്ഷ നേടാനാകാം. കനത്ത് മസിലുകളുള്ള ഇവർക്ക് 5 അടി ഉയരവും 50 കിലോ വരെ തൂക്കവുമുണ്ട്. ഇവരിലെ പുരുഷന്മാർക്ക് ആകാരത്തിൽ സ്ത്രീകളേക്കാൾ വലിപ്പം കൂടും. എന്നാൽ ഇവരുടെ ശിരസ്സിന്‌ മനുഷ്യക്കുരങ്ങ് സാമ്യം കൂടും.




Australopithecus africanus
Fossil
     കഴിഞ്ഞ 30 ലക്ഷം വർഷം ആകുമ്പോഴേക്കും മറ്റൊരു പ്രധാന വിഭാഗം ഫൊസിലുകൾ കണ്ടുതുടങ്ങുന്നു. ആസ്ത്രലേപിത്തക്കസ് ആഫ്രികാനസ് (Australopithecus africanus) ആസ്ത്രേലേപിത്തക്കസ് റോബസ്റ്റസും (Australopithecus robustus) ആണിവ. ഇതിൽ ആഫ്രികാനസ് വിഭാഗം മെലിഞ്ഞ ടൈപ്പ് ആണ്‌. എന്നാൽ റോബസ്റ്റസ് വിഭാഗം വളരെ ശക്തരായിരുന്നു. ഇതിൽ ആഫ്രിയ്താനസ് വിഭാഗം കഴിഞ്ഞ 20 ലഷം വർഷം വരെ നിലനില്ക്കുന്നു. ഇതിടയിൽ എപ്പോഴോ റോബസ്റ്റസ് വിഭാഗം അപ്രത്യക്ഷരായി. ആഫ്രികാനസ് വിഭാഗം മനുഷ്യസാദൃശ്യം കൂടുതൽ കാണിക്കുന്നു. ഇവരുടെ ദന്തനിര മനുഷ്യനോട് കൂടുതൽ അടുത്തതാണ്‌. മുഖത്തെ മനുഷ്യകുരങ്ങ് ഛായ കുറഞ്ഞുവരുന്നു. ഈ വിഭാഗത്തിൽ നിന്ന് പില്കാലത്ത് മനുഷ്യൻ രൂപം കൊള്ളുന്നു.



Australopithecus robustus skull
     കഴിഞ്ഞ 25 ലക്ഷം വർഷം തൊട്ട് ആസ്ത്രേലേപിത്തക്കസ് എന്ന ജീനസിനോടൊപ്പം മറ്റൊരു ജീനസ് കൂടി രംഗത്ത് വരുന്നു. അവരാണ്‌ ഹോമോ. ഇതാണ്‌ നമ്മുടെ സ്വന്തം ജീനസ്. ഇവിടെ ഒരു കാര്യം പ്രത്യേകം ഓർമ്മിക്കണം. ഒന്നിനുപിറകെ ഒന്നായി പേര്‌ പറഞ്ഞുപോകുമ്പോൾ, മനുഷ്യപരിണാമം നടന്നത് കോണിപ്പടി പോലെയാണെന്ന് തോന്നാം. പരിണാമം സംഭവിച്ചത് അങ്ങനെയല്ല. ഏകകാലത്ത് പലവിഭാഗം ഹോമിനിഡു-പൂർവ്വമനുഷ്യർ-കളും ജീവിച്ചിരുന്നിരിക്കാം. പ്രകൃതിനിർധാരണം അനുകൂലമല്ലാത്തതിനാൽ പലവിഭാഗങ്ങളും കുറ്റിയറ്റ് പോയതാണ്‌. അനുകൂല മ്യൂട്ടേഷനുകൾ നടന്നവ അതിജീവിക്കും. ആസ്തൃലേപിത്തേക്കസിലെ റോബസ്റ്റസ് വിഭാഗം തന്നെ ഉദാഹരണം. കാഴ്ചയിൽ അവർ ആഫ്രിക്കാനസിനേക്കാൾ ശക്തരാണ്‌. എങ്കിലും പ്രകൃതിനിർധാരണം നടന്നത് ആഫ്രിയ്താനസിനനുകൂലമായാണ്‌. ഇതുമൂലം ഇവർ മനുഷ്യാകൃതിയിലേക്ക് കൂടുതൽ അടുത്തുവരുന്നു. ഇവർ അതിജീവിച്ചപ്പോൾ റോബസ്റ്റസ് കുറ്റിയറ്റ് പോയി. 


Australopithecus robustus
Homo habilis
Homo Erectus
      കഴിഞ്ഞ 25 ലക്ഷം വർഷം വരെ ഹോമിനിഡുകളുടെ പ്രത്യേകത രണ്ടുകാലിൽ നിവർന്നുനിന്നു, ഇരുകാലിനടത്തം സ്വായത്തമാക്കി; ഇതിൽ ഒതുങ്ങുന്നു. തലച്ചോറ്‌ വികസിക്കുകയോ കരങ്ങൾ കൊണ്ട് അല്ഭുതങ്ങൾ സൃഷ്ടിക്കുകയോ ചെയ്തില്ല. എന്നാൽ ഇപ്പറഞ്ഞതിനെല്ലാം കളമൊരുക്കി എന്നതാണ്‌ ഈ കാലഘട്ടത്തിന്റെ സവിശേഷത. ഇക്കാലം വരെ ഹോമിനിഡുകളുടെ തലച്ചോറ്‌ പരമാവധി 440 ക്യുബിക് സെന്റിമീറ്റർ(cc) ആണ്‌. എന്നാൽ 25 ലക്ഷം വർഷം തൊട്ട് കാണുന്ന പുതിയ ജീവജാതി-ഹോമോ- മുതൽ സ്ഥിതിയാകെ മാറുന്നു. അത് ആധുനിക മനുഷ്യനെ രൂപപ്പെടുത്തുന്നതിനുള്ള വേഗത കൂട്ടുന്നു. 2 സുപ്രധാന പ്രവർത്തനങ്ങൾ ഇക്കാലത്ത് സംഭവിക്കുന്നു. 1. തലച്ചോറിന്റെ ഉള്ളളവ് വർധിക്കുന്നു. അത് ആദ്യം 800 cc ആയും പിന്നീട് 1000 cc മുതൽ 1200 cc വരെയും പിന്നീട് ആധുനിക മനുഷ്യന്റെ തലച്ചോറിന്റെ ഉള്ളളവായ 1450 cc വരെ നിരന്തരം വികസിച്ചുകൊണ്ടിരുന്നു; 2. ഇക്കാലത്ത് ആധുനിക മനുഷ്യനെ രൂപപ്പെടുത്തുന്നതിനുള്ള ഒരു സങ്കീർണ പ്രവർത്തനം തുടങ്ങി വെയ്ക്കുന്നു. അത് പറയും മുമ്പ് ഹോമോ എന്ന് ജീനസിനെ പരിചയപ്പെടാം. ഈ ജീനസിൽ ഒട്ടനവധി പൂർവ മനുഷ്യവിഭാഗങ്ങളുണ്ട്. നമുക്കിവിടെ പ്രസക്തമായത് 4 പേരാണ്‌. ആദ്യത്തെ ആൾ ഹോമോ ഹാബിലിസ്, 2. ഹോമോ ഇറക്റ്റസ്, 3. ഹോമോ നിയാർതാലെസിസ്, 4. ഹോമോസാപിയൻസ് എന്ന ആധുനിക മനുഷ്യൻ-നമ്മൾ തന്നെ.

Neanderthals
     25 ലക്ഷം വർഷങ്ങൾക്കുമുമ്പ് ആസ്ത്രേലേപിത്തക്കസ് ആഫ്രിക്കാനസ് ഉള്ളപ്പോൾ തന്നെ ഹോമോ ഹാബിലിസ് ഉയർന്നുവരുന്നു. ഹാബിലിസിനെ അർദ്ധമനുഷ്യൻ എന്നും പറയാറുണ്ട്. 4 അടിയാണ്‌ ഇവന്റെ ഉയരം. കൈകൾ മുട്ടോളമെത്തുന്നു. ദേഹമാകെ രോമങ്ങൾ. കഴുത്തിനുതാഴെ പൂർണമനുഷ്യാകാരം. ശിരസ്സിൽ നമ്മെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങളുണ്ട്. മൂക്ക് പമ്മിയതാണ്‌. നമ്മുടേതുപോലത്തെ നെറ്റിയില്ല. പുരികത്തിൽ കട്ടിയായ ഒരു തടിപ്പുണ്ട്-പുരികത്തിട്ട്- മുതൽ മേലോട്ട് ചരിഞ്ഞാണ്‌ തലയുടെ ആകൃതി. ഈ പൂർവ്വമനുഷ്യന്റെ കാലം കഴിഞ്ഞ 25 ലക്ഷം വർഷം മുതൽ കഴിഞ്ഞ 17 ലക്ഷം വർഷം വരെയാണ്‌. 1960-ൽ ലൂയി ലീക്കിയും സംഘവും ടാർസാനിയയിലെ ഓൾഡുവായ് താഴ്വരയിൽ നിന്നും ഇവന്റെ ആദ്യ ഫോസിൽ കണ്ടെടുത്തു. പിന്നീട് ആഫ്രിക്കയുടെ വിവിധ ഭാഗത്തുനിന്നും ഇവന്റെ ഒട്ടേറെ ഫൊസിലുകൾ കിട്ടി.  



     എന്നാൽ പ്രശ്നം അവിടെയല്ല. ഹാബിലിസിന്റെ തലച്ചോറിന്റെ അളവ് 800 cc വരെയാണ്‌. എന്നാൽ ആഫ്രിയ്താനസിന്റേത് 440 cc മാത്രമാണ്‌. ഇവിടെതലോച്ചോറിന്റെ അളവ് മാറാൻ എന്ത് മറിമായമാണ്‌ സംഭവിച്ചത്. ഏതെങ്കിലും അതീതശക്തി ഇടപെട്ടുവോ? ഇല്ല. അത് പാലിയോ ആന്ത്രോല്ലോളജിസ്റ്റുകളെ ഏറെകാലം കുഴക്കിയ പ്രശ്നമായിരുന്നു. ഇതിനുത്തരം കിട്ടിയത് ജനിതക ശാസ്ത്രത്തിൽ നിന്നായിരുന്നു. 



ജനിതക ശാസ്ത്രത്തിലേക്ക്


     1998ൽ ജനിതക ശാസ്ത്രകാരന്മാർ സംഭവം കണ്ടെത്തി. അതിൽ നിർണ്ണായക പങ്കു വഹിച്ചത് അമേരിക്കയിൽ സ്ഥിരതാമസക്കാരനായ ഒരു മലയാളി വംശജനും . കോട്ടയം ജില്ലയിൽ വേരുകളുള്ള അജിത് വർക്കി, സംഗതി ഇതാണ്‌. ഭൂതകാലത്ത് മനുഷ്യ പൂർവ്വികനിൽ ഒരു മ്യൂട്ടേഷൻ സംഭവിച്ചു. അതായത് നമ്മുടെ ജനിതകഘടനയിൽ നിന്നും ഒരു ജീൻ നമുക്ക് നഷ്ടപ്പെട്ടു. അതുകൊണ്ട് മനുഷ്യവംശത്തിന്‌ ഒരുപാട് ദുരിതങ്ങൾ ഉണ്ടായി. എന്നാൽ അതിന്‌ മറുഫലവും ഉണ്ടായി.  അത് വിലമതിക്കാനാകാത്ത പ്രയോജനം മാനവരാശിക്കു നല്കി.


    അജിത് വർക്കി ഗ്ലൈക്കോ ബയോളജിയിൽ ഗവേഷണം നടത്തുകയായിരുന്നു. ഒരുതരം സിയാലിക് ആസിഡാണിത്. ചിമ്പാൻസിക്കും, മനുഷ്യക്കുരങ്ങുവിഭാഗത്തിലെ എല്ലാവർക്കും, പ്രൈമേറ്റുകൾക്കും, സസ്തനികൾക്കും, അവയുടെ കോശത്തിനു പുറത്ത് സിയാലിക് ആസിഡിന്റെ ഒരു ആവരണം ഉണ്ടായിരിക്കും. N-Glyecolneuramic Acid എന്നാണതിന്റെ പേര്‌. ഇതിന്‌ രണ്ടു രൂപങ്ങൾ ഉണ്ട്‌. Acയും,Gcയും. Ac രൂപത്തിൽ നിന്നാണ്‌ Gc രൂപം നിർമ്മിക്കുന്നത്. അതിന്‌ പ്രത്യേകമായ ഒരു എൻസൈം ഉണ്ട്‌. നമ്മുടെ 6​‍ാമത്തെ ക്രോമസോമിലുള്ള ഒരു ജീനാണ്‌ ഈ എൻസൈം നിർമ്മിക്കാനുള്ള കോഡ് വഹിക്കുന്നത്. പേര്‌ CMAH. എന്നാൽ മനുഷ്യന്റെ ജനിതക ഘടനയിൽ നിന്നും ഈ ജീൻ നഷ്ടപ്പെട്ടു. 92 അക്ഷരങ്ങൾ -bases- ഈ ജീൻ സീക്വൻസിൽ നിന്നും ചാടിപ്പോയതാണ്‌ CMAH നിർജീവമാവാൻ കാരണം. ഇക്കാരണത്താൽ പ്രസ്തുത ആസിഡിന്റെ Gc രൂപം നിർമിക്കാൻ നമുക്ക് കഴിവില്ല. അതേ സമയം നമ്മുടെ തൊട്ടടുത്ത ബന്ധുവായ ചിമ്പാൻസിയിലും മറ്റു സസ്തനികളിലും ഈ ജീൻ പൂർണ്ണമായി പ്രവർത്തിക്കുന്നു. ഇതു മൂലം ഒരുപാടു രോഗങ്ങൾ എളുപ്പത്തിൽ മനുഷ്യനെ ബാധിക്കുന്നു. നമ്മെ  മലേറിയ, കോളറ, ബോട്ടുലിസം, തുടങ്ങിയ സംക്രമിക രോഗങ്ങൾ വളരെ വേഗം ബാധിക്കുന്നു. എന്നാൽ ചിമ്പാൻസിക്കും കൂട്ടർക്കും ഈ രോഗങ്ങൾ എളുപ്പത്തിൽ  ബാധിക്കില്ല. സിയാലിക് ആസിഡിന്റെ ഈ Gc രൂപം  കോശത്തിന്‌ പുറത്ത് ഒരു ആവരണമായി വർത്തിക്കുന്നതുകൊണ്ട് രോഗാണുക്കൾക്ക്  എളുപ്പത്തിൽ കോശത്തെ ബാധിക്കാനാവില്ല എന്നതാണ്‌ കാരണം . ഒരു ജീൻ നഷ്ടം കൊണ്ട്‌ മാനവരാശിക്ക് ദുരിത വശം ഉണ്ടായെങ്കിലും അതിന്‌ ഒരു ഗുണ വശം കൂടി ഉണ്ടായി . പ്രൈമേറ്റിലെ എല്ലാ ജീവികളിലും പ്രസവിച്ചു കഴിഞ്ഞയുടനെ അവയുടെ തലച്ചോറിന്റെ  വളർച്ച അവസാനിപ്പിക്കുന്നു. അതിനു കാരണം, N-Glycolylneuramic Acid ന്റെ Gc രൂപം  തലച്ചോറിന്റെ വികാസം  തടസ്സപ്പെടുത്തുന്നു എന്നതാണ്‌[11]. എന്നാൽ മനുഷ്യനിൽ മാത്രം  പ്രസവശേഷവും തലച്ചോർ വളർന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യനിൽ Ac രൂപത്തിന്റെ സാന്നിദ്ധ്യം ഗുണപരമായി ഭവിച്ചു. അതായത് ഒരു ജീൻ നഷ്ടം; തലച്ചോറിന്റെ വികാസത്തെ ത്വരിതപ്പെടുത്തി പിൽക്കാലത്ത് മനുഷ്യ മസ്തിഷ്കം നിരന്തരം വികസിക്കുകയായിരുന്നു. ഇതിലേക്ക് നയിച്ച പല മ്യൂട്ടേഷനുകളും ഉണ്ട്‌. അതിൽ ചിലതു മാത്രമാണിവിടെ പറയുന്നത്. മസ്തിഷ്കം വളരെ  വളരെ ചെലവേറിയ ഒരു അവയവമാണ്‌. പ്രായപൂർത്തിയായ ഒരാളിന്റെ 100 കലോറി ഊർജജത്തിൽ നിന്നും 25 കലോറിയും ഉപയോഗിക്കുന്നത് തലച്ചോറാണ്‌. എന്നാൽ ശിശുക്കളിൽ ഇതിന്റെ അളവ് 60 കലോറിവരെയാണ്‌. നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു സംഗതിയുണ്ട്‌. അജിത് വർക്കിയും  സംഘവും ഈ മ്യൂട്ടേഷനെ തിരിച്ചറിഞ്ഞപ്പോൾ തന്നെ അതു സംഭവിച്ച കാലവും കൃത്യമായി മനസ്സിലാക്കി. 27 ലക്ഷം വർഷങ്ങൾക്കു മുമ്പാണ്‌ ഈ മ്യൂടേഷൻ നടന്നത്. ഈ കാലഘട്ടത്തിനു ശേഷം ലഭിക്കുന്ന ഹോമോയുടെ ഫോസിലുകളിൽ തലച്ചോറിന്റെ ഉള്ളളവിൽ , അതിന്റെ മുമ്പത്തെ വിഭാഗങ്ങളേക്കാൾ , ഏതാണ്ട്‌ ഇരട്ടിക്കുന്നു. അന്ന് സംഭവിച്ച മ്യൂടേഷന്റെ ഫലമായുണ്ടായ തലച്ചോറിന്റെ വികാസം പിന്നീട് ലക്ഷക്കണക്കിൽ വർഷങ്ങളിലൂടെ തുടർന്നുവന്നു. അതും നമുക്കു ഫോസിലുകളിൽ കാണാം. അതുകൊണ്ട്‌ വർദ്ധിതമായ തലച്ചോരുമായി രംഗത്തുവരുന്ന ഹാബിലിസ് കൂടുതൽ മനുഷ്യസ്വഭാവം കാണിക്കുന്നതുകൊണ്ട്‌ അത് നമ്മുടെ സ്വന്തം ജീനസ്സായി മാറുന്നു. ഹാബിലിസ്സ് അങ്ങനെ തുടങ്ങുന്ന സമയത്ത് അതിപ്രധാനമായ  മറ്റൊരു മ്യൂടേഷൻ കൂടി സംഭവിച്ചു


   നമ്മുടെ കീഴ്താടി ചിമ്പാൻസി, ഗറില്ല, മകാക്വ കുരങ്ങ് എന്നിവയുമായി ഒത്തുനോക്കിയാൽ വലിയൊരു വ്യത്യാസം കാണും. ഇതിൽ മനുഷ്യന്റേത് വളരെ ചെറുതും മറ്റുള്ളവയുടേത് വളരെ വലുതുമാണ്‌. ആൾകുരങ്ങുകളുടെ തൊട്ടടുത്ത ബന്ധുവായിരുന്നിട്ടുകൂടി എന്തുകൊണ്ട് മനുഷ്യന്റെ കീഴ്താടി ചെറുതായി പോയി എന്ന് കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ Hensell Stedman ഉം സംഘവും കൂടി 2004-ൽ കണ്ടുപിടിച്ചപ്പോൾ തലച്ചോറിന്റെ വികാസത്തിലേക്ക് നയിച്ച ഒരു പ്രതിഭാസം കൂടി വെളിവാക്കപ്പെട്ടു. നമ്മുടെ ഒന്നാമത്തെ ക്രോമസോമിലുള്ള ഒരു ജീനാണ്‌ MYH 16. ഈ ജീൻ കോഡ് ചെയ്യുന്ന പ്രോട്ടീനാണ്‌ കീഴ്താടിയെ ചലിപ്പിക്കുന്നത്. ഗറില്ലയെ നോക്കുക; അവന്റെ കീഴ്താടി കനത്തതാണ്‌. മുളംതണ്ടുകളും ഇലത്തണ്ടുകളും അവൻ കടിച്ചുമുറിച്ച് തിന്നും. അതിന്‌ അവനെ സഹായിക്കുന്നത് ശക്തിയേറിയ കീഴ്താടിയാണ്‌. ഇത്രയും ശക്തമായ കീഴ്താടി പ്രവർത്തിക്കണമെങ്കിൽ തലയോട്ടിയുമായി ബന്ധിപ്പിക്കുന്ന ശക്തിമത്തായ മസിലുകൾ വേണം. അവന്റെ ചെവിക്ക് പിന്നിലുള്ള ഭാഗത്താണ്‌ ഈ മസിലുകൾ ഉറപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ഗറില്ലയിൽ അത് ഭംഗിയായി പ്രവർത്തിക്കുന്നു. പക്ഷേ, മനുഷ്യനിൽ കഴിഞ്ഞ 27 ലക്ഷം വർഷത്തിനും 21 ലക്ഷം വർഷത്തിനുമിടയിൽ MYH16 എന്ന ജീനിൽ ഒരു മ്യൂട്ടേഷൻ സംഭവിച്ചു[12]. അത് ഈ ജീനിനെ താറുമാറാക്കി. ഫലം ഈ ജീനിന്‌ പൂർണമായും പ്രോട്ടീൻ ഉല്പാദിപ്പിക്കാൻ കഴിവില്ല എന്നതാണ്‌. ഇക്കാരണത്താൽ മനുഷ്യനിൽ കീഴ്താടിയെ ബന്ധിപ്പിച്ചിരുന്നു മസിലുകൾ ചുരുങ്ങിപ്പോയി. ചുരുങ്ങിയ മസിലുകൾക്ക്‌ കനം കുറഞ്ഞ കീഴ്താടിയെ മാത്രമേ താങ്ങാനാകൂ. അപ്പോൾ അതിനനുകൂലമായ പ്രകൃതിനിർധാരണം നടന്നു. ഇത് നമ്മുടെ തലയോട്ടി ഭാഗങ്ങൾ കനം കുറയുന്നതിനും വലുതാകുന്നതിനും വഴിവെച്ചു. കീഴ്താടിയെ താങ്ങി നിർത്തുന്ന കനത്ത മസിലുകൾ തലയോട്ടിയുമായി ബന്ധിപ്പിച്ചിരിക്കുന്നതുകൊണ്ട് നമ്മുടെ ചിമ്പൻസി ബന്ധുക്കൾക്ക് തലയോട്ടി വികാസത്തിന്‌ യതൊരു ചാൻസുമില്ല. മനുഷ്യനിൽ ഈ മസിലുകളിൽ വന്ന ചുരുങ്ങൽ തലയോട്ടി വലുതാകുന്നതിനും തലച്ചോർ വികസിക്കുന്നതിനും വഴിവെച്ചു. ഹോമോ ഹാബിലിസിന്റെ കാലത്ത്‌ നടന്ന ഈ മ്യൂട്ടേഷന്റെ ഫലം ഇന്ന് നമ്മൾ അനുഭവിക്കുന്നു. ഈ കീഴ്താടി ചുരുങ്ങൽ കൊണ്ട് നമുക്ക് വിലമതിക്കാനാകാത്ത മറ്റൊരു നേട്ടം കൂടിയുണ്ടായി. ഈ കാലഘട്ടാം കഴിഞ്ഞ് ലക്ഷക്കണക്കയോനു വർഷങ്ങൾക്കുശേഷം ആധുനിക മനുഷ്യൻ രൂപപ്പെട്ടപ്പോൾ അവനിലുണ്ടായ ഒരു മ്യൂട്ടേശൻ സംസാരശേഷി വികസിക്കുന്നതിന്‌ വഴിയൊരുക്കി. കീഴ്താടി ചുരുങ്ങിപ്പോയതുകൊണ്ട് മാത്രമാണ്‌ നമുക്കിന്ന് സുഗമമായി സംസാരിക്കാൻ കഴിയുന്നത്. സംസാരശേഷിക്കുള്ള മ്യൂട്ടേഷൻ സംഭവിച്ചാലും  ഗറില്ലയുടേതുപോലത്തെ കനത്ത കീഴ്താടിയായിരുന്നു മനുഷ്യന്‌ ഉണ്ടായിരുന്നതെങ്കിൽ തീച്ചയായും നമുക്ക് സംസാരിക്കുവാൻ കഴിയില്ല.


     തലച്ചോറിന്റെ വികാസത്തിലേക്ക് നയിച്ച മറ്റൊരു അനുകൂല മ്യൂട്ടേഷൻ 2006ൽ ശാസ്ത്രകാരന്മാർ കണ്ടെത്തി. HARI എന്ന ജീനിൽ സംഭവിച്ച ഒരു മ്യൂട്ടേഷനാണത്[13]. ഈ ജീൻ  കോഴിയിലും ചിമ്പാൻസിയിലും മനുഷ്യനിലും ഉണ്ട്. കഴിഞ്ഞ 31 കോടി വർഷത്തിനും കഴിഞ്ഞ 50 ലക്ഷം വർഷത്തിനും ഇടയിൽ, ഈ ജീനിലുള്ള 118 അക്ഷരങ്ങളിൽ രണ്ടേ രണ്ട് അക്ഷരങ്ങളിൽ  മാത്രമേ  മ്യൂട്ടേഷൻ സംഭവിച്ചിരുന്നുള്ളൂ. പക്ഷേ കഴിഞ്ഞ 50 ലക്ഷം വർഷം തൊട്ട് ഇങ്ങോട്ടുള്ള കാലത്ത് ഈ ജീനിൽ 18 അക്ഷരത്തെറ്റുകൾ സംഭവിച്ചു. ചിമ്പാൻസിയിൽ നിന്നു മനുഷ്യൻ വേർപെട്ട്പോന്നതിന്‌ ശേഷം മനുഷ്യ ജീനിലാണ്‌ ഈ മ്യൂട്ടേഷനുകൾ സംഭവിച്ചത്. അതായത് ആസ്ത്രേലേപിത്തേക്കസിനുകൾ തൊട്ടുവരുന്ന മനുഷ്യ പൂർവ്വിക വിഭാഗങ്ങളിൽ ഈ മ്യൂട്ടേഷനുകൾ  നടന്നു കൊണ്ടിരുന്നു. തലച്ചോറിൽ ഈ മ്യൂട്ടേഷന്റെ പ്രയോജനം അപാരമായിരുന്നു. മനുഷ്യൻ ഗർഭപാത്രത്തിൽ കിടക്കുമ്പോൾ 7 മുതൽ 9 വരെയുള്ള മാസങ്ങളിൽ ഈ ജീനിന്റെ പ്രവർത്തനം തലച്ചോറിൽ ഉന്നതാവസ്ഥയിലെത്തുന്നു. ഈ ജീൻ നമ്മുടെ തലച്ചോറിന്റെ വികാസത്തെ സഹായിക്കുന്നു.


      അങ്ങനെ ഒട്ടേറെ മ്യൂട്ടേഷനുകളുടെ ഫലമായിട്ടാണ്‌ നമ്മുടെ തലച്ചോറ്‌ വികസിച്ചത്; അതും ലക്ഷക്കണക്കിന്‌ വർഷങ്ങളെടുത്തുകൊണ്ട്‌. അല്ലാതെ ഇതാ പിടിച്ചോ എന്നു ദൈവം കല്പിച്ചപ്പോഴൊന്നുമല്ല. ദൈവമുണ്ടെങ്കിൽ ഇത്തരം മ്യൂട്ടേഷനുകളുടെ ഒന്നും ആവശ്യമില്ലല്ലോ, വിചാരിച്ച നിമിഷം തലച്ചോർ റെഡി. എന്നാൽ പരിണാമത്തിലൂടെയാണ്‌ നമ്മുടെ തലച്ചോർ വികസിച്ചത് എന്ന് നമ്മുടെ DNA യിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു കാര്യം തറപ്പിച്ചു  പറയട്ടെ; ഒരു ദൈവത്തെ സങ്കല്പ്പിക്കണമെങ്കിൽ വിസ്തൃതമായ തലച്ചോറും അതിനനുസരിച്ചുള്ള അറിവും ഉണ്ടായിരിക്കണം അല്ലെങ്കിൽ മറ്റു ജീവികൾ എന്തുകൊണ്ട്‌ ദൈവത്തെ ആരാധിക്കുന്നില്ല എന്ന പ്രശ്നത്തിന്‌ വിശ്വാസികൾ ഉത്തരം പറയട്ടെ.



     ഇനി ഹാബിലിസിന്റെ അടുത്തേക്ക് തിരിച്ചുപോകാം. ആധുനിക മനുഷ്യന്റെ ഉല്പത്തിയിലേക്ക് നയിച്ച പൂർവ്വ മനുഷ്യൻ എന്ന നിലയിൽ മനുഷ്യപരിണാമത്തിൽ ഇവന്റെ സ്ഥാനം അതിരറ്റതാണ്‌. ഹാബിലിസിന്‌ മുമ്പുള്ള ഹോമിനിഡുകളിൽനിന്ന്  വ്യത്യസ്തമായി ഇവന്റെ തലച്ചോർ ഇരട്ടിച്ചതായി നാം കണ്ടു. അതിന്റെ പ്രയോജനം ഇതാ കണ്ടു തുടങ്ങുന്നു. ജീവികളുടെ ചരിത്രത്തിലെ ഒരു അല്ഭുതപ്രവൃതി ഹാബിലിസ് തുടങ്ങിവെയ്ക്കുന്നു. അതാണ്‌ ഉപകരണ നിർമ്മാണം. ഹാബിലിസിന്റെ ഫോസിലിനോടൊപ്പം അവൻ നിർമ്മിച്ച ഉപകരണങ്ങളും ലൂയി ലീക്കി കണ്ടെടുത്തിട്ടുണ്ടായിരുന്നു. ചിമ്പാൻസിയും മറ്റു  ചില ജീവികളും ഉപകരണങ്ങൾ ഉപയോഗിക്കുന്നവരായി കാണാം . പക്ഷേ അവരാരുംതന്നെ ഉപകരണങ്ങൾ നിർമ്മിക്കുന്നവരല്ല. അത് ഭൂമുഖത്ത് ഒരു ജീവി ആദ്യമായി ചെയ്തത് ഹോമോ ഹാബിലിസ് ആണ്‌. ഭൂമിയിലെ 400 കോടി വർഷത്തെ ജീവന്റെ ചരിത്രത്തിൽ, ഒരു ജീവി സ്വന്തം ഭാഗധേയം നിർണ്ണയിക്കാൻ തുടങ്ങുന്ന അമ്പരപ്പിക്കുന്ന പ്രവർത്തനങ്ങളുടെ തുടക്കം; അതാണ്‌ ഉപകരണ നിർമാണത്തിലൂടെ ഹാബിലിസ് തുടങ്ങിവെച്ചത്. ഈ പ്രവർത്തനം എങ്ങനെയായിരുന്നുവെന്ന് നോക്കാം. ഹബിലിസിന്റെ ഫോസിൽ ആദ്യം കണ്ടെത്തിയത് ഓൾഡുവായ് താഴ്വരയിൽ നിന്നാണ്‌ എന്നു പറഞ്ഞുവല്ലോ. അവിടെ നിന്നും അവൻ ഒരു ഉരുളൻ കല്ലെടുക്കുന്നു. മറ്റൊരു കല്ലുകൊണ്ട്‌ അതിന്മേൽ ശക്തിയായി ഇടിക്കുന്നു. അപ്പോൾ അതിന്റെ ഒരു വശം  അടർന്നുപോകുന്നു. അടർന്നു പോന്നവശത്ത് നല്ല മൂർച്ചയുണ്ടായിരിക്കും. ഇതാണ്‌ ആദിമമനുഷ്യൻ നിർമ്മിച്ച ആദ്യത്തെ ഉപകരണം. അതു കൊണ്ട്‌  അവന്‌ ചെറിയ മൃഗങ്ങളെ തലക്കടിച്ച് കൊല്ലാം; കിഴങ്ങുകൾ മാന്തിയെടുക്കാം, വിത്തുകൾ പൊട്ടിച്ച് അതിലെ കാമ്പ് എടുക്കാം, എല്ലുകൾ പൊട്ടിച്ച് അതിലെ മജ്ജ എടുക്കാം. ഉപകണ നിർമ്മാണപ്രവർത്തനത്തിന്റെ ഏറ്റവും പ്രാഥമിക ഘട്ടമാണിത്. ഈ ഉപകണ നിർമ്മാണവും അതിനൊത്തുള്ള ജീവിത രീതിയേയും ഓൾഡോവാൻ സംസ്കാരം എന്നു പറയും. ഈ ഘട്ടത്തിൽ നിന്നാരംഭിക്കുന്ന ലോകത്തെ മറ്റൊരു ജീവിക്കും കൈവരിക്കാനാകാത്ത ഒരു പ്രതിഭാസത്തെക്കുറിച്ച് ഇപ്പോൾ  നം പരിശോധിക്കേണ്ടിയിരിക്കുന്നു   അതാണ്‌  ആർജിത അറിവിന്റെ വികാസം.
  
അറിവിന്റെ ഉല്പത്തി


Oldowan Tools
Acheulean tools 
MOUSTERIAN TOOLS
     പ്രശ്നം ഇതാണ്‌. നമുക്കെങ്ങിനെ  അറിവുണ്ടായി. ഒട്ടുമിക്കയാളുകളും കരുതുന്നതുപോലെ ഏദൻ തോട്ടത്തിൽ വെച്ച്, ദൈവം വിലക്കിയ കനി  മനുഷ്യൻ ഭക്ഷിച്ചപ്പോഴാണോ? അല്ല. അതു മനുഷ്യൻ നിർമ്മിച്ച ഒരു കഥ മാത്രമാണ്‌. ഈ കഥ നിർമിക്കുന്നതിനു വേണ്ട പശ്ചാത്തല അറിവുകൾ സമൂഹത്തിൽ ഉണ്ടായിരിക്കുമ്പോഴേ ഇത്തരം കഥകൾ നിർമ്മിക്കാനാവു. ഒരു കാര്യം ഊന്നി പറയട്ടെ, മനുഷ്യൻ നേടിയ അറിവും ദൈവവും തമ്മിൽ യാതൊരു ബന്ധവുമില്ല ദൈവം തന്നെ മനുഷ്യന്റെ സൃഷ്ടിയാണ്‌; എന്നുതന്നെയല്ല നമ്മൾ ഇപ്പോൾ നല്ക്കുന്നകാലഘട്ടത്തിൽ നിന്നും (ഹാബിലസ് 25 ലക്ഷം വർഷം മുമ്പ്) ദൈവം എന്ന സങ്കല്പത്തിലെത്താൻ ഇനിയും 24 ലക്ഷം വർഷങ്ങൾ പിന്നിടേണ്ടതുണ്ട്. അതുകൊണ്ട് അറിവിന്റെ ഉല്പത്തിയെക്കുറിച്ചറിയുവാൻ  നമുക്ക്, നമ്മുടെ ചരിത്രത്തിലേക്കുതന്നെ തിരിയേണ്ടിവരും. മനുഷ്യന്റെ ജനിതക ഘടനയിൽ 30,000 ത്തോളം ജീനുകളുണ്ട്. എന്നാൽ അതിൽ ഒറ്റ  ജീനും അറിവ് ഉല്പാദിപ്പിക്കുന്നവയായില്ല. അതായത് അറിവ് ജനിതകമല്ല മറിച്ച് ആർജിതമാണ്‌. മറ്റ് ജീവികൾ ജന്മ വാസനകൊണ്ടാണ്‌ ജീവിതം നയിക്കുന്നത്. മനുഷ്യന്‌ ജന്മ വാസനകൾ കുറവും ആർജിത അറിവുകൾ കൂടുതലും ആണ്‌. ആർജിത അറിവുകൾ, അത് ജീവിതത്തിൽ നിന്ന് ഉപകരണങ്ങളുടെ പ്രയോഗത്തിലൂടെ നേടിയെടുക്കുന്നതാണ്‌. അത് സംഭരിച്ച് തലമുറകളിലൂടെ കൈമാറുന്നതാണ്‌.     എങ്കിൽ അതിനൊരു തുടക്കമുണ്ടായിരിക്കും  അത് തുടങ്ങിയത്  24 ലക്ഷം വർഷങ്ങൾക്കുമുമ്പ്  ആഫ്രിക്കയിൽ വെച്ചാണ്‌. എനിക്കും താങ്കൾക്കും ആധുനിക മനുഷ്യരെന്ന നിലയിൽ കുറേ അറിവുകളുണ്ട്‌, മറക്കാതിരിക്കുക, നമ്മളല്ല ഈ അറിവുകളുടെയെല്ലാം ആദ്യ ഉല്പാദകൻ. അതു തുടങ്ങിവെച്ചത് നമ്മുടെ സ്വന്തം ജീനസ്സായ  ഹോമോയിലെ ആദ്യ മനുഷ്യൻ ഹോമോ ഹാബിലിസാണ്‌.

 Solutrean tools from France

Magdalenian tools

     എന്താണ്‌ സംഭവിച്ചത് എന്നു നോക്കാം, ഇന്ന് കമ്പ്യൂട്ടറും 3ജി മൊബൈലുമൊക്കെ ഉപയോഗിക്കുന്നവരല്ലോ നമ്മൾ. എന്നാൽ അതിന്റെ പൂർവ്വ രൂപ ഓൾഡോവാൻ സംസ്കാരത്തിൽ ഹാബിലിസ് ഉണ്ടാക്കിയ ശിലോപകരണങ്ങളാണ്‌ എന്നു പറഞ്ഞാൽ, അത് വിശ്വസിക്കുവാൻ പ്രയാസമാണെങ്കിലും സത്യമാണ്‌. അല്ലെങ്കിൽ ഈ ശിലോപകരണങ്ങളുടെ പടിപടിയായ വികാസത്തിന്റെ ഒരു ഘട്ടത്തിലാണ്‌ കമ്പ്യൂട്ടർ സൃഷ്ടിക്കപ്പെടുന്നത്. നടന്നതിന്റെ ചുരുക്കം ഇതാണ്‌, ഹാബിലിസ്-ഹാബിലിസ്  മാത്രമല്ല, ഹോമോ ഇറക്റ്റസും ആധുനിക മനുഷ്യനും എന്തിനേറെ അന്നും ഇന്നും - ഒരു ഉപകരണം നിർമ്മിക്കുന്നു. തുടർന്ന് അത് ഉപയോഗിക്കുന്നു. കുറേക്കാലം അത് ഉപയോഗത്തിലിരിക്കുന്നു. കുറേക്കാലം എന്നു പറഞ്ഞാൽ ലക്ഷക്കണക്കിൽ വർഷങ്ങൾ. നമ്മുടെ പകുതിയിൽ അല്പം കൂടി മാത്രമേ  അവനു തലച്ചോറുള്ളൂ എന്ന കാര്യം ഓർമ്മ വേണം. ഉപയോഗിച്ച്, ഉപയോഗിച്ച് ഒരു ഘട്ടമെത്തുമ്പോൾ പ്രസ്തുത ഉപകരണം അവന്‌ നല്കുന്ന പ്രയോജനം പോരെന്ന് അവന്‌ മനസ്സിലാകും. അപ്പോൾ ആ ഉപകരണം ഉപയോഗിച്ച് എത്തിയ അറിവിന്റെ ഒരു തലം ഉണ്ടായിരിക്കും. ആ തലത്തിൽ നിന്ന് പ്രസ്തുത ഉപകരണത്തിന്റെ പോരായ്മ എന്തെന്ന് അവന്‌ മനസ്സിലാകും; അതനുസരിച്ച് ആ ഉപകരണത്തെ അല്പമൊന്ന് പരിഷ്കരിക്കാനും അവന്‌ കഴിയും. മനുഷ്യന്റെ ചരിത്രത്തിൽ ഇന്നോളം നടന്നത് ഉപകരണ നിർമ്മാണ, പ്രയോഗ, പരിഷ്കരണ  പ്രവർത്തനങ്ങളാണ്‌. ഒരു ഉപകരണം പ്രയോഗിക്കുമ്പോൾ  അത് അറിവ് ഉല്പാദിപ്പിക്കുന്നു.  ശിലോപകരണം കൊണ്ട്  വിത്തിന്റെ കവചം പൊട്ടിച്ച്  കാമ്പെടുക്കലും കിഴങ്ങുകൾ മാന്തിയെടുക്കലും ശക്തിയായി ഒരടി കിട്ടിയാൽ ചെറിയ ജീവികൾ ചത്തുപോകുമെന്നതും  ആർജിതമായ അറിവാണ്‌. അത് ഇതിനു മുമ്പത്തെ ഒരു ജീവിക്കും നേടിയെടുക്കാനായിട്ടില്ല. ഇനി മനുഷ്യന്റെ ചരിത്രം കാണിക്കുന്നത്;  ഈ ആർജിതമായ അറിവിന്റെ വികാസമാണ്‌. അത് ഇന്നും തുടരുന്നു. ഉപകരണം കൊണ്ടുള്ള പ്രവർത്തനത്തിൽ 3 കാര്യങ്ങൾ ഒരേ സമയം നടക്കുന്നു. ആർജിതമായ അറിവ് മനുഷ്യന്‌ (അവന്റെ പൂർവികർക്കും) എത്രത്തോളമുണ്ടോ  അത്രകണ്ട്‌ മികവുറ്റ ഉപകരണങ്ങൾ നിർമ്മിക്കുവാൻ അവനു കഴിയും. ഒരുപകരണം എത്രകണ്ട് മികവുറ്റതായി പ്രവർത്തിക്കുന്നുവോ അത്രകണ്ട് അത് അറിവ് ഉല്പാദിപ്പിക്കും.



     അറിവിന്റെ - ബുദ്ധിയുടെ- വികാസവും ഉപകരണങ്ങളുടെ വികാസവും പരസ്പരം ബന്ധിതമായ പ്രവർത്തനങ്ങളാണ്‌. തനിയായി അതിന്‌ നിലനില്പില്ല. അറിവ് വികസിക്കുമ്പോൾ ഉപകരണം വികസിക്കുന്നു. ഉപകരണം മികവുറ്റതായി പ്രവർത്തിക്കുമ്പോൾ അറിവും വികസിക്കുന്നു. ഇതിന്റെ ഫലമായി 3 ആമത്തെ കാര്യം നടക്കുന്നു. അതായത് സംസ്കാരികമാറ്റം. ഉപകരണവും അറിവും മാറുമ്പോൾ അത് നിലനിർത്തിയിരുന്ന ജീവിതസാഹചര്യവും - സംസ്കാരം - മാറുന്നു. സംസ്കാരം മാറുന്നതിനും ഉപകരണങ്ങൾ മാറുന്നതിനും തെളിവുകളായി പുരാവസ്തുക്കൾ ടൺ കണക്കിനുണ്ട്.  സംസ്കാരങ്ങൾ മാറി മാറി വന്നതിന്‌ നമ്മുടെ കാലത്തും ഉദാഹരണങ്ങളുണ്ട്‌. കാടത്ത സംസ്കാരം ; അതിന്‌ അതിന്റേതായ ഉപകരണ വ്യവസ്ഥയും അറിവുകളുമുണ്ട്‌. പക്ഷേ അത് ശാശ്വതമായിരുന്നില്ല . അതു മാറുന്നു.കാടന്മാർ ഒരു സുപ്രഭാതത്തിൽ  കാടത്തരീതി മതി, ഇനി ഫ്യൂഡലിസം തുടങ്ങാം എന്നു കരുതിയതുകൊണ്ടല്ല ഫ്യൂഡലിസം വന്നത്. കാടത്തസംസ്കാരത്തെ നിലനിർത്തിയിരുന്ന ഉപകരണങ്ങളും അറിവുകളും മാറിയപ്പോഴാണ്‌ ഫ്യൂഡലിസം വന്നത്. ഇതുതന്നെയാണ്‌ ഫ്യൂഡലിസത്തിൽ നിന്ന്‌ മുതലാളിത്തത്തിലേക്കുള്ള സംക്രമണരീതിയും  . അടുത്ത സാമൂഹ്യവ്യവസ്ഥ എന്താണെന്ന് തീരുമാനിക്കുന്നത് നമ്മളല്ല. നാളെ ഈ ഉപകരണങ്ങളും അറിവുകളും എന്തൊക്കെയായിതീരും എന്ന് ഇന്ന് സങ്കല്പ്പിക്കാനാവില്ല. അത്രമേൽ വൈവിദ്ധ്യത്തോടെയാണ്‌ അത് വികസിക്കുന്നത്. 



     വീണ്ടും ഹാബിലിസിലേക്ക്. കഴിഞ്ഞ 25 ലക്ഷം വർഷം മുതൽ കഴിഞ്ഞ 17 ലക്ഷം വർഷം വരെയാണ്‌ ഇവരുടെ കാലം. ഇവൻ ഉപകരണങ്ങൾ ഉണ്ടാക്കാൻ തുടങ്ങുന്നതോടെ പ്രാചീനശിലായുഗം ആരംഭിക്കുന്നു. കഴിഞ്ഞ 24 ലക്ഷം വർഷം മുതൽ 10,000 വർഷം വരെയുള്ള ബൃഹത്കാലഘട്ടത്തെയാണ്‌ പ്രാചീന ശിലായുഗം എന്ന് പറയുന്നത്. അതിൽ പൂർവ്വ, മധ്യമ, ഉത്തര എന്നിങ്ങനെ വിഭജനങ്ങളുണ്ട്. തലച്ചോറിന്റ് ഉള്ളളവിൽ ആദ്യ ഘട്ടത്തിൽ നിന്ന് പില്കാലത്തെത്തുമ്പോൾ നേരിയ വർധനവ് ഉണ്ടാകുന്നു. അത് അവന്റെ ഉപകരണനിർമ്മാണ പ്രവർത്തനങ്ങളിലും തെളിയുന്നു. ഓൾഡോവാൻ ഉപകരണങ്ങൾ പില്കാലത്ത് അല്പം കൂടി വികസിക്കുന്നു. ഹോമോ ഹാബിലിസിന്‌ സമാനമായി ഇതേ കാലത്ത് മറ്റൊരു ടൈപ്പ് കൂടിയുണ്ട്. അവരാണ്‌ ഹോമോ റുഡോൾഫെൻസിസ്. ഇവർ ഉള്ളപ്പോൾ തന്നെ മറ്റൊരു വിഭാഗം മനുഷ്യർ കഴിഞ്ഞ 18 ലക്ഷം വർഷം മുതൽ രംഗത്തുവരുന്നു. ഈ വിഭാഗം പൂർവ്വമനുഷ്യനാണ്‌ ഹോമോ ഇറക്റ്റസ്. ഇവർക്ക് ഹാബിലിസിനേക്കാൾ ആധുനികമനുഷ്യ സാദൃശ്യം കൂടും. ഇവർക്ക് 5 അടിയോളം ഉയരമുണ്ട്. തലച്ചോറിന്റെ ഉള്ളളവ് 750 cc മുതൽ 1200 cc വരെ. രണ്ട് പ്രധാന വിഭാഗങ്ങൾ ഇതിലുണ്ട്. ഹോമോ ഇറക്റ്റസും ഹോമോ എർഗാസ്റ്ററും. ഇവർ ഉണ്ടാക്കിയ ഉപകരണ സംസ്കാരത്തെ അച്യൂലിയൻ എന്ന് പറയും. കഴിഞ്ഞ 17 ലക്ഷം വർഷം മുതൽ കഴിഞ്ഞ 2.5 ലക്ഷം വർഷം വരെ ഈ ഉപകരണനിർമ്മാണ വ്യവസ്ഥ നിലനില്ക്കുന്നു.  ഈ ഉപകരണങ്ങൾ നേരത്തെയുള്ള ഓൾഡോവാൻ ഉപകരണങ്ങളെക്കാൾ വികസിച്ചതാണ്‌. ഒരു ഉരുളൻപാറക്കഷണത്തിന്റെ വശങ്ങളെല്ലാം തട്ടിക്കളഞ്ഞ് അടിച്ചടിച്ച് ഒരു വശം കൂർപ്പിക്കുന്നു. അച്യൂലിയൻ കൈക്കോടാലി എന്നുപറയുന്ന ഈ ഉപകരണം അതിനു മുമ്പത്തേതിനേക്കാൾ വളരെ മികച്ചതും പ്രയോജനം കൂടിയതുമാണ്‌. അതിനർത്ഥം ഉപകരണ വ്യവസ്ഥ അച്യൂറിയനിലെത്തിമ്പോൾ മനുഷ്യന്റെ അറിവും വർദ്ധിച്ചു; അത് ഉപകരണത്തിലും പ്രതിഫലിച്ചു എന്നാണല്ലോ.


     ഇറക്റ്റസിനു മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. ഇവരാണ്‌ ആഫ്രിക്ക വിട്ട ആദ്യത്തെ മനുഷ്യപൂർവ്വികൻ. കഴിഞ്ഞ 10 ലക്ഷം വർഷങ്ങൾക്കുമുമ്പ് ഇറക്റ്റസുകളിലെ ഒരു വിഭാഗം ജന്മദേശമായ ആഫ്രിക്ക വിടുന്നു. അവർ ഈജിപ്ത് വഴി ഏഷ്യയിലെത്തുന്നു. ഇന്ത്യയിലും അവർ പിന്നീടെത്തിയിരിക്കാം. എന്നാൽ തെളിവ് കിട്ടുന്നത് ഇന്റോനേഷ്യയിൽനിന്നും ചൈനയിൽനിന്നും പിന്നീട് യൂറോപ്പിൽ നിന്നുമാണ്‌. ഇന്റോനേഷ്യയിൽ നിന്നുള്ള ഫോസിൽ 1891-ൽ യൂജിൻഡുബോയിസ് എന്ന ഡച്ച് അനാറ്റമിക് കണ്ടുപിടിച്ചു. അദ്ദേഹം ആ ഫോസിലിനെ പിത്തേക്കന്ത്രോപ്പസ് എന്ന് പേരിട്ടു. ചൈനയിലെ ചൌകൗത്തിയൻ ഗുഹയിൽനിന്നും 1933-ൽ ഡേവിഡ്സൺ ബ്ലേക്ക് ഈ പൂർവ്വമനുഷ്യന്റെ ഫോസിൽ കണ്ടെത്തി. ഇതിന്‌ സിനാന്ത്രോപ്പസ് എന്ന് പേരിട്ടു. എന്നാൽ എവ രണ്ടും ഒരേ വിഭാഗം പൂർവ്വ മനുഷ്യർ തന്നെയാണ്‌. ഇന്നവ ഹോമോ ഇറക്റ്റസ് എന്ന പേരിൽതന്നെ അറിയപ്പെടുന്നു. ഏഷ്യയിലേക്ക് പോന്ന വിഭാഗം ഹോമോ ഇറക്റ്റസും ആഫ്രിക്കയിൽ തന്നെ തങ്ങിയ വിഭാഗം ഹോമോ എർഗാസ്റ്ററും ആയി വേർപെട്ടു.

     മറ്റൊരു പ്രാധാന്യം കൂടി ഹോമോ ഇറക്റ്റസിനുണ്ട്. ഇവരാണ്‌ ആദ്യമായി അഗ്നിയുടെ ഉപയോഗം മനസ്സിലാക്കിയതും അതിനെ മെരുക്കിയെടുത്തതും. ചൗകൗത്തിയൻ ഗുഹയിൽനിന്നും യൂറോപ്പിലെ ഒട്ടേറെ സ്ഥലങ്ങളിൽ നിന്നും ഇതിന്‌ തെളിവ് കിട്ടിയിട്ടുണ്ട്. ചൗകൗത്തിയൻ ഗുഹയിൽ ഈ പ്രക്രിയ കഴിഞ്ഞ 5 ലക്ഷം വർഷങ്ങൾക്ക് മുമ്പേ ആരംഭിച്ചിട്ടുണ്ട്. അഗ്നിയെ മനുഷ്യൻ മെരുക്കി എടുത്തതിനെപ്പറ്റി ഒട്ടേറെ കഥകളുണ്ട്. അതിലെല്ലാം ദൈവങ്ങളും വരും. ഹിന്ദുപുരാണത്തിൽ അഗ്നിക്ക് ഒരു ദേവൻ തന്നെയുണ്ട്. ആ ദേവകളെ വിശ്വസിക്കുമ്പോഴും ഭൂമിയിൽ ആദ്യമായി അഗ്നിയെ മെരുക്കിയെടുത്തത് നമ്മളല്ല; മറിച്ച് പ്രാചീനമനുഷ്യനായ ഹോമോ ഇറക്റ്റസ് ആണ്‌ എന്ന് നാം മറക്കരുത്.

     ഇനി ആഫ്രിക്കയിൽ നടക്കുന്നതിനെ പിന്തുടരാം. അവിടെയാണല്ലൊ ആധുനിക മനുഷ്യന്റെ ഈറ്റില്ലം. അവിടെ ഹോമോ എർഗാസ്റ്ററിൽ നിന്നും പുതിയ വിഭാഗങ്ങൾ ഉരുത്തിരിയുന്നു. അതിൽ നിന്നും കഴിഞ്ഞ 10 ലക്ഷം വർഷങ്ങൾക്കു ശേഷം ഹോമോ ആന്റിസെസ്സർ എന്ന വിഭാഗം ഉരുത്തിരിയുന്നു.  ഈ വിഭാഗത്തിൽ നിന്നുംകഴിഞ്ഞ 5 ലക്ഷം വർഷങ്ങൾക്കുശേഷം ഹോമോ ഹൈഡല്ബർഗൻസിസ് രൂപം കൊള്ളുന്നു. ഈ വിഭാഗം സാദൃശ്യത്തിൽ നമ്മുടെ തൊട്ട് മുന്നിൽ നില്ക്കുന്നു. ഇവരുടെ ചലച്ചോർ 1100cc മുതൽ 1400cc വരെയാണ്‌. ഈ പ്രചീന മനുഷ്യരിൽ നിന്ന് പില്ക്കാലത്ത് 2 വിഭാഗം മനുഷ്യർ ഉണ്ടാകുന്നു. ഒരു വിഭാഗം നിയാണ്ടാർതാലുകളും മറ്റേ വിഭാഗം ആധുനിക മനുഷ്യരും ആയിത്തീരുന്നു. 

     അതിൽ നിയാണ്ടർതാൽ എന്ന വിഭാഗം കഴിഞ്ഞ 30,000 വർഷങ്ങൾക്കുമുമ്പ് ഭൂമിയിൽനിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷരായി. ഹോമോ ജീനസിൽ ഇന്ന് അവശേഷിക്കുന്ന ഏക ജീവി ഹോമോസാപിയൻസ് എന്ന പേരിൽ അറിയപ്പെടുന്ന നമ്മൾ മാത്രമാണ്‌. കഴിഞ്ഞ 2 ലക്ഷം വർഷത്തിനുശേഷം 1450 cc തലച്ചോറുമായി നമ്മൾ ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നു. എത്യോപ്പ്യയിലെ ഓമോ കിബിഷ് എന്ന സ്ഥലത്ത് നിന്നാണ്‌ ആധുനിക മനുഷ്യന്റെ ഏറ്റവും പഴക്കമുള്ള ഫോസിൽ കിട്ടിയിട്ടുള്ളത്. ഇതിന്റെ പ്രായം 1,95,000 വർഷമാണ്‌[14]. 1967-ൽ റിച്ചാർഡ് ലീക്കിയും സംഘവും കിബിഷ് മേഖലയിൽ നിന്നും ആദ്യത്തെ ആധുനിക മനുഷ്യന്റെ ഫോസിൽ കണ്ടെത്തി. 1997-ൽ TD White ഉം സംഘവും കൂടി മറ്റൊരു ആധുനികമനുഷ്യന്റെ ഫോസിലും കണ്ടുപിടിച്ചു. എന്നാൽ ആദ്യം അവയുടെ കാലഘട്ടങ്ങൾ നിർണയിച്ചതിൽ ചില അപാകതകൾ ഉണ്ടായിരുന്നു. ഈയിടെയാണ്‌ ഈ പ്രശ്നങ്ങൾ പരിഹരിച്ചത്. 2005-ൽ ആസ്ത്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഇയാൻ മക്ഡൂകലിന്റെ നേതൃത്വത്തിലുള്ള ജിയോളജിസ്റ്റുകളുടെയും അന്ത്രോപ്പോളജിസ്റ്റുകളുടെയും സംഘം ആർഗൺ-ആർഗൺ ഡേറ്റിങ്ങിലൂടെ കാലഗണനയിലുണ്ടായിരുന്ന അപാകതകൾ പരിഹരിച്ചു. അങ്ങനെയാണ്‌ കിബിഷ് മനുഷ്യന്റെ കാലം 1,95,000 എന്ന്‌ കണ്ടേത്തിയത്. (ഇതിനു മുമ്പത്തെ പ്രായം 1,60,000 വർഷമായിരുന്നു)

Now dated at roughly 195,000 years old,
 these skulls from the Omo River
 in Ethiopia are the oldest human
fossils known. (Credit: M. H. Day)
     അങ്ങനെ കഴിഞ്ഞ 70 ലക്ഷം വർഷങ്ങൾക്കുശേഷം ആരംഭിച്ച ഹോമോനിഡ് പരിണാമം വ്യത്യസ്ത ശാഖകളിലായി പിരിഞ്ഞ് പോകുകയും, അതിൽ ചില ശാഖകൾക്ക് വികസിക്കാനവസരം കിട്ടുകയും, എന്നാൽ ഒട്ടുമിക്ക ശാഖകളും പൂർണമായി നാശമടയുകയും ചെയ്തു. വിജയിച്ച ശാഖകളിലൂടെ ഇരുകാലി നടത്തം, വർധിതമായ തലച്ചോർ, സ്വതന്ത്രമായ കൈകൾകൊണ്ട് ഉപകരണങ്ങളുണ്ടാക്കുകയും അതുവഴി അറിവുകൾ ആർജിച്ച് മുന്നേറുകയും ചെയ്ത മനുഷ്യപൂർവ്വ വിഭാഗങ്ങളിൽനിന്ന് കഴിഞ്ഞ 2 ലക്ഷം വർഷങ്ങൾക്കുശേഷം ആധുനിക മനുഷ്യനുണ്ടായി. എന്നാൽ പ്രകൃതിനിർദ്ധാരനം മനുഷ്യനെ കൂടുതൽ ആധുനിക മനുഷ്യനാക്കുകയാണ്‌. ഇതാ വരുന്നു അല്ഭുതകരമായ ഒരു സിദ്ധി മനുഷ്യന്‌; ഒരു മ്യൂട്ടേഷൻ വഴി. ഇത്തവണ സംഭവിച്ചത്, ആശയപ്രകാശനത്തിന്‌ മുഖ്യോപാധിയും ദൈവങ്ങളുടെ നിലനില്പ്പിന്‌ അനുപേക്ഷണീയവും, ജീവലോകത്ത് മനുഷ്യന്‌ മാത്രം അവകാശപ്പെട്ടതുമായ ഒരു സവിശേഷമായ കഴിവ് ‘സംസാരശേഷി’യിലേക്ക് നയിച്ച മ്യൂട്ടേഷനായിരുന്നു. നമ്മുടെ 7 ആമത്തെ ക്രോമസോമിലുള്ള ഒരു ജീനാണ്‌ FOXP2. ഈ ജീൻ സസ്തനികളിലും, പ്രൈമേറ്റുകളിലും കാണാം. കഴിഞ്ഞ 2 ലക്ഷം വർഷത്തിനുശേഷം മനുഷ്യനിൽ ഉള്ള ഈ ജീനിൽ ഒരു മ്യൂട്ടേഷൻ സംഭവിച്ചു   [15] ആകെ 715 അക്ഷരങ്ങളാണ്‌ ഈ ജീനിലുള്ളത്. അതിൽ രണ്ട് അക്ഷരങ്ങൾ തെറ്റി. പക്ഷേ ഫലം ഏറ്റവും ഗുണകരമായിരുന്നു. സംസാരിക്കുവാനുള്ള - ഒരാശയം വ്യാകരണ ബദ്ധമായി പ്രകാശിപ്പിക്കുന്നതിന്‌, ഈ പ്രക്രിയ തലച്ചോറിലാണ്‌ നടക്കുന്നത് - കഴിവിനും സ്വനപേടകത്തിന്റെയും സ്വനതന്തുക്കളുടേയും സുഗമമായ പ്രവർത്തനത്തിനും ഈ ജീൻ അത്യാവശ്യമാണ്‌. നമ്മിൽ ഇപ്പോഴുള്ള ROXP2 വിന്‌ എന്തെങ്കിലും വ്യതിയാനം സംഭവിച്ചാൽ തീർച്ചയായും ആ വ്യക്തിക്ക് ആ കഴിവുകൾ നഷ്ടപ്പെടും. വ്യക്തമായി പറഞ്ഞാൽ മനുഷ്യന്‌ സംസാരിക്കുവാനുള്ള ശേഷി കൈവന്നത് ഈ മ്യൂട്ടേഷനിലൂടെയാണ്‌. ഇതിനു മുമ്പത്തെ മനുഷ്യവിഭാഗങ്ങൾക്കൊന്നുമില്ലാത്ത ഈ അല്ഭുതകരമായ കഴിവ് മനുഷ്യനുമാത്രം ഇതിലൂടെ കൈവന്നു. എന്നാൽ 2 ലക്ഷം വർഷത്തിനിപ്പുറം മനുഷ്യൻ സംസാരിച്ചു എന്ന് ഇതിനർത്ഥമില്ല. അന്ന് ജീവിച്ചിരുന്ന മനുഷ്യകൂട്ടങ്ങളിൽ ഒരാൾക്ക് മാത്രമാണ്‌ ഈ മ്യൂട്ടേഷൻ സംഭവിച്ചിരിക്കുക. അത് അനുകൂല മ്യൂട്ടേഷൻ ആണെന്ന് വന്നപ്പോൾ സമൂഹത്തിൽ വ്യാപിക്കാൻ തുടങ്ങി. ആദ്യം മക്കൾക്ക്, പിന്നെ അവരുടെ മക്കൾക്ക്....... അങ്ങനെ ഈ അനുകൂലനം മനുഷ്യസമൂഹത്തിൽ വ്യാപിക്കാൻ ആയിരക്കണക്കിന്‌ വർഷങ്ങൾ എടുത്തിരിക്കും. ഈ രംഗത്ത് വെച്ച് ഒരു കാര്യം ആലോചിക്കുന്നത് രസാവഹമായിരിക്കും. മനുഷ്യന്‌ സംസാരശേഷിയില്ലായിരുന്നുവെങ്കിൽ ദൈവങ്ങളുടെ കാര്യം എന്താകുമായിരുന്നു. ദൈവങ്ങളെ ഉണ്ടാകുമായിരുന്നില്ല എന്ന് ഉറപ്പാണ്‌. 

      ഇനി നമുക്ക് വളരെ പ്രധാനപ്പെട്ട 2 കാര്യങ്ങളിലേക്ക് കടക്കാം. 1. മൈറ്റോ കോണ്ട്രിയൽ ഹവ്വ. 2. Y ക്രോമോസോമൽ ആദം. നമുക്ക് പൂർവ്വികമായ ഒരമ്മയുണ്ട്. ആ അമ്മയിൽ നിന്നാണ്‌ നമ്മുടെ വംശാവലി പുറപ്പെടുന്നത്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഈ അമ്മ ബൈബിളിലെ ഹവ്വയല്ല; അതിന്‌ തെളിവില്ല; തീർത്തു സങ്കല്പ്പം. ഇത് ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരമ്മ. അതാണ്‌ മെറ്റോകോണ്ട്രിയൽ ഹവ്വ. എന്തുകൊണ്ടെന്നാൽ ആ അമ്മയെപറ്റിയുള്ള തെളിവും കൊണ്ടാണ്‌ നാമോരോരുത്തരും നടക്കുന്നത്. ഭാരതീയ ജാതിവ്യവസ്ഥയിൽ ബ്രാഹ്മണൻ അത്യുന്നതാനാണ്‌. വിരാട് പുരുഷന്റെ മുഖത്തുനിന്നും ജനിച്ചവൻ. അവന്റെ ശ്രേഷ്ഠതയ്ക്ക് കണക്കില്ല. എന്നാൽ ചണ്ഡാലൻ ജാതി വ്യവസ്ഥയിൽ ഏറ്റവും താഴെതട്ടിലുള്ളവൻ; നികൃഷ്ടൻ. എന്നാൽ ബ്രാഹ്മണനും ചണ്ഡാലനും അതിനിടയിൽ വരുന്നവരും എന്നുതന്നെയല്ല, ആഫ്രിക്കൻ ഭൂഖണ്ഡത്തിനു പുറത്തുള്ള ഭൂഭാഗങ്ങളിൽ ജീവിക്കുന്ന എല്ലാ മനുഷ്യരും, കറുകറുത്ത, ഓട്ടുകലത്തിന്റെ മൂടുപോലുള്ള ഒരു ആഫ്രിക്കൻ സ്ത്രീയിൽ നിന്നാണ്‌ ഉല്ഭവിച്ചത് എന്നു പറഞ്ഞാൽ വിശ്വസിക്കുവാൻ പ്രയസമാണെങ്കിലും അതാണ്‌ സത്യം. തെളിവ് നമ്മളിൽതന്നെയുണ്ട്. നമ്മുടെ മൈറ്റോകോൺട്രിയൻ DNAയിൽ. നമ്മുടെ കോശത്തിനകത്തെ പവർഹൗസ് ആണ്‌ മൈറ്റോകോണ്ട്രിയ. പഞ്ചസാരയെ വിഘടിപ്പിച്ച് ഊർജമാക്കി മാറ്റുന്നത് ഇവിടേയാണ്‌. വളരെ വിചിത്രമാണ്‌ മൈറ്റോകോൺട്രിയയുടെ ഉല്പത്തി. കഴിഞ്ഞ 200 കോടി വർഷത്തിനും 150 കോടി വർഷത്തിനുമിടയിൽ ബഹുകോശജീവികൾ ഉരുത്തിരിയുന്ന സമയത്ത്, അവയുടെ കോശത്തിനകത്തേക്ക് പരാദമായിവലിഞ്ഞുകയറിയ ഒരു ബാക്റ്റീരിയയാണിത്. പിൽ കാലത്ത് പരസ്പരം സഹായിക്കുന്നതിന്റെ ഭാഗമായി അത് ബഹുകോശജീവികളുടെ കോശത്തിന്റെ അവിഭാജ്യഘടകമായി മാറി. ഇപ്പോൾ അത് നമ്മുടെ കോശത്തിലെ പവർ ഹൗസാണ്‌. അമ്മ വഴി മാത്രമേ മറ്റോകോൺട്രിയയുടെ വ്യാപനം ജീവികളിൽ നടക്കൂ. അമ്മയിൽ നിന്ന് മകളിലേക്ക്, മകളിൽനിന്ന് അവളുടെ മകളിലേക്ക്, അങ്ങനെയാണതിന്റെ പിന്തുടർച്ച. ഇതിന്‌ സ്വന്തമായി DNA യുണ്ട്. അതിൽ 16,500 ന്യൂക്ലിയോടൈഡുകൾ ആണുള്ളത്. ഇതിൽ നടന്ന ഗവേഷണം നമ്മുടെ ഉല്പ്പത്തി സ്ഥാനം ഒന്നുകൂടി വെളിപ്പെടുത്തി. ഗവേഷണത്തിന്റെ സാങ്കേതികത ഒഴിവാക്കി പറഞ്ഞാൽ ‘സംഭവം’ ഇതാണ്‌. ആഫ്രിക്ക ഭൂഖണ്ഡത്തിന്‌ വെളിയിലുള്ള എല്ലാ മനുഷ്യരുടെയും മൈറ്റോകോൺട്രിയൽ DNA ഒരേ മൈറ്റോകോൺട്രിയയിൽ നിന്ന് ഉല്ഭവിച്ചതായി കാണിക്കുന്നു. അതേസമയം, ആഫ്രിക്കയിൽ ഇത് വലരെ വ്യത്യസ്തത കാണിക്കുന്നു. അതിനർത്ഥം ആഫ്രിക്കൻ ജനത വളരെ മുമ്പേതന്നെ രൂപപ്പെട്ടുവെന്നും അതിലെ ഒരു വിഭാഗത്തിൽ നിന്നുമാണ്‌ ഇന്ന് ആഫ്രിക്കയ്ക്ക് പുറത്തുള്ളവർ രൂപപ്പെട്ടത് എന്നുമാണ്‌, പുറത്തുവർ ഒരേ മൈറ്റൊകോൺട്രിയ പങ്കുവെയ്ക്കുന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. പുറത്തുള്ളവർ പങ്കുവെയ്ക്കുന്ന മൈറ്റോകോൺട്രിയ സ്വന്തമായുള്ള സ്ത്രീയാണ്‌ നമ്മുടെ ആദിമാതാവ്, അല്ലെങ്കിൽ ആ അമ്മയുടെ താവഴികളാണ്‌ നമ്മളെല്ലാം.     അതുമല്ലെങ്കിൽ Non Africansന്റെ ആദിമാതാവാണ്‌ നമ്മുടെ മൈറ്റോകോൺട്രിയ സ്വന്തമായുള്ള ആഫ്രിക്കക്കാരി. എന്നാൽ ഒരു കാര്യം ഓർമ്മവേണം. ആ സ്ത്രീ മനുഷ്യകുലത്തിന്റെ ആകമാനം അമ്മയല്ല, ആ സ്ത്രീ ജീവിച്ചിരുന്നപ്പോൾ തന്നെ ആഫ്രിക്കയിൽ ഒട്ടനേകം വിഭാഗങ്ങളിലായി മനുഷ്യരുണ്ടായിരുന്നു. കഴിഞ്ഞ 2 ലക്ഷം വർഷം തൊട്ട് ആധുനിക മനുഷ്യൻ അവിടെ രൂപപ്പെട്ടതിന്റെ തുടർച്ചയാണത്. അപ്രകാരം ഒരു വിഭാഗത്തിലെപെട്ട ഒരു സ്ത്രീയിൽ നിന്നാണ്‌ നമ്മുടെയെല്ലാം ഉല്പ്പത്തി. അതുകൊണ്ട് ഈ അമ്മ നമ്മുടെ Most Recent Common Ancestor-ഏറ്റവും തൊട്ടടുത്ത പൊതുപൂർവ്വികൻ-ആകുന്നു. ഈ തൊട്ടടുത്ത പൊതുപൂർവ്വിക അമ്മ ജീവിച്ചിരുന്നത് 1,50,000 വർഷങ്ങൾക്കുമുമ്പാണ്‌[16]. പ്രസിദ്ധമായ നേച്ചർ മാസികയിലാണ്‌ ഇത് സംബന്ധിച്ച ആദ്യത്തെ പ്രബന്ധം വന്നത്. അതിൽ, അതിന്റെ രചയിതാക്കൾ- അലൻ വിൽസൻ, റബേക്കാ കാന്മാർക്ക് സ്റ്റോൺകിംഗ്- മറ്റോകോൺട്രിയൽ ഹവ്വ എന്ന പദം ഉപയോഗിച്ചിട്ടില്ല. പോപുലർ സയൻസിന്റെ ഭാഗമായി ഈ വിഷയം മാധ്യമങ്ങളിൽ വന്നപ്പോൾ ഒരു പത്രപ്രവർത്തകനാണ്‌ ഈ പദം ഉപയോഗിച്ചത്. മതക്കാർ അത് ഏറ്റ് പിടിക്കുകയും അത് ബൈബിളിലെ ഹവ്വയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുകയും ചെയ്തു. നോർമൻ ജോൺസനെ പോലുള്ള ജനിതകശാസ്ത്രജ്ഞന്മാർ ഇപ്പോൾ The mother of all Mitocondrial DNA എന്നാണ്‌ നിർദ്ദേശിക്കുന്നത്. 

     മോളിക്യുലാർ ബയോളജിയിലെ അതിശക്തമായ മറ്റൊരു കണ്ടെത്തലാണ്‌ Y Cromosomal ആദം. ഇത്തവണ ഗവേഷണം നടന്നത് നമ്മുടെ Y ക്രോമസോമിൽ ആണ്‌. ഈ ക്രോമസോമാണ്‌ ബീജസങ്കലനം നടന്ന കോശത്തെ പുരുഷപ്രജയാക്കുന്നത്. ഇതിന്റെ സംക്രമണം അച്ഛനിൽ നിന്ന് മകനിലേക്ക് മാത്രമാണ്‌. 59,000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരു പുരുഷന്റെ-ഈ മനുഷ്യൻ വഹിച്ചിരുന്ന Y ക്രോമസോമിന്റെ പേര്‌ M168- പിന്തുടർച്ചക്കാരാണ്‌ നമ്മൾ[17]. അതായത്, ഇന്നുള്ള എല്ലാ പുരുഷന്മാരുടെയും ഉല്പത്തിക്ക് നിദാനമായ Y ക്രോമസോം നല്കിയത് ഈ മനുഷ്യനാണ്‌. അല്ലെങ്കിൽ നമ്മുടെയെല്ലാം Y ക്രോമസോമിന്റെ ഉറവിടം അന്വേഷിച്ചുചെന്നാൽ എത്തുന്നത് ഈ മനുഷ്യനിലാണ്‌. മെറ്റോകോണ്ട്രിയൻ ഹവ്വയെപ്പോലെ ഈ മനുഷ്യനും മനുഷ്യവംശത്തിന്റെ ഏറ്റവും തോട്ടടുത്ത പൊതുപൂർവ്വികൻ മാത്രമാണ്‌.അല്ലാതെ മനുഷ്യവംശത്തിന്റെ മൊത്തം പിതാവല്ല. ഇയാൾ ജീവിച്ചിരുന്നപ്പോൾതന്നെ ആഫ്രിക്കയിൽ അനേകമനേകം പുരുഷന്മാർ ഉണ്ടായിരിക്കണം. പ്രധാനപ്പെട്ട കാര്യം മെറ്റോകോണ്ട്രിയൻ ഹവ്വയും, Y ക്രോമസോമൽ ആദവും തമ്മിൽ 80,000 വർഷത്തെ കാലവ്യത്യാസം ഉണ്ടെന്നാണ്‌. അതായത് നമ്മുടെ ഏറ്റവും തൊട്ടടുത്ത പൊതു പൂർവികരായ ഈ മാതാ-പിതാക്കൾ പരസ്പരം ഒരിക്കലും കണ്ടിട്ടില്ല. ഇവർ രണ്ടുപേരും പരസ്പരം അറിയാതെ, രണ്ട് വ്യത്യസ്ത സമയത്തായി, അഫ്രിക്കയുടെ പുറത്തുള്ളവരുടെ പൊതുപൂർവികരായി എന്നാണ്‌ സത്യം. ഈ ശാസ്ത്രീയ സത്യങ്ങളുടെ വെളിച്ചത്തിൽ ബൈബിളിലെ ആദം ഹവ്വ കഥകൾ ശുദ്ധവിഡ്ഢിത്തരമാണെന്ന് നിശ്ശംശയം പറയാം.

     അങ്ങിനെ എല്ലാ അർത്ഥത്തിലുമുള്ള ആധുനിക മനുഷ്യൻ ആഫ്രിക്കയിൽ രൂപം കൊണ്ടു. കഴിഞ്ഞ 70 ലക്ഷം വർഷങ്ങൾക്കുശേഷം ആരംഭിച്ച മനുഷ്യന്റെ 'ആയിത്തീരൽ' ഇവിടെ സംഭവിച്ചിരിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ പ്രകൃതി നിർദ്ധാരണം മനുഷ്യനെ രൂപപ്പെപ്പെടുത്തിയിരിക്കുന്നു. ഇനി സംഭവിക്കാനുള്ള പ്രധാനപ്പെട്ട കാര്യം, ആഫ്രിക്കയിൽ നിന്നും നമ്മുടെ പുറത്തേക്കുള്ള പ്രയാണമാണ്‌. ആ പ്രക്രിയ നടക്കുന്നത് കഴിഞ്ഞ 70,000 വർഷത്തിനും 50,000 വർഷത്തിനും ഇടയിലാണ്‌. ഈ കാലഘട്ടത്തിൽ ഒരു കൂട്ടം മനുഷ്യർ അവർ സൃഷ്ടിച്ച ഉപകരണങ്ങളുമായി എന്നെന്നേക്കുമായി ജന്മഗൃഹമായ ആഫ്രിക്ക വിടുന്നു. അവർ ചെങ്കടലിന്റെ പടിഞ്ഞാറേ കര വഴി യൂറേഷ്യ-യൂറോപ്പും ഏഷ്യയും-യിലേക്ക് പ്രവേശിക്കുന്നു. എന്നാൽ യൂറേഷ്യയിൽ  ഒരു പ്രതിസന്ധിയായിരുന്നു സ്വീകരിക്കാനുണ്ടായിരുന്നത്. അതാണ്‌ ഹിമയുഗം. കഴിഞ്ഞ 18 ലക്ഷം വർഷം മുതൽ ആരംഭിച്ച് 10,000 വർഷം വരെ നീണ്ടുനിന്ന ജിയോളജിക് കാലഘട്ടത്തെ പ്ലീറ്റോസിൻ എന്ന് പറയുന്നു. ഈ കാലഘട്ടത്തിൽ 4 ഹിമയുഗങ്ങൾ സംഭവിച്ചു. അവ, ഗുൺസ്, മിൽഡൽ, റിസ്, വും എന്നിങ്ങനെയാണ്‌. ഹിമയുഗത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ പ്ലീസ്റ്റോസീനിൽ അത് തുടർച്ചയായി സംഭവിക്കുകയായിരുന്നു. ആദ്യം ഒരു ഹിമയുഗം വരും. കുറച്ചുകാലം ഇലനില്ക്കും; പിന്നീട് അത് പിൻവാങ്ങും. തുടർന്ന് ചൂടുള്ള കാലാവസ്ഥ സംജാതമാകും. ക്രമേണ ചൂടുള്ള കാലാവസ്ഥ പിൻവാങ്ങും, ഹിമയുഗം വരും. അങ്ങനെ 4 തവണ ആവർത്തിച്ചു. 4ആമത്തെ ഹിമയുഗം 1,20,000 വർഷം മുമ്പ് തുടങ്ങി കഴിഞ്ഞ 10,000 വർഷം ആയപ്പോൾ അവസാനിച്ചു. അപ്പോൾ “വും” ഹിമയുഗത്തിന്റെ മദ്ധ്യഘട്ടത്തിലാണ്‌ മനുഷ്യൻ യുറേഷ്യയിലേക്ക് കാലെടുത്തുവെച്ചത്. ഭക്ഷണത്തിന്റെ കാര്യത്തിൽ ഹിമയുഗത്തിലെ സ്ഥിതി ഭയാനകമാണ്‌.ഹിമത്തിൽ വളരുന്ന സസ്യങ്ങളും അവയെ ആശ്രയിച്ച് ജീവിതം നയിക്കാവുന്ന വിധത്തിൽ അനുകൂലനം സിദ്ധിച്ച ജീവികളും മാത്രമേ ഈ പരിതസ്ഥിതിയെ തരണം ചെയ്യൂ. ഒട്ടനവധി ജീവികൾ ഈ പരിസ്ഥിതിയിൽ അനുകൂലനം കിട്ടാതെ നശിച്ചുപോകും. ഇത്തരം സ്ഥിതിയിലേക്കാണ്‌ നമ്മുടെ പൂർവ്വികരുടെ കടന്നുവരവ്. എന്നാൽ ഇത്തരം പരിസ്ഥിതിയെ തരണം ചെയ്യാൻ മനുഷ്യന്‌ കഴിയും. എന്തുകൊണ്ടെന്നാൽ നമുക്ക് അറിവുണ്ട്. മികച്ച ഉപകരണങ്ങളുണ്ട്. ഇത്തരം കഴിവുകൾ ആർജിച്ച ഒരു ജീവിക്ക് മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാനും പെറ്റുപെരുകാനും സധിക്കൂ. മനുഷ്യന്‌ അത് സാധിച്ചു എന്നതിന്‌ കഴിഞ്ഞ 50,000 വർഷത്തെ ചരിത്രം സാക്ഷിയാണ്‌.  

     യൂറേഷ്യയിലേക്ക് പ്രവേശിച്ച മനുഷ്യൻ സിറിയ, ജോർദ്ദാൻ, ഇറാക്ക്, ഇറാൻ വഴി ഇന്ത്യയിലെത്തുന്നു. ഇവിടെനിന്നും അത് രണ്ടായി പിരിയുന്നു. ഒരു ശാഖ കിഴക്കോട്ട്. അത് ബർമ്മ, തായ്‌ലാന്റ്, ഇന്തോനേഷ്യ വഴി ആസ്ത്രേലിയായിലെത്തുന്നു. ആസ്ത്രേലിയയിലെ മുംഗോ തടാകത്തിൽനിന്നും 1974-ൽ Jim Bowler കണ്ടെടുത്ത ഫോസിലിന്റെ പ്രായം 45,000 വർഷമാണ്‌[18]. എങ്കിലും ആസ്ത്രേലിയയിൽ മനുഷ്യൻ എത്തിയതിനെക്കുറിച്ച് ചില സന്ദേഹങ്ങൾ ഉണ്ട്. എത്തി എന്നത് സത്യമാണ്‌. ഹിമയുഗം മൂർദ്ധന്യത്തിൽ നില്ക്കുന്നതുകൊണ്ട് സമുദ്രജലനിരപ്പ് കുത്തനെ താഴാൻ സധ്യതയുതുകൊണ്ട് ഐസ് കൊണ്ടുള്ള കരപ്പാലങ്ങൾ ഉയർന്നുവരാനിടയുണ്ട്. അതിലൂടെയാകാം അസ്ത്രേലിയയിലെത്തിയത് എന്ന് ഒരു നിഗമനം. എങ്കിലും, മനുഷ്യന്റെ ലോകവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽതന്നെ മനുഷ്യൻ അവിടെ എത്തി എന്നത് സത്യം.  


     ഇന്ത്യയുടെ വടക്കുപടിഞ്ഞാറേ ഭാഗത്തുനിന്ന് ഒരു ശാഖ വടക്കോട്ട് നീങ്ങുന്നു. അത് ക്രമേണ ഏഷ്യയുടെ വടക്കൻ മേഖലകളിലേക്ക് വ്യാപിക്കുന്നു. അതോടൊപ്പം തന്നെ ഒരു ശാഖ യൂറോപ്പിലേക്കും തിരിയുന്നു. അവിടെ കഴിഞ്ഞ 40,000 വർഷം കൊണ്ട് ആധുനിക മനുഷ്യന്റെ സാന്നിധ്യം കാണുന്നു. അമേരിക്കയിലേക്കാണ്‌ മനുഷ്യൻ അവസാന പ്രവേശിക്കുന്നത്. അവിടെ കഴിഞ്ഞ 20,000 വർഷത്തിനും 15,000 വർഷത്തിനും ഇടയിലാണ്‌ ഇത് സംഭവിച്ചത്. റഷ്യയുടെ വടക്ക് കിഴക്ക് ഭാഗത്തുള്ള ബെറിംഗ് ഉൾക്കടൽ വഴിയാണ്‌ മനുഷ്യൻ അമേരിക്കൻ ഭൂഖണ്ഡത്തിലെത്തിയത്. ആ സമയത്ത് ഹിമയുഗമായിരുന്നതിനാൽ ഉൾക്കടലിലെ ജലം ഘനീഭവിച്ച് ഐസായി മാറിയിരിക്കും. അങ്ങനെ അത് ഐസ് കൊണ്ടുള്ള ഒരു പാലം പോലെ പ്രവർത്തിക്കും. അതിലൂടെ മനുഷ്യന്‌ കടന്നുപോകാം. അതോടെ ആധുനിക മനുഷ്യന്റെ ലോകവ്യാപനം പൂർത്തിയായി. 


    യൂറോപ്പിന്റെ പശ്ചാത്തലത്തിൽ, ഈ ഘട്ടത്തിൽ, നമ്മൾ  മറ്റൊരു നരവരഗ്ഗത്തെക്കൂടി പരിചയപ്പെടേണ്ടതുണ്ട്. അവരാണ്‌ നിയാണ്ടർതാലുകൾ-ഹോമോനിയാണ്ടാർതലെൻസിസ്-യൂറോപ്പിൽ നിന്നാണ്‌ ഇവരുടെ ഫൊസിലുകൾ അധികവും കിട്ടിയിട്ടുള്ളത്. ഇവരുടെ ഉല്പ്പത്തി ആഫ്രിക്കയിലാണ്‌. അവിടെ 3 ലക്ഷം വർഷം മുമ്പ് തന്നെ നിയാണ്ടർതാലുകൾ പ്രത്യക്ഷപ്പെടുന്നു. ഹോമോ ഹൈഡൻബർഗിൽസിൽനിന്നാണ്‌ ഉല്ഭവം[19]. ഇവർ മിഡിൽ ഈസ്റ്റ് വഴി യൂറോപ്പിലേക്ക് കടന്നതായി Genetic rout കാണിക്കുന്നു. ഇവരോട് ബന്ധപ്പെട്ട ഉപകരണ നിർമ്മാണ സംസ്കാരമാണ്‌ മൗസ്റ്റീരിയൻ. ഇവർ മുഖച്ഛായയിൽ നിന്നും നമ്മിൽനിന്ന് വ്യത്യസ്തരാണ്‌. നമ്മേക്കാൾ വലിയ മുഖം. പുരികത്തിൽ കനത്ത ഒരു തിട്ട്. വലിയതും പരന്നതുമായ മൂക്ക്., നെറ്റി വളരെ കുറവ്, വലിയ പല്ലുകൾ. എന്നുതന്നെയല്ല, നമ്മേക്കാൾ കനത്ത എല്ലുകളും മസിലുകളും ഇവർക്കുണ്ട്. കൂടാതെ തലച്ചോറിന്റെ ഉള്ളളവ്‌ നമ്മേക്കാൾ കൂടുതലാണവർക്ക്. ചില നിയാണ്ടർതാൽ മനുഷ്യരുടെ തലച്ചൊറിന്റെ അളവ് 1750cc വരെ കണ്ടുവരുന്നു. ഇപ്രകാരമുള്ള നിയണ്ടർതാൽ മനുഷ്യർ ജീവിക്കുന്നിടത്തേക്കാണ്‌ 40,000 വർഷം മുമ്പ് ആധുനിക  മനുഷൻ കടന്നുവരുന്നത്. അതു കഴിഞ്ഞ് 10,000 വർഷം കഴിയുമ്പോഴേക്കും ഭൂമിയിൽ പിന്നെ നിയാണ്ടർതാൽ മനുഷ്യനെ കാണുന്നില്ല. കഴിഞ്ഞ 30,000 വർഷത്തോടെ നിയാണ്ടർതാൽ മനുഷ്യൻ പൂർണമായും അപ്രത്യക്ഷരായി. മൗസ്റ്റീരിയൻ സംസ്കാരം നിലനിന്ന സ്ഥലങ്ങളിൽ 30,000 വർഷം തൊട്ട് കാണുന്നത് ആധുനിക മനുഷ്യന്റെ സംസ്കാരമാണ്‌. ആ മാനവവിഭാഗം എങ്ങനെ അപ്രത്യക്ഷരായി? ഒരു പിടിയിമില്ല. ചില നിഗമനങ്ങൾ ഇതാ. നിയാണ്ടാർതാലുകളെക്കാൾ മികച്ച ഉപകരണങ്ങളും അറിവുകളും ആധുനിക മനുഷ്യനുണ്ടായിരുന്നു. ഇതിനു മുന്നിൽ പിടിച്ചുനില്ക്കാനാവാതെ ഒരു പോക്കറ്റിലേക്ക് ഒതുങ്ങുകയും പിന്നീട് കുലം മുടിഞ്ഞ് പോകുകയും ചെയ്തു. മറ്റൊരു നിഗമനം അവരെ നമ്മൾ ഭക്ഷണമാക്കോയിയിരിക്കാം എന്നതാണ്‌. ഇതോടെ അനവധി സ്പീഷീസുകൽ ഉണ്ടായിരുന്ന ഹോമോ എന്ന ജീനസിൽ ഹോമോസപ്പിയൻ എന്ന നമ്മൽ മാത്രം അവശേഷിച്ചു.


     കഴിഞ്ഞ 40,000 വർഷംതൊട്ട് മനുഷ്യന്റെ ചരിത്രത്തിൽ ആകമാനമായ മാറ്റങ്ങൾ സംഭവിക്കുന്നു. ജെറീദ് ഡയമണ്ട് ഈ കാലഘട്ടത്തെക്കുറിച്ച് പറയുന്നത് “മഹത്തായ ഒരു കുതിച്ചുചാട്ടം” എന്നാണ്‌. ഇതിന്റെ മൂലകാരണം ഉപകരണങ്ങളിൽ വന്ന മാറ്റമാണ്‌. അച്യൂലിനിയനിലെ വിവിധ ഘട്ടങ്ങളെ അപേക്ഷിച്ച്, ഈ കലഘട്ടം വളരെ പുരോഗമനപരമാണ്‌. ഉപകരണങ്ങളുടെ വൈവിധ്യവും പ്രയോഗക്ഷമതയും കൂടി വരുന്നു. ഈ ഘട്ടത്തിലെ ഉപകരണ നിർമ്മാണ സംസ്കാരത്തെ ഒറിഗ്നേഷ്യൻ എന്നു പറയും. പാറക്കഷണങ്ങൾ കൊണ്ടുണ്ടാക്കിയ എത്രയെത്ര വൈവിധ്യമാർന്ന ഉപകരണങ്ങൾ! അരികുകൾ തട്ടിക്കളഞ്ഞ് കൂടുതൽ പരപ്പുള്ളതും മൂർച്ചയേറിയതുമായ ഉപകരണങ്ങൾ.ചിലവ കൈക്കോടാലിപോലെ ഉപയോഗിക്കാവുന്നവ. വേറെ ചിലത് മാംസം ചെത്തിയെടുക്കാവുന്നത്രയും മൂർച്ചയുള്ളത്. ഇവയെല്ലാം മുമ്പില്ല്ലാത്തവിധം സൂക്ഷമതയേറിയ ഉപകരണങ്ങളാണ്‌. ഇവയൊന്നും പൂർവ്വ ചരിത്രത്തിൽ തിരഞ്ഞാൽ കിട്ടില്ല. ഈ ഉപകരണങ്ങൾ നിർമിക്കാനാവശ്യമായ അറിവുകൾ ഈ കാലത്തുമാത്രമേ ഉല്പാദിപ്പികാനാകൂ എന്നതാണ്‌ കാരണം. അറിവ് എത്രമാത്രം മികച്ചതാണോ അത്രകണ്ട് മികച്ച ഉപകരണം നിർമിക്കാൻ കഴിയും; ഉപകരണം എത്രകണ്ട് മികച്ചതാണോ അത്രകണ്ട് മികച്ച അറിവുകൾ അത് ഉല്പാദിപ്പിക്കും എന്ന തത്വമാണ്‌ ഇവിടെ പ്രവർത്തിക്കുന്നത്. തുടർന്ന് വരുന്ന ഗ്രാവറ്റിയൻ, സൊലൂട്രിയൻ, അസീലിയൻ,  മഗ്ധലേനിയൻ എന്നീ സംസ്കാരിക ഘട്ടങ്ങളിലും ഈ തത്വം പ്രവർത്തിക്കുന്നതായി കാണാം. ഇതിനെ നിഷേധിച്ചിട്ട് കാര്യമില്ല; എന്തുകൊണ്ടെന്നാൽ, ഈ തത്വത്തെ സ്ഥിരീകരിക്കുന്ന ടൺ കണക്കിന്‌ ഉപകരണങ്ങളാണ്‌ ആർക്കിയോളജിക്കൽ മ്യൂസിയങ്ങളിൽ സംഭരിക്കപ്പെട്ടിട്ടുത്.  
                                                                                                                                                                                   

     അങ്ങനെ മാനവജീവിതം തുടരവെ, അത് കഴിഞ്ഞ 10,000 വർഷത്തിലെത്തുന്നു. ഇതോടെ ഭൗമശാസ്ത്ര-ജിയോളജീയ-പരമായ ചില കാതലായ മാറ്റങ്ങൾ ഭൂമിയിൽ സംഭവിക്കുന്നു. ഹിമയുഗം പിൻവാങ്ങി എന്നതാണ്‌ ഏറ്റവും പ്രധാനമായത്. എങ്കിലും നമ്മൾ ഓർമ്മിക്കേണ്ട ഒരു സംഗതിയുണ്ട്. നാലാമത്തെ ഹിയമയുഗവും പിൻ വാങ്ങി എന്നത് സത്യമാണ്‌. എന്നിരുന്നാലും ഹിമയുഗം നാളെ തിരിച്ചുവരില്ല എന്നു പറയാൻപറ്റില്ല. തിരിച്ചുവന്നാൽ പടച്ചോനെ വിളിച്ച് കരഞ്ഞിട്ടൊന്നും ഒരു കര്യവുമുണ്ടകില്ല, അതോടെ ഒരു Extinction ഉറപ്പ്.

നവീന ശിലായുഗം

     കഴിഞ്ഞ 10,000 വർഷം തൊട്ട് നവീനശിലായുഗം ആരംഭിക്കുന്നു. ഇനി മനുഷ്യന്റെ ജീവിതത്തിലെ മാറ്റങ്ങൾ വളരെ വേഗത്തിലാണ്‌. ഉപകരണങ്ങളും അറിവും അതിവേഗം പുരോഗമിച്ചു. പേർ സൂചിപ്പിക്കുന്നതുപോലെ, ഈ കാലഘട്ടത്തിലെ ഉപകരണങ്ങൾ പ്രചീന ശിലായുഗത്തിലേക്കാൾ സൂക്ഷ്മതയും പ്രയോഗക്ഷമതയും ഏറിയവയാണ്‌. അതിനർത്ഥം മനുഷ്യന്റെ അറിവിന്റെ തലവും വർദ്ധിച്ചു എന്നതാണ്‌. ഈ പശ്ചാത്തലത്തിൽ വേണം മനുഷ്യന്റെ മഹത്തായ മറ്റൊരു കണ്ടുപിടുത്തത്തെ മനസ്സിലാക്കാൻ. അതാണ്‌ “കൃഷി”യുടെ കണ്ടെത്തൽ. 400 കോടി വർഷത്തെ ഭൂമിയിലെ ജീവന്റെ ചരിത്രത്തിൽ ആഹാരസമ്പാദനത്തിന്റെ കാര്യത്തിൽ ഒരു ജീവി നടത്തിയ “അട്ടിമറി”യാണ്‌ കൃഷിയുടെ കണ്ടെത്തലിലൂടെ സംഭവിച്ചത്. ഭൂമിയിലെ മറ്റൊരു ജീവിക്കും കൈവരിക്കാനാകാത്ത മഹത്തായ നേട്ടം. കൃഷി കണ്ടെത്തുന്നതിന്‌ മുമ്പുള്ള ഘട്ടങ്ങളിൽ അവൻ ആഹാരം ശേഖരിക്കുകയായിരുന്നു; പഴങ്ങളായും കിഴങ്ങുകളായും മംസമായും. അങ്ങനെ ശേഖരിക്കപ്പെടുന്നത് അവനുതന്നെ ഉല്പാദിപ്പിക്കാമെന്നതാണ്‌ കൃഷിയിലൂടെ കരഗതമായ നേട്ടം. തുടർന്നുള്ള മനുഷ്യന്റെ എല്ലാവിധ വികാസത്തിന്റെയും-ദൈവത്തെ സൃഷ്ടിച്ചതിന്റെയും-  അടിത്തറയായി വർത്തിച്ചതും കാർഷികവൃത്തിയാണ്‌. തുടർന്ന് കഴിഞ്ഞ 7,000 വർഷം മുതൽ നമ്മൾ നാഗരികതയിലേക്ക് പ്രവേശിക്കുന്നു. അതിന്റെ തുടക്കം ഈജിപ്തിലും മെസോപൊട്ടോമിയയിലും കാണാം. നാഗരികതയുടെ വികാരത്തോടൊപ്പം മനുഷ്യന്റെ ഏറ്റവും വലിയ ശാപമായ ദൈവവിശ്വാസവും വികസിച്ചുവരുന്നു. ഫ്യൂഡലിസ്റ്റ് കാലഘട്ടത്തിൽ അത് അതിവേഗം വികസിക്കുകയും മനുഷ്യന്റെ ജീവിതത്തെ മുച്ചൂടും ദുരിതമയമാക്കുന്ന വിധത്തിൽ ജീവിതത്തിന്റെ സകല മേഖലകളിലേക്കും അതിന്റെ നീരാളിക്കൈ വളരുകയും ചെയ്തു. അങ്ങനെ മതാധിഷ്ഠിതവും അന്ധവിശ്വാസ ജഡിലവുമായ ഒരു സമൂഹത്തിൽ നിന്ന് ഉല്പത്തികഥപോലൊരു കെട്ടുകഥ രൂപപ്പെടുകയും ചെയ്തു. അതിലെ പമ്പര വിഡ്ഢിത്തരം നോക്കുക. മനുഷ്യൻ അറിവ് നേടിയത് ദൈവം വിലക്കിയ കനി ഭക്ഷിച്ചതുകൊണ്ടാണത്രെ! മനുഷ്യകുലത്തെ ഇത്രമാത്രം അപമാനപ്പെടുത്തിയ മറ്റൊരു വിഡ്ഢിക്കഥ വേറെയില്ല. അതിലൂടെ 24 ലക്ഷം വർഷത്തെ ഉപകരണ നിർമ്മാണ, പ്രയോഗ, പരിഷ്കരണ പ്രക്രിയയെയും അതിലൂടെ ആർജിച്ച അറിവിന്റെ വികാസത്തെയും ദൈവമെന്ന മനുഷ്യന്റെ സാങ്കല്പ്പിക സൃഷ്ടിക്കുമേൽ കെട്ടിയേല്പിച്ചു. മനുഷ്യൻ മനുഷ്യകുലത്തോറ്റ് ചെയ്ത മഹാദ്രോഹം. എന്നാൽ ഒരു കനി ഭക്ഷിച്ചാൽ അറിവുണ്ടാകുമെന്ന മിത്ത് സൃഷ്ടിച്ച മനുഷ്യൻ-മനുഷ്യരോ- ആ കഥ സൃഷ്ടിക്കുന്നതിനു വേണ്ടിതന്നെയും ഏതാനും അറിവുകൾ വേണ്ടിവരും എന്ന വസ്തുത മറന്നുപോയി. ആ കെട്ടുകഥ അവിടെയും നില്ക്കുന്നില്ല. ദൈവം വിലക്കിയ കനി ഭക്ഷിക്കുവാൻ ആദമിനെ പ്രേരിപ്പിച്ചത് ഹവ്വയാണല്ലോ. അതുകൊണ്ട് ദൈവം ഹവ്വയെ ശപിച്ചുവത്രെ. “നീ കുഞ്ഞുങ്ങളെ വേദനയോടെ പ്രസവിക്കുമെന്ന്‌”. അതികൊണ്ടാണുപോലും മനുഷ്യസ്ത്രീക്ക് മറ്റു ജീവികൾക്കൊന്നുമില്ലാത്ത അത്രയ്ക്ക് തീഷ്ണമായപ്രസവവേദനയും ഇതര ബുദ്ധിമുട്ടുകളും ഉണ്ടായത്. ഏറ്റവും കടുത്ത ദൈവഭക്തയ്ക്ക് പോലും ഇതിൽ ഒരു കഴഞ്ച് പോലും ഡിസ്കൗണ്ടില്ല. 



    മനുഷ്യസ്ത്രീക്ക് പ്രസവവേദന കഠിനവും മറ്റ് ജീവികൾക്കൊന്നുമില്ലാത്തവിധം പ്രയാസമേറിയതുമാണ്‌. എന്തുകൊണ്ടിത് സംഭവിക്കുന്നു? മനുഷ്യന്റെ പരിണാമചരിത്രത്തിലാണ്‌ അതിനുത്തരമുള്ളത്. മനുഷ്യന്റെ നിവർന്ന് നില്പ്പും നടത്തവുമാണ്‌ ഘോരമായ പ്രസവവേദനക്കും ഇതര വൈഷമ്യങ്ങൾക്കും കാരണം. നിവർന്ന് നിന്നത് തൊട്ട് മനുഷ്യന്റെ Birth canal ഇടുങ്ങിപ്പോയി. നലുകാലിൽ നടക്കുന്ന ഏതൊരു സസ്തനിയെയും നോക്കുക. അവയുടെ പ്രസവം വിഷമം പിടിച്ചതോ ദൈർഘ്യമേറിയതോ അല്ല. അവയുടെBirth canal മനുഷ്യരുടേതുപോലെ ഇടുങ്ങിയതല്ല എന്നതാണ്‌ കാരണം. മനുഷ്യനിൽ ഇരുകാലി നടത്തം രൂപപ്പെട്ടപ്പോൾ അരയ്ക്ക് മുകളിലുള്ള ഭാഗങ്ങൾ നട്ടെല്ല് താങ്ങേണ്ടി വന്നതിനാൽ ഇടുപ്പ് ഭാഗത്ത് നടന്ന പുന:സംവിധാനത്തിന്റെ ഫലമായിട്ടാണ്‌ Birth canal ഇടുങ്ങിപ്പോയത്. ഈ ഇടുങ്ങിയ ഭാഗത്തുകൂടിയാണ്‌ ശിശു ഇറങ്ങിവരുന്നത്. ഇതാണ്‌ പ്രസവം വേദനാജനകവും ദൈർഘ്യമേറിയതും ആയതിന്‌ കാരണം. പ്രസവ വേദനകൊണ്ട് പുളയുന്ന ഒരു സ്ത്രീയുടെ വയറ്റത്ത് ചവിട്ടുന്ന ഈ കഥ എഴുതിവിട്ടവന്റേത്. ഈ കെട്ടുകഥകളിലാണ്‌ മതത്തിന്റെ ആണിക്കല്ലുകൾ ഉറപ്പിച്ചിരിക്കുന്നത്. പരിണാമ ശാസ്ത്രത്തിന്റെ അപ്രമാദിത്തത്തിനുമുന്നിൽ ആ ദുർബലശിലകൾ തകർന്നുപോകുമെന്ന് മതത്തെ താങ്ങിനിർത്തുകയും അതിന്റെ ചെലവിൽ മനുഷ്യരുടെ അജ്ഞതയെ മുതലെടുത്ത് ഉപജീവനം നടത്തുകയും ചെയ്യുന്ന പുരോഹിതവർഗത്തിനും മതവക്താക്കൾക്കും നല്ലവണ്ണം അറിയാം. അതിനാലാണ്‌ പരിണാമശാസ്ത്രം എന്നും അവരുടെ കണ്ണിലെ കരടായി നിലകൊള്ളുന്നത്. പക്ഷേ, പൊൻപാത്രം കൊണ്ട് മൂടിയാലും സത്യത്തെ അധികകാലം മൂടിവെയ്ക്കാൻ ആർകുമാവില്ല എന്നാണ്‌ കഴിഞ്ഞകാലചരിത്രം നമുക്ക് പറഞ്ഞുതരുന്നത്.    


കുറിപ്പുകൾ:-

1. Carl Zimmer-         Evolution, the triumph of an idea
Harper-perennial 2006, p 159-167

2. Paul Davis-            the fifth Miracle; the search for the origin and meaning of life,   
                                    Simon & Schuster 1999, p 81

3. Jerry A Coyne-      Why Evolution is true, Oxford University press, 2009, p 78-82

4. Jerry A Coyne-      (ibid) p 70

5. Jerry A Coyne       (ibid) p 85

6. Carl Zimmer-         Evolution- p 190

7. Sharon Begley-     Beyond stones & bones, News Week march 19, 2007

8. Matt Ridley-        Nature via Nature; genes, experience and what makes us human.  Harper Perennial, 2004, p 24 .

9. Sharon Begley-     Beyond  stones & bones.

10. Jared Diamond- The rise and fall of the third Chimpanzee, vintage, 2002 p 2

11. Norman Johnson- Darvinian detectives; Revealing the natural history of  
                                      Genes and genomes. Oxford university press, 2007, p 138

12. Sean B Carroll-   Endless forms Most beautiful; The new science of the Evo
 Devo and the making of the animal kingdom weidenfeld & Nicolson, 2006, p 272-3

13. Sharon Begley-   beyond stones & bones

14. Alice Roberts-     The incredible human journey: the story of how we colonised
 the planet; blooms bury, 2009, 9 45.

15. Matt Ridley-         Nature via Nature, p 215

16. Spencer Wells- The journey of man; a genetic Odyss. Pengunie, 2003, p 33

17. Spencer Wells- ,, p. 54

18. James ghreeve- The greatest journey, national geographic, march, p 33

19. Alice Roberts-     The incredible human journey, p 226

സഹായക ഗ്രന്ഥങ്ങൾ.

William A Turnbaugh -            Understanding Physical Anntho-
Robert Jurmain-                    pology and Archeoloty, 6th Ed.
Harry Nelson                          West publishing Company, 1996
Lynn Kilgore

Robert Foley                          Humans before humanity, an evolutionary
perspective, Black well publishers, 1996  


                       






210 comments:

1 – 200 of 210   Newer›   Newest»
സുശീല്‍ കുമാര്‍ said...

കെട്ടുകഥകളിലാണ്‌ മതത്തിന്റെ ആണിക്കല്ലുകൾ ഉറപ്പിച്ചിരിക്കുന്നത്. പരിണാമ ശാസ്ത്രത്തിന്റെ അപ്രമാദിത്തത്തിനുമുന്നിൽ ആ ദുർബലശിലകൾ തകർന്നുപോകുമെന്ന് മതത്തെ താങ്ങിനിർത്തുകയും അതിന്റെ ചെലവിൽ മനുഷ്യരുടെ അജ്ഞതയെ മുതലെടുത്ത് ഉപജീവനം നടത്തുകയും ചെയ്യുന്ന പുരോഹിതവർഗത്തിനും മതവക്താക്കൾക്കും നല്ലവണ്ണം അറിയാം. അതിനാലാണ്‌ പരിണാമശാസ്ത്രം എന്നും അവരുടെ കണ്ണിലെ കരടായി നിലകൊള്ളുന്നത്. പക്ഷേ, പൊൻപാത്രം കൊണ്ട് മൂടിയാലും സത്യത്തെ അധികകാലം മൂടിവെയ്ക്കാൻ ആർകുമാവില്ല എന്നാണ്‌ കഴിഞ്ഞകാലചരിത്രം നമുക്ക് പറഞ്ഞുതരുന്നത്

വി ബി എന്‍ said...

Good article.

വി ബി എന്‍ said...

tracking..

anushka said...

good one....

Jack Rabbit said...

നല്ല പോസ്റ്റ്‌

Subair said...

മനുഷ്യഭ്രൂണം ഈ ക്രമത്തെ പുനരവതരിപ്പിക്കുന്നു..
===============


This is one of the hoaxes in scientific history created a man by the name Haeckel.

There are some similarities in the embroys of different species in the early stages, and there are differences too and this doesnt prove any thing.

But Haeckel faked pictures of embroys, to prove evolution, and that creeped into many sceintific books, but now it is widley admitted that these pictures contain a lot of inaccracies.
Looks like Mr. Raju Vadanappalli is still not updated on this.

And as I told earlier, the genetic similarities between hukan and chimps are not 98.5% but les that 95%, and there are many other animals who are closer that man in genetic similarites, that doesnt prove any thing. DNA coding are so comples and even if s small percent change will make big difference.

ബിജു ചന്ദ്രന്‍ said...

Great work.

kaalidaasan said...

Good one. Really informative.

മുഹമ്മദ് ഖാന്‍(യുക്തി) said...
This comment has been removed by the author.
KP said...

good post.. "വിടവുവാദി"കൾക്ക് ഇതിൽ മുഴുവനും വിടവുകൾ മാത്രമെ ദൃശ്യമാകൂ..

KP said...

tracking..

Subair said...

ഭൂമിയിലെ ജീവന്റെ ചരിത്രത്തിൽ നട്ടെല്ലുള്ള ജീവികൾ പ്രത്യക്ഷപ്പെടുന്നത് കഴിഞ്ഞ 53 കോടി വർഷങ്ങൾ തൊട്ടാണ്‌. മത്സ്യങ്ങൾ, ഉഭയ ജീവികൾ, ഉരഗങ്ങൾ, പക്ഷികൾ സസ്തനികൾ എന്നിവയാണു നട്ടെല്ലുള്ള ജീവികൾ. മത്സ്യങ്ങളിലെ പരിണാമം ഒരു ഘട്ടത്തിൽ ഉഭയജീവി -കരയിലും വെള്ളത്തിലുമായി ജീവിതചക്രമുള്ളവർ,-തവള-കളിലെത്തുന്നു. ഉഭയ ജീവികളിൽ നിന്നുക്രമേണ അത് ഉരഗങ്ങളിലെത്തുന്നു. ഉരഗപരിണാമം പിന്നീട് പക്ഷികളിലേക്കും സസ്തനികളിലേക്കും നീങ്ങുന്നു. ഒറ്റശ്വാസത്തിൽ ഇങ്ങനെ പറഞ്ഞുവെങ്കിലും മൽസ്യങ്ങളിൽ നിന്നും പരിണാമം സസ്തനികളിലെത്താൻ 46.5 കോടി വർഷമെടുത്തു. ദൈവം തമ്പുരാൻ സൃഷ്ടിച്ചതൊന്നുമല്ല ഈ ക്രമം . അത് പ്രകൃതി നിർധാരണത്തിലൂടെ സംഭവിച്ചതാണ്‌. മനുഷ്യഭ്രൂണം ഈ ക്രമത്തെ പുനരവതരിപ്പിക്കുന്നു.
...

ആദ്യം ഭ്രൂണത്തിൽ ചെകിളകൾ ഉണ്ടാകുന്നു[3] . ചെകിള; ജലജീവി-മൽസ്യ-കളുടെ ശ്വസനാവയമാണ്‌. മനുഷ്യന്റെ ഭ്രൂണത്തിൽ ചെകിളകൾ എന്തിന്? മനുഷ്യൻ അന്തരീക്ഷവായു നേരിട്ട് ശ്വസിക്കുന്നവനാണ്‌. എന്നിട്ടും മനുഷ്യഭ്രൂണത്തിൽ ചെകിളകൾ രൂപപ്പെടുന്നു. ഇതിനർത്ഥം ചെകിളകൾ ഉല്പാദിപ്പിക്കുന്ന ജീൻ നാം വഹിക്കുന്നുണ്ട് എന്നാണ്‌. എന്തുകൊണ്ട് നമ്മുടെ ജനിതകഘടനയിൽ മൽസ്യങ്ങളുടെ ശ്വ്വസനാവയവം നിർമ്മിക്കുന്ന ജീനുകൾ കടന്നുകൂടി? ഈ ജീനുകൾ വഴിതെറ്റി കയറിവന്നവയാണോ? അല്ല, അത് മനുഷ്യൻ എവിടെനിന്ന് ഉല്ഭവിച്ചുവെന്നാണ്‌ കാണിച്ചുതരുന്നത്. മനുഷ്യൻ ഉല്ഭവിച്ചത് മൽസ്യ വിഭാഗത്തിൽ നിന്നുമാണ്‌. അവ നമ്മുടെ വിദൂരസ്ഥമായ പൊതു പൂർവികനാണ്‌. അതുകൊണ്ടാണ്‌ നമ്മുടെ ജനിതകഘടനയിൽ അവയുടെ ജീനുകളും വന്നത്. ഭ്രൂണത്തിന്റെ തുടക്കത്തിൽ പല പൊതു പൂർവികരും വന്ന് തലകാട്ടി പോകും. അങ്ങനെയാണ്‌ ചെകിളയുണ്ടാക്കുന്ന ജീനുകൾ “ഓൺ” ആകുകയും ചെകിളകളിലൂടെ മൽസ്യപൂർവികർ രംഗത്തുവരികയും ചെയ്യുന്നത്. പിന്നീട് ഈ ജീനുകൾ “ഓഫ്” ആകുന്നു. തുടർന്ന്‌ മനുഷ്യനിലേക്ക്‌ ഭ്രൂണം നീങ്ങുകയും ചെയ്യും. ചെകിളയുണ്ടായ സ്ഥാനത്ത്‌ പിന്നീട്‌ നാവ്‌, കീഴ്‌ത്താടി, കഴുത്ത്‌, ശ്വാസകോശം എന്നിവ രൂപം കൊള്ളും


പഠിച്ചതൊന്നും മറക്കുകയും ഇല്ല പുതുതായൊന്നും പഠിക്കുകയും ഇല്ല, ഇതാണ് ശാസ്ത്രത്തിന്‍റെ മൊത്തക്കുത്തക ഏറ്റെടുത്ത യുക്തിവാദികളുടെ കാര്യം. ആധുനിക ശാസ്ത്രലോകം ശുദ്ധതട്ടിപ്പ്‌ എന്ന് കണ്ടു എന്നെ വലിച്ചറിഞ്ഞ ചവറുകള്‍ ആണ് , ശാസ്ത്രം എന്നാ നിലയില്‍ കേരള യുക്തിവാദികള്‍ വിളമ്പുന്നത്. ഇവരിപ്പോഴും ഹെകേലും, ഡാര്‍വിനും ഒക്കെ ജീവിച്ച കാലഘട്ടത്തില്‍ തെന്നെയാണ്. മനുഷ്യ ഭ്രൂണത്തില്‍ മത്സ്യതിന്റെത് പോലെയുള്ള ചെകിളകള്‍ ഉണ്ട് പോലും..

Subair said...

മനുഷ്യ ഭ്രൂണം പരിണാമ ക്രമത്തെ പുനരവതരിപ്പികുന്നു എന്ന അവകാശവാദത്തെ ക്കുറിച്ച് ലോക പ്രശസ്ത പരിണാമ വാദി സ്റീഫന്‍ ജയ്ഗൂള്‍ഡ് പറയുന്നത് നോക്കൂ.

We must first understand Haeckel's own motivations--not as any justification for his actions but as a guide to a context that has been sadly missing from most recent commentary, thereby leading to the magnification and distortion of this fascinating incident in the history of science. Haeckel remains most famous today as the chief architect and propagandist for a famous argument that science disproved long ago but that popular culture has never fully abandoned, if only because the standard description sounds so wonderfully arcane and mellifluous: "ontogeny recapitulates phylogeny," otherwise known as the theory of recapitulation or, roughly, the claim that organisms retrace their evolutionary history (or "climb their own family tree," to cite an old catchphrase) during their embryological development. Thus, the gill slits of the early human embryo supposedly repeat our distant ancestral past as a fish, while the transient embryonic tail, developing just afterward, marks the later reptilian phase of our evolutionary ascent. (My first technical book, Ontogeny and Phylogeny [Harvard University Press, 1977], includes a detailed account of the history of recapitulation--an evolutionary notion exceeded only by natural selection itself for impact upon popular culture.)

Subair said...

Stephen Jaygould ഹെകെലിന്റെ ചിത്രങ്ങളെ fraud എന്ന് തെന്നെ വിളികുന്നത് വായിക്കുക. മാത്രവുമല്ല സാമ്യതയേക്കാള്‍ കൂടുതല്‍ വിത്യാസങ്ങള്‍ അവ തമ്മില്‍ ഉണ്ട്, പരിണാമതിന് ഭ്രൂണം ഉപയോഗിച്ച് തെളിവ് ഉണ്ടാക്കാന്‍ വേണ്ടി, ഹെകെലിന് വിത്യാസങ്ങള്‍ ഒഴിവാക്കണം ആയിരുന്നു. പരിണാമ വാദികള്‍, പരിണാമം തെളിയിക്കാന്‍ വേണ്ടി അസംഖ്യം തട്ടിപ്പിപരിപാടികളില്‍ ഒന്ന് മാത്രമാണ് ഇത്. കണ്ടു പിടിച്ച തട്ടിപ്പുകള്‍ (പലതും പതിറ്റാണ്ടുകള്‍ കഴിഞ്ഞതിനു ശേഷം) തെന്നെ ഒരുപാടുണ്ട്, അപ്പൊ കണ്ടു പിടിക്കത്തവ എത്രയുണ്ടാകുമോ ആവോ?

പരിണാമ വാദം എന്നത് ശാസ്ത്രം വിട്ട് മതവും മൌലികവാദവും ആകുന്നതു ഇങ്ങനെയാണ്. ഈ തട്ടിപ്പുകള്‍, അല്പം പോലും സന്ദേഹം ഇല്ലാതെ, അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നവരെ വിളിക്കാന്‍ യുക്തിവാദി എന്ന പേര് ഉപയോഗിക്കുന്നതില്‍ ആണ് എനിക്ക് പ്രതിഷേധം - ഹാ മലയാളമേ.

Stephen Jaygould ന്റെ വരികള്‍

To cut to the quick of this drama: Haeckel had exaggerated the similarities by idealizations and omissions. He also, in some cases--in a procedure that can only be called fraudulent --simply copied the same figure over and over again. At certain stages in early development, vertebrate embryos do look more alike, at least in gross anatomical features easily observed with the human eye, than do the adult tortoises, chickens, cows, and humans that will develop from them. But these early embryos also differ far more substantially, one from the other, than Haeckel's figures show. Moreover, Haeckel's drawings never fooled expert embryologists, who recognized his fudgings right from the start.

At this point, a relatively straightforward factual story, blessed with a simple moral message as well, becomes considerably more complex, given the foibles and practices of the oddest primate of all. Haeckel's drawings, despite their noted inaccuracies, entered into the most impenetrable and permanent of all quasi-scientific literatures: standard student textbooks of biology. I do not know how the transfer occurred in this particular case, but the general (and highly troubling) principles can be easily identified. Authors of textbooks cannot be experts in all subdisciplines of their subject. They should be more careful, and they should rely more on primary literature and the testimony of expert colleagues, but shortcuts tempt us all, particularly in the midst of elaborate projects under tight deadlines.

Subair said...

വികിപീഡിയ എങ്കിലും വായിച്ചു നോക്കിയിരുന്നുവെങ്കില്‍ ഈ അസംബന്ധങ്ങള്‍ ഇവിടെ എഴുതി വിടില്ലായിരുന്നു.

സുശീല്‍, ശാസ്ത്രത്തോട് അല്പം എങ്കിലും പ്രതിബദ്ധത ഉണ്ടെങ്കില്‍, ആധുനിക പരിണാമ വാദികള്‍ തെന്നെ തട്ടിപ്പ്‌ എന്ന് വിളിച്ച, ശാസ്ത്ര വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഉള്‍കൊള്ളുന്ന ഈ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യുകയോ തിരുത്തുകയോ ചെയ്യുകയാ.
http://en.wikipedia.org/wiki/Recapitulation_theory

Subair said...

http://ponnemadathil.blogspot.com/2009/11/blog-post_23.html എന്ന മലയാളം ബ്ലോഗില്‍ നിന്നും.

"താഴെ കാണുന്ന ചിത്രം കേരള സിലബസ് പത്താം ക്ലാസ്സ് ജീവശാസ്ത്ര പുസ്തകത്തില്‍ നിന്നു കോപ്പി ആണ്. ഇതേ ചിത്രം 2006 ഡിസംബറില്‍ കേരള യുക്തിവാദി സംഘം പ്രസിദ്ധീകരിച്ച യുക്തിദര്‍ശനം 488- ആം പേജില്‍ യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റും fedaration of indian rationalist association all india secratary (FERA) കലാനാഥന്‍ എഴുതിയ "ജീവ പരിണാമവും മതങ്ങളും" എന്ന ലേഖനത്തിലും കാണാം. (ഈ പുസ്തകം യുക്തിവാദി സ്റ്റഡി ക്ലാസ്സുകളില്‍ ഉപയോഗിക്കാനുള്ള `അടിസ്ഥാന ദാര്‍ശനിക ഗ്രന്ഥം ആയാണ് അവര്‍ പരിചയപ്പെടുത്തുന്നത്.)

ഈ പുസ്തകത്തില്‍ അടുത്ത ലേഖനം ഏംഗല്‍സ് എഴുതിയ "വാനരനില്‍ നിന്നും നരനിലേക്ക്" എന്നതാണ് എന്നറിയുമ്പോള്‍ ഇവര്‍ ശാസ്ത്രീയ കാര്യങ്ങളില്‍ എത്ര കൊല്ലം പിന്നിലാണെന്ന് മനസ്സിലാക്കാം. മാത്രമല്ല ആ ലേഖനത്തിനു ഇന്നു ശാസ്ത്ര ലോകത്ത് ബുദ്ധി മരവിപ്പിക്കാത്ത ഒരാളുടെയും പിന്തുണ ലഭിക്കില്ല."


:-)

Subair said...

രാജു റഫറന്‍സ് ആയിക്കൊടുത്ത "why evolution is true" എന്ന പുസ്തകത്തിലെ ഭ്രൂണസംബന്ധ ആയ പരാമര്‍ശങ്ങള്‍ വായിച്ചു.

മനുഷ്യ ഭ്രൂണത്തിന് ചെകിള ഉണ്ട് എന്നൊന്നും ഈ പുസ്തകത്തില്‍ പറയുന്നില്ല, മനുഷ്യഭ്രൂണത്തിലുള്ള, പിന്നീട് തലയിലും കഴുത്തിലും ഉള്ള പല ഭാഗങ്ങളുമായി മാറുന്ന വെട്ടുകള്‍ (pouches) പോലയുള്ള ഭാഗം, മത്സ്യങ്ങളില്‍ ചെകിളകളായിട്ടാണ് രൂപം കൊള്ളുന്നത്‌ എന്നാണ്പറയുന്നത്. പിന്നെ അപൂര്‍വം ചില കുട്ടികള്‍ കഴുത്തിലെ ദ്വാരം അടയാതെ ജനിക്കുന്നതില്‍ നിന്നും മത്സ്യം മനുഷ്യന്‍റെ പൂര്‍വികാരാണ് എന്ന് പറയുന്നതൊക്കെ കടന്നകയ്യാണ്. അപൂര്‍വം ചിലര്‍ മൂന്ന് കയ്യോട് കൂടി ജനിക്കാറുണ്ട്, എന്ന് കരുതി മനുഷ്യന്‍റെ പൂര്‍വികര്‍ക്ക് മൂന്നു കയ്യുള്ളവരായിരുന്നു എന്ന് ആരും പറയാറില്ലല്ലോ. അത് അപ്പോര്‍വമായി സംഭവിക്കുന്ന ജനിതതകരാറായിട്ടാണ് മനാഷ്യക്കുക.

ഉത്തരേന്ത്യല്‍ വാലോട് കൂടി ജനിച്ച കുഞ്ഞ് കാണിക്കുന്നത് നമ്മുടെ പൂര്‍വികര്‍ക്ക് വാലുണ്ടായിരുന്നു എന്നാണ് എന്ന് വാദിക്കുന്നതും തഥൈവ. ഒന്നാമത് അത് വെറും വാലായിരുന്നു, പരിണാമവാദികള്‍ പരിണാമത്തിന്റെ ശേഷിപ്പായി അവതരിപ്പിക്കാറുള്ള tail bone നീണ്ടാതായിരുന്നില്ല.

ചെറിയ കുട്ടികളുടെ കൈവെള്ളയില്‍ തട്ടിയാല്‍ കുട്ടികള്‍ കൈ മുറുകെ പിടിക്കുന്നതാണ്, പരിണാമത്തിന്‍റെ മറ്റൊരു തെളിവായി ആ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കുരങ്ങന്‍റെ കുട്ടികളും ഇങ്ങനെ ചെയ്യാറുണ്ട് പോല്‍. അതുകൊണ്ട് മനുഷ്യന്‍ കുരങ്ങനില്‍ നിന്നാണ് എന്ന് ഉറപ്പ്‌. ശാസ്ത്രീയ തെളിവുകളുടെ ഒരു കോലം നോക്കണെ.

Subair said...

എങ്ങനെയാണ്‌ മനുഷ്യപൂർവികർ ഇരുകാലിൽ നിവർന്നുനിന്നത്. ഏതെങ്കിലും ഡിസൈനർ വലിച്ചുനിവർത്തിയതാണോ?...മുൻഭാഗം ഉയർന്നിട്ടും പിൻഭാഗം താഴ്ന്നിട്ടുമാണ്‌. ഏതാണ്ടിതേ രൂപം തന്നെയായിരുന്നിരിക്കണം മനുഷ്യപൂർവികനും. എന്നാൽ ചിമ്പൻസി ഏതാനും ചുവടുകൾ ഇരുകാലിൽ നടക്കും. വീണ്ടും നടത്തം 4 കാലിൽ തന്നെയാകും. അപ്പോൾ ഇരുകാലി നടത്തം അസാധാരണമായ അനുകൂലനം തന്നെയാണ്‌. ഇത് സാധിതമാവണമെങ്കിൽ അരക്കെട്ട് ഭാഗത്ത് വളരെയധികം മാറ്റങ്ങൾ സംഭവിക്കണം. മാത്രവുമല്ല, രണ്ട് കാലിൽ നിവർന്ന് നില്ക്കുമ്പോൾ ഗുരുത്വാകർഷണകേന്ദ്രം മാറിവരുന്നു എന്ന ഒരു പ്രശ്നവുമുണ്ട്. ഈ പ്രശ്നം 40 കോടി വർഷങ്ങൾക്കുമുമ്പ് ഡവൊണിയൻ യുഗത്തിൽ നാല്‌ കാലികളുടെ പൂർവ്വികർ നേരിട്ടതാണ്‌...
എന്നാൽ മനുഷ്യനിൽ ഇരുകാലി നടത്തം സാധിതമാകുകയും ചെയ്തു. നമ്മുടെ ഇടുപ്പ് സന്ധിയോട് ചേർന്നാണ്‌ ഗുരുത്വാകർഷണ കേന്ദ്രം വരുന്നത്. അത് അങ്ങനെ വരുമ്പോൾ മാത്രമാണ്‌ കുഴപ്പമില്ലാതെ നിവർന്ന് നില്ക്കാനും നടക്കാനും സാധ്യമാകുന്നത്. ഇത് ഇടുപ്പ് ഭാഗത്തിനുമുന്നിലേക്ക് നീങ്ങിയാൽ നടത്തവും നിവർന്നുള്ള നില്പ്പും വിഷമത്തിലാകും. ഒട്ടേറെ മ്യൂട്ടേഷനുകൾ- ജീനുകളിൽ സംഭവിക്കുന്ന അക്ഷരത്തെറ്റുകൾ, വ്യതിയാനങ്ങൾ- ഇതിനായി സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രമേ മനുഷ്യന്‌ നിവർന്നുനില്കാനാകൂ. അല്ലാതെ ഒരു ദൈവവും പിടിച്ചുനിവർത്തിയതൊന്നുമല്ല.
==============


എന്തെളുപ്പം...യാദൃശ്ചികമായി ഡി എന്‍ യെ കോഡില്‍ ഉണ്ടായ ചില അക്ഷര തെട്ടുകലാണെത്രേ മനുഷ്യനെ രണ്ടു കാലില്‍ നടക്കുന്നവനക്കിയത്..

എന്‍റെ ഡോക്ടര്‍ സുഹൃത്ത്‌ പറഞ്ഞത്, മനുഷ്യന്‍ ബാലന്‍സ്‌ ചെയ്യുന്ന സിസ്റ്റം മാത്രം പഠിച്ചാല്‍ മതി, സൃഷ്ടാവിന്‍റെ അജയ്യത ബോധ്യപ്പെടാന്‍ എന്നാണ്. കേവലം അരക്കെട്ട് ശേരിയയാല്‍ രണ്ടു കാലില്‍ നടക്കാന്‍ കഴിയില്ല, അത്യന്തം സങ്കീര്‍ണമായ ഒരു സിസ്റ്റം ആണ് അതിന് പിന്നില്‍ ഉള്ളത്.

മൂന്നു തരാം സിഗ്നല്‍സ് ആണെത്രേ തലച്ചോര്‍, നമ്മുടെ ബാലന്‍സ്‌ ശരിയാക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തുന്നത്. ഒന്ന് കണ്ണില്‍ നിന്നുള്ള സിഗ്നലുകള്‍ ,രണ്ടു മസ്സിലുകളില്‍ നിന്നും, ജോയിന്റുകളില്‍ നിന്നും ഉള്ള സിഗ്നലുകള്‍, മൂന്ന് ചെവിക്കുള്ളില്‍ ബാലന്‍സ് അവയവം(vestibular systems, ഗുരുത്വാകര്‍ഷണത്തിന് ആനുപാതികമായി തലയുടെയും, ശരീരത്തിന്റെയും ചലനങ്ങള്‍ ഈ സിസ്റ്റം ആണെത്രേ തലച്ചോറിന് നല്‍കുന്നത് ) നല്‍കുന്ന സിഗ്നലുകള്‍. ഇതില്‍ നിന്ന് ഏറ്റവും കൃത്യമായ സിഗ്നല്‍ തലച്ചോര്‍ തിരഞ്ഞെടുത്തു, അവക്കനുസൃതമായി കാല്‍മുട്ടിന്‍റെയും കഴുത്തിന്‍റെയും മറ്റും മസ്സിളുകള്‍ക്ക് സിഗ്നല്‍ പാസ്‌ ചെയ്താണ് ബാലന്‍സ് നിലനിര്‍ത്തുന്നതെത്രേ. ഇവിടെ ഒന്നിലധികം സിസ്റ്റമ്സ് ഉണ്ട് അവതമ്മില്‍ sysbiosis ഉം ഉണ്ട്. ഈ സങ്കീര്‍ണമായ വ്യവസ്തിതി യാദൃശ്ചികമായി ഉണ്ടായ തെറ്റുകള്‍ക്ക് മേല്‍ പ്രകൃതി നിര്‍ദ്ധാരണം സംഭാവിചിട്ടാണ് എന്ന് വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മണ്ടത്തരം. കാരണം ഈ സിസ്റ്റം ഉപയോഗപ്രദമായ രീതിയില്‍ തുടക്കത്തിലേ പ്രവര്‍ത്തിക്കുന്നില്ല എങ്കില്‍ പ്രകൃതി നിര്‍ദ്ധാരണം വിപരീത ദിശയില്‍ പ്രവര്‍ത്തിച്ച് ആ മാറ്റങ്ങള്‍ ഇല്ലായ്മ ചെയ്യുകയെ ഉള്ളൂ. മാത്രവുമല്ല വ്യക്തമായ ഒരാസൂത്രണം ബുദ്ധിയുള്ളവര്‍ക്ക് ഇവിടെ ദര്‍ശിക്കാന്‍ കഴിയും.

source: http://vestibular.org/images/pdf/Human%20Balance%20System_VEDApubS7.pdf

Jack Rabbit said...

Subair ഇവിടെ അരങ്ങു തകര്‍ക്കുകയ്യാണല്ലോ ? ഏതായാലും പരിണാമത്തെ പറ്റി ഒന്നും പഠിച്ചിട്ടിലെന്നു പറഞ്ഞയാള്‍ ഇപ്പോള്‍ Jerry Coyne ന്റെ Why Evolution is True വായിക്കുന്നുണ്ടല്ലോ. എന്ത് തോന്നുന്നു ?. സ്ഥിരം പല്ലവിയായ അമ്മൂമ്മക്കഥ എന്ന് തന്നെയാണോ വിധിയെഴുത്ത് ?

On biogeography Jerry writes, creationists never bothers to refute the evidence for evolution. They have no answer for it and they pretend as if it doesn't exists. Hussain also doesn't have any answer for it, though i had asked to him.

/JR

സുശീല്‍ കുമാര്‍ said...

സുബൈർ,

പരിണാമശാസ്ത്രം പിടിവാശികളിലോ കടും പിടുത്തങ്ങളിലോ തൂങ്ങി നില്ക്കുന്ന ഒരു സംഗതിയല്ല. അതിൽ എവിടേയെങ്കിലും തെറ്റുണ്ടെന്ന് ബോധ്യപ്പെട്ടാൽ ആദ്യം തിരുത്തുക പരിണാമവാദികൾ തന്നെയായിരിക്കും. കാരണം അത് ഏതെങ്കിലും അതീതശക്തി വെളിപാടായി നല്കിയ തിരുത്തനാകാത്തതും എക്കാലത്തേക്കുമായുള്ളതുമായ പുസ്തകങ്ങളിലൂടെയല്ല നിലനില്ക്കുന്നത്.

ഉദ്ദേശശുദ്ധിയോടെയാണെങ്കിൽ താങ്കളുടെ വാദഗതികളെ സ്വാഗതം ചെയ്യുന്നു.

ഈ പൊസ്റ്റിൽ നട്ടെല്ലുള്ള ജീവികളുടെ ജനിതകപരമായ സാമ്യത്തെയാണ്‌ ഭ്രൂണത്തിലെ തെളിവുകളിലൂടെ അവതരിപ്പിക്കുന്നത്. അല്ലാതെ ഹെകെലിന്റെ ചിത്രങ്ങളുടെ കൃത്യതയല്ല. ഹെകെലിന്റെ ചിത്രങ്ങൾ 1860 കളിലാണ്‌ പുറത്തുവന്നത്. അന്ന് സൂക്ഷമമായ ചിത്രങ്ങൾ എടുക്കുന്ന സംവിധാനമില്ല. അന്ന് വരച്ച വരയും ഇന്ന് മൈക്രോ ക്യാമറകൾ വെച്ച് എടുക്കുന്ന ഫോട്ടോകളും ഒരുപോലെയാകണമെന്ന് പറയുന്നതിൽ അർത്ഥമില്ല.


Why Evolution is True എന്ന പുസ്തകത്തിൽ ചെകിള ഉണ്ട് എന്നൊന്നും പറയുന്നില്ല എന്നാണ്‌ താങ്കൾ പറയുന്നത്.

എന്നാൽ ഇതൊന്നു വായിച്ചുനോക്കുക:-

"All vertebrates begin
development looking like embryonic fish because we all descended from
a fish-like ancestor with a fish-like embryo. We see strange contortions
and disappearances of organs, blood vessels, and gill slits because descendants still carry the genes and developmental programs of ancestors." (page 84)

സത്യം കണ്ടെത്തിയാലും കിതാബിലുള്ളതിൽ കവിഞ്ഞൊന്നും അംഗീകരിക്കില്ല എന്ന ശാഠ്യമാണല്ലോ മതത്തിന്റെ മുഖമുദ്ര. താങ്കളും അക്കൂട്ടത്തിൽ പെടുന്നതിനാൽ ഞാൻ കൂടുതൽ തെളിവുതന്നിട്ടും ഗുണമുണ്ടകുമോ എന്നറിയില്ല.

മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈര്‍ സെഡ്.......
And as I told earlier, the genetic similarities between hukan and chimps are not 98.5% but les that 95%, and there are many other animals who are closer that man in genetic similarites, that doesnt prove any thing. DNA coding are so comples and even if s small percent change will make big difference. >>>>>>>>

എന്നാല്‍ ഇതു കൂടി വായിക്കുക.....

Chimps, Humans 96 Percent the Same, Gene Study Finds
Stefan Lovgren
for National Geographic News
August 31, 2005

Scientists have sequenced the genome of the chimpanzee and found that humans are 96 percent similar to the great ape species.

"Darwin wasn't just provocative in saying that we descend from the apes—he didn't go far enough," said Frans de Waal, a primate scientist at Emory University in Atlanta, Georgia. "We are apes in every way, from our long arms and tailless bodies to our habits and temperament."





Because chimpanzees are our closest living relatives, the chimp genome is the most useful key to understanding human biology and evolution, next to the human genome itself. The breakthrough will aid scientists in their mission to learn what sets us apart from other animals.

By comparing human and chimpanzee genomes, the researchers have identified several sequences of genetic code that differ between human and chimp. These sequences may hold the most promise for determining what creates human-specific traits such as speech.

"If people are asking what makes us human, they're not going to find a smoking gun [in this study]," said Evan Eichler, a genome scientist at the University of Washington in Seattle who was part of the research team. "But they're going to find suggestions for where to look."

The project was conducted by an international group of scientists called the Chimp Sequencing and Analysis Consortium. Sixty-seven researchers co-authored the study, which is detailed tomorrow in the journal Nature.

Genetic Blueprints

To map the chimp genome, researchers used DNA from the blood of a male common chimpanzee (Pan troglodytes) named Clint, who lived at the Yerkes National Primate Research Center in Atlanta. Clint died last year from heart failure at the relatively young age of 24.

A comparison of Clint's genetic blueprints with that of the human genome shows that our closest living relatives share 96 percent of our DNA. The number of genetic differences between humans and chimps is ten times smaller than that between mice and rats.

Scientists also discovered that some classes of genes are changing unusually quickly in both humans and chimpanzees, as compared with other mammals. These classes include genes involved in the perception of sound, transmission of nerve signals, and the production of sperm.

Despite the similarities in human and chimp genomes, the scientists identified some 40 million differences among the three billion DNA molecules, or nucleotides, in each genome.

The vast majority of those differences are not biologically significant, but researchers were able to identify a couple thousand differences that are potentially important to the evolution of the human lineage.

Continued on Next Page >>

മുഹമ്മദ് ഖാന്‍(യുക്തി) said...

Chimps, Humans 96 Percent the Same, Gene Study Finds


"The goal is to answer the basic question: What makes us humans?" said Eichler.

Eichler and his colleagues found that the human and chimp sequences differ by only 1.2 percent in terms of single-nucleotide changes to the genetic code.
But 2.7 percent of the genetic difference between humans and chimps are duplications, in which segments of genetic code are copied many times in the genome.


"If genetic code is a book, what we found is that entire pages of the book duplicated in one species but not the other," said Eichler. "This gives us some insight into the genetic diversity that's going on between chimp and human and identifies regions that contain genes that have undergone very rapid genomic changes."

Mutations

Humans and chimps originate from a common ancestor, and scientists believe they diverged some six million years ago.

Given this relatively short time since the split, it's likely that a few important mutations are responsible for the differences between the two species, according to Wen-Hsiung Li, a molecular evolutionist at the University of Chicago in Illinois.

"If you look at two species of frogs over 10 million years, you probably won't see a lot of the morphological or behavioral differences that you see between humans and chimps," said Li, who wrote an accompanying commentary on the chimp genome sequencing for Nature.

There are several hypotheses that account for the evolution of human traits. Li believes these traits come from changes in the parts of the genome that regulate other gene activity.

Scientists agree that many questions remain unanswered but the chimp genome provides important clues to understanding what makes us human.

"We're in a very nice intermediate stage of understanding human-chimp differences," said Eichler. "We can't say, This is the difference that makes us human, but we can say, These are the regions of the genome that show a lot of potential and are excellent candidates to do further work on."

SOURCES AND RELATED WEB SITES

* Nature

മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈര്‍ സെഡ് 1)......

പരിണാമവാദത്തിന്‍റെ കാര്യത്തിലെലെങ്കിലും ഞാന്‍ ഒരു തികഞ്ഞ യുക്തിവാദിയാണ് സുശീല്‍. >>>>>>>>

സുബൈര്‍ സെഡ് 2)

എന്‍റെ ഡോക്ടര്‍ സുഹൃത്ത്‌ പറഞ്ഞത്, മനുഷ്യന്‍ ബാലന്‍സ്‌ ചെയ്യുന്ന സിസ്റ്റം മാത്രം പഠിച്ചാല്‍ മതി, സൃഷ്ടാവിന്‍റെ അജയ്യത ബോധ്യപ്പെടാന്‍ എന്നാണ്. കേവലം അരക്കെട്ട് ശേരിയയാല്‍ രണ്ടു കാലില്‍ നടക്കാന്‍ കഴിയില്ല, അത്യന്തം സങ്കീര്‍ണമായ ഒരു സിസ്റ്റം ആണ് അതിന് പിന്നില്‍ ഉള്ളത്.>>>>>>>>

സുബൈര്‍ സെഡ് 3)......

അല്പം പോലും സന്ദേഹം ഇല്ലാതെ, അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നവരെ വിളിക്കാന്‍ യുക്തിവാദി എന്ന പേര് ഉപയോഗിക്കുന്നതില്‍ ആണ് എനിക്ക് പ്രതിഷേധം - ഹാ മലയാളമേ.>>>>>>>

സുബൈറെ നല്ല സ്വയം വിലയിരുത്തല്‍.

മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈര്‍ സെഡ്....


This is one of the hoaxes in scientific history created a man by the name Haeckel>>>>>

ശാസ്ത്രമെന്നേ ചവച്ചു തുപ്പിയ ചവറാണ് സുബൈര്‍ ഇവിടെ കൊണ്ട് കൊട്ടിയത്.

ശാസ്ത്രത്തിന്റെ തനതു സ്വഭാവമാണ് തെറ്റുകളെ തിരിച്ചറിയുക എന്നുള്ളത്,ഐന്‍സ്റ്റീന്‍ ഇത് ചെയ്തിട്ടുണ്ട്.ഡാര്‍വിന്‍ “വരയ്ക്കപ്പെട്ട“ ഈ പടങ്ങളൊന്നും തന്റെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പിന്നെ സ്റ്റീഫന്‍ ജെ ഗുല്‍ഡ് (അഭിപ്രായങ്ങള്‍)എപ്പോഴും അഭിമതനാണോ
എന്നാല്‍ അദ്ദേഹം പറഞ്ഞ ഈ അഭിപ്രായം കൂടി മനസ്സിലിരിക്കട്ടെ
Gould described Dawkins as "the best living explainer of the essence of what Darwinism is all about" (quoted by Segerstrale, p324).

ഇദ്ദേഹത്തെയാണല്ലോ നമ്മുടെ ഹുസ്സൈന്‍ സാഹിബ് കണ്ടിച്ച് തുണ്ടം തുണ്ടമാക്കി കൊണ്ടീരിക്കുന്നത്.

മുഹമ്മദ് ഖാന്‍(യുക്തി) said...

സൂക്ഷ്മ ലോകത്തെ മൈക്രോസ്കോപ്പു കൊണ്ടൂം സ്ഥൂലലോകത്തെ ടെലസ്കോപ്പിലൂടെയും തലങ്ങും വിലങ്ങും നോക്കിയിട്ടും ഇവയൊന്നും ‘പൂര്‍ണ്ണമായി ‘നമുക്കത്ര ബോധ്യപ്പെട്ടിട്ടില്ല,ഇനിയേറെ ദൂരമുണ്ടുതാനും.

എന്നാല്‍ നമ്മുടെ സുബൈര്‍ സാഹിബ് അവര്‍കള്‍
ബ്ലോഗിലൂടെ പ്രപഞ്ചാതീത ശക്തിയെ സമര്‍ഥിച്ചിരിക്കുകയാണ്.

സുബൈര്‍ എന്നെ ഉപദേശിച്ചു...
“അറിയാത്തവ അറിയില്ല എന്നു പറയണം“
ഉപദേശം എനിക്കുമാത്രം ബാധകമാണോ.

മുഹമ്മദ് ഖാന്‍(യുക്തി) said...

മതം പറഞ്ഞാല്‍ എന്നെ വിലക്കുന്ന സുബൈര്‍ ഖാദറിനു ഒരു ഉപദേശവും നല്‍കി കണ്ടീല്ല.
“ഇരട്ടത്താപ്പ്“.
കാളിദാസനു തെറ്റിപറ്റി എന്നു വരുത്തിത്തീര്‍ത്ത് ഇവിടെ ചെയ്തതുപോലെ പരിണാമം തെറ്റാണന്നു സ്ഥാപിക്കന്‍ സുബൈര്‍ ഒത്തിരി തവണ ശ്രമിച്ചു.
എവിടെയും ക്ഷീരമല്ല ചോരയാണു ലക്ഷ്യം.

മറ്റുള്ള പ്രപഞ്ചാതീത ശക്തിക്കാര്‍ പരിണാമത്തെ അംഗിക്കരിച്ചിട്ടും ഞമ്മന്റെ ശക്തിക്കു ഇതത്ര ദഹിക്കിണില്ല.(കാട്ടിപരുത്തി വെറുതെ വേറെ പരത്തുന്നുണ്ട്)

അന്ധബധിരമൂക വിശ്വാസത്താല്‍ ശാസ്ത്രത്തിലെ വിടവുകളീലൂടെ ദൈവത്തെ രക്ഷിക്കാനാവുമോ?

ഇവിടെ അറിയാനും അറിയിക്കനുമല്ല കണ്ടിക്കാനും സമര്‍ഥിക്കാനുമാണ് വ്യഗ്രത-
ജനിച്ച ഒന്നാം ദിവസം തന്നെ കാതില്‍ ബാങ്ക് കേട്ടതല്ലെ.അതു തന്നെ കേട്ടു മരിക്കണമല്ലോ.

KP said...

അമ്മൂമ്മക്കഥകളിൽ അടിയുറച്ച് വിശ്വസിക്കുന്നവർ ശാസ്ത്രം ഒക്കെ വായിച്ച് തുടങ്ങിയെന്നത് നല്ല കാര്യം തന്നെ.. 25 വർഷമായി വായിച്ച് കൊണ്ടിരിക്കുന്ന ചിലരുടെ അവസ്ഥ നേരിട്ടറിയാവുന്നത് കൊണ്ട്, എവിടെ ചെന്നെത്തും എന്ന കാര്യത്തിൽ ചിന്താകുഴപ്പമില്ല..

സുശീല്‍ കുമാര്‍ said...

രാജു വാടാനപ്പള്ളി തന്റെ ലേഖനത്തിൽ Ernst Haeckel ന്റെ ചിത്രങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടേ ഇല്ല എന്നിരിക്കെ സുബൈർ അതുമായി രാജു വാടാനപ്പള്ളിയുടെ ലേഖനത്തെ ഖണ്ഡിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ട്. Haeckel ഒന്നര നൂറ്റാണ്ടുമുമ്പ് കൈകൊണ്ട് വരച്ച് ഇല്ലസ്ട്രേഷൻസ് ആണ്‌ ആ ഭ്രൂണ ചിത്രങ്ങൾ. ഇലക്ട്രോൺ മൈക്രോസ്കോപ്പുകൾ ഒന്നും ലഭ്യമല്ലാത്ത അക്കാലത്ത് ആ ചിത്രങ്ങൾ ഭ്രൂണങ്ങളുടെ താരതമ്യ പഠനത്തിനായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് അത്യാധുനിക ക്യാമറകൾ ഉപയോഗിച്ചെടുത്ത ചിത്രങ്ങൾ ലഭ്യമാണ്‌. ഈ അടുത്തകാലത്തൊന്നും പുറത്തിറങ്ങിയ പരിണാമ പുസ്തകങ്ങളിൽ ആ ചിത്രങ്ങൾ ഉപയോഗിക്കുന്നില്ല എന്നതും വസ്തുതയാണ്‌. രസകരമായ വസ്തുത ഡാർവിൻ പോലും ആ ചിത്രങ്ങൾ ആധികാരകമാണെന്ന് കരുതുകയോ തന്റെ പുസ്തകങ്ങളിൽ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല എന്നതാണ്‌.

എന്നുവെച്ച് Haeckel വരച്ചതും പറഞ്ഞതു മുഴുവൻ തെറ്റായിരുന്നു എന്നു വരുന്നില്ല. അദ്ദേഹം സാമ്യങ്ങൾ പെരുപ്പിച്ചുകാട്ടി എന്നാണ്‌ ഒരു ആരോപണം. പോപ്പുലർ സയൻസിന്റെ ഭാഗമായി വരച്ചതാണ്‌ ആ ചിത്രങ്ങൾ. അതിൽ സാമ്യങ്ങൾ പെരുപ്പിച്ചുകാട്ടണം എന്ന ദുരുദ്ദേശം അദ്ദേഹത്തിനുണ്ടായിരുന്നോ എന്ന് നമുക്കറിയില്ല. പക്ഷേ, Haeckel പറഞ്ഞ കാര്യങ്ങൾ ഒടുമിക്കതും ശരിയായിരുന്നു എന്നതാണ്‌ വസ്തുത.

Contd..

സുശീല്‍ കുമാര്‍ said...

ഈ ലേഖനത്തിൽ ആധികാരികമായ റഫറൻസോടെയാണ്‌ ഭ്രൂണത്തിലെ സാമ്യങ്ങളും ജനിതക തെളിവുകളും നിരത്തിയിരിക്കുന്നത്. അല്ലാതെ സുബൈർ ഉപയോഗിക്കുന്ന IPH -ന്റെ "പരിണാമ സെമിത്തേരിയിൽ" നിന്ന് ലഭിക്കുന്ന വിവരങ്ങളല്ല. ആ തെളിവുകളെ ഒന്നിനെപ്പോലും സുബൈർ തൊട്ടിട്ടില്ല. ഉദ്ദേശശുദ്ധിയോടെയാണെങ്കിൽ ജനിതകതെളിവുകളെ തെറ്റാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുക. ഡോക്റ്റർ സുഹൃത്ത് പറഞ്ഞ അദ്ദേഹത്തിന്റെ അഭിപ്രായം മതപരമാണ്‌, ജനിതകപരമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതല്ലല്ലോ? മനുഷ്യന്റെ ബാലൻസ് നിലനിർത്തുന്ന കാര്യങ്ങളെക്കുറിച്ച് സുബൈർ പറഞ്ഞ കാര്യങ്ങൾ ഒന്നും കിതാബിലുള്ളതുമല്ല, അത്തരം കാര്യങ്ങളെക്കുറിച്ചല്ല, മറിച്ച് പരിണാമപരമായ തെളിവുകളെയാണല്ലോ ഈ പുസ്തകം പരിശോദിക്കുന്നത്.

വിമർശിക്കാൻ ഇറങ്ങും മുമ്പ് IPH ന്റെ ഖണ്ഡന പുസ്തകങ്ങൾക്കുപകരം വല്ല ആധികാരിക പുസ്തകങ്ങളും കിട്ടുമോ എന്ന് നോക്കണം.

Subair said...

പരിണാമശാസ്ത്രം പിടിവാശികളിലോ കടും പിടുത്തങ്ങളിലോ തൂങ്ങി നില്ക്കുന്ന ഒരു സംഗതിയല്ല. അതിൽ എവിടേയെങ്കിലും തെറ്റുണ്ടെന്ന് ബോധ്യപ്പെട്ടാൽ ആദ്യം തിരുത്തുക പരിണാമവാദികൾ തന്നെയായിരിക്കും. കാരണം അത് ഏതെങ്കിലും അതീതശക്തി വെളിപാടായി നല്കിയ തിരുത്തനാകാത്തതും എക്കാലത്തേക്കുമായുള്ളതുമായ പുസ്തകങ്ങളിലൂടെയല്ല നിലനില്ക്കുന്നത്
=============


പരിണാമവാദ ചരിത്രത്തില്‍ തെറ്റുകള്‍ കേവലം അബദ്ധങ്ങള്‍ ആയിരുന്നില്ല മറിച്ചു മനപ്പൂര്‍വ്വം ഉണ്ടാക്കിയ തട്ടിപ്പുകള്‍ ആയിരുന്നു. ഇന്ന് കാരണം കേവലം ഒരു ശാസ്ത്ര വീക്ഷണം എന്നതില്‍നിന്നും വിട്ടു, എങ്ങിനെയും തെളിയിക്കേണ്ട ഒരു ഡോഗ്മ ആയിരിക്കുകയാണ് പരിണാമവാദം.

Subair said...

Why Evolution is True എന്ന പുസ്തകത്തിൽ ചെകിള ഉണ്ട് എന്നൊന്നും പറയുന്നില്ല എന്നാണ്‌ താങ്കൾ പറയുന്നത്.

എന്നാൽ ഇതൊന്നു വായിച്ചുനോക്കുക:-

"All vertebrates begin
development looking like embryonic fish because we all descended from
a fish-like ancestor with a fish-like embryo. We see strange contortions
and disappearances of organs, blood vessels, and gill slits because descendants still carry the genes and developmental programs of ancestors." (page 84)
==================


ഇവിടെ ചെകിളകള്‍ ഉണ്ട് എന്നല്ല പറയുന്നത് gill slits ഉണ്ട് എന്നാണ്. ഇവ ചെകിളകളാന് എന്ന് പത്തൊമ്പതാം നൂറ്റാണ്ടില്‍ കരുതപെട്ടിരുന്നു, ഹെകലിന്റെ ചിത്രങ്ങളും അങ്ങിനെയാണ് അവതരിപ്പിക്കുന്നത്‌. അതാണ്‌ ഞാന്‍ പറഞ്ഞത് യുക്തിവാദികള്‍ ആ കാലഘട്ടത്തിലാണ് ഇപ്പോഴും എന്ന്.

ഇവയെ കൂടുതല്‍ കൃത്യമായി Pharyngeal arch എന്നാണ് വിളിക്കുന്നത്‌. വികി പീടിയയിലെ ചിത്രം നോക്കുക http://en.wikipedia.org/wiki/Pharyngeal_arch

മനുഷ്യ ഭ്രൂണത്തിലെ ഈ Pharyngeal_archs ആണ് കഴുത്തിന് മുകളില്‍ ഉള്ള പല ഭാഗങ്ങളും ആയി രൂപം പ്രാപിക്കുന്നത്. മത്സ്യത്തിന്‍റെ കാര്യത്തില്‍ ഈ gill slits ചെകിളകളായി തെന്നെ രൂപം പ്രാപിക്കും. അഥവാ മനുഷ്യന്‍റെ കാത്യത്തിലും മത്സ്യത്തിന്റെ കാര്യത്തിലും ഈ gill slit ഉകള്‍ക്ക് തികച്ചും വിത്യസ്തമായ ധര്‍മങ്ങള്‍ ആണ്.

ഇനി ആലോചിച്ചു നോക്കൂ, മനുഷ്യന്‍റെ ഭ്രൂനതിലും, മത്സ്യത്തിന്‍റെ ഭ്രൂണത്തിലും (മൈക്രോസ്കോപിലൂടെ നോക്കിയാല്‍ മാത്രം കാണാന്‍ കഴിയുന്ന) ഒരേ പോല തോന്നുന്ന sllits കള്‍ ഉണ്ട് എന്നതില്‍ പിടിച്ചാണ് ഈ "തെളിവുകള്‍", ഇവയുടെ ധര്‍മങ്ങള്‍ തികച്ചും വിത്യസ്തമാണ് എങ്കിലും. പക്ഷെ ഇങ്ങനെയാണോ സാമ്യം നിശ്ചയിക്കുന്നത് ?. മനുഷ്യ ഭ്രൂണവും, മത്സ്യഭ്രൂണവും തമ്മില്‍ സാമ്യതയാണോ വിത്യാസമാണോ കൂടുതല്‍ ? വിത്യാസമാണ് കൂടുതല്‍ എങ്കില്‍ അത് സൃഷ്‌ടി വാടികല്‍ക്കാണ് തെളിവാകുക മത്സ്യഭ്രൂണം "ഇച്ചിരി" പോരോഗമിച്ചാല്‍ മനുഷ്യഭ്രൂണം ആകും അന്ന് പറയുന്നത്, ഉന്തുവണ്ടിക്കു ഫാന്‍ ഫിറ്റ്‌ ചെയ്‌താല്‍ വിമാനം ആകും എന്ന് പറയുന്നത് പോലെയാണ്.

(ഞാന്‍ ഇവിടെ പറഞ്ഞ കാര്യങ്ങള്‍ എന്റെ പരിമിതമായ വായനയുടെ അടിസ്ഥാനത്തില്‍ ആണ്, വസ്തുതാപരമായ പിഴവുകള്‍ ഉണ്ടെകില്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുതുന്നതായിരിക്കും)

Dr.Doodu said...

സുബൈര്‍ ഏകപക്ഷീയമായി പരിണാമം തകര്‍ത്ത് എറിയുകയാണല്ലോ ! :-)

Subair said...

Chimps, Humans 96 Percent the Same, Gene Study Finds
Stefan Lovgren
for National Geographic News
August 31, 2005
===========


അപ്പൊ യുക്തി 98.5% എന്നുള്ളത് ഇപ്പൊ 96% ആയി ക്കുറഞ്ഞോ ? എന്നാ ഇനിയും കുറയുന്നത് കണ്ടോളൂ..

It has long been held that we share 98.5 per cent of our genetic material with our closest relatives. That now appears to be wrong. In fact, we share less than 95 per cent of our genetic material, a three-fold increase in the variation between us and chimps.
It has long been held that we share 98.5 per cent of our genetic material with our closest relatives. That now appears to be wrong. In fact, we share less than 95 per cent of our genetic material, a three-fold increase in the variation between us and chimps.
http://www.newscientist.com/article/dn2833-humanchimp-dna-difference-trebled.html



ഇതാണ് ഞാന്‍ ആദ്യമേ പറഞ്ഞത്:

"മനുഷ്യനും ചിമ്പാന്സിയും തമ്മില്‍ 98.5% സാമ്യം ഉള്ളതിനാല്‍ ചിമ്പാന്‍സി മനുഷ്യന്‍റെ അടുത്ത ബന്ധുവാണ് പോലും.

ഈ ശതമാനക്കണക്ക് തെന്നെ പല സ്ഥലത്തും രീതിയിലാണ് കാണുന്നത്. ന്യൂ സയന്റിസ്റ്റ്‌ പറയുന്നത് ഇങ്ങനെ, പണ്ട് വിചാരിച്ച്രുന്ന പോലെയല്ല മനുഷ്യനും ചിപാന്സിയും തമ്മില്‍ 95% കുറഞ്ഞ സാമ്യതയെയുള്ളൂ എന്നാണു.

It has long been held that we share 98.5 per cent of our genetic material with our closest relatives. That now appears to be wrong. In fact, we share less than 95 per cent of our genetic material, a three-fold increase in the variation between us and chimps.
http://www.newscientist.com/article/dn2833-humanchimp-dna-difference-trebled.html

ആ 95 എങ്കില്‍ തൊണ്ണൂറ്റഞ്ച് ശതമാനം അടുപ്പം ഉണ്ടല്ലോ നമ്മള്‍ക് ചിമ്പാന്സിയോടു എന്ന് സമാധനിച്ചിരിക്കുകയായിരിന്നു, അപ്പൊ തെ വായിക്കുന്നു, പൂച്ചകള്‍ മനുഷ്യനും ആയി 90% സാമ്യതയുണ്ട് എന്ന്.. എന്നാല്‍ പൂച്ചകളും ചിപാനികളും തമ്മില്‍ 69% സാമ്യത മാത്രംയുള്ളൂ വത്രേ...അത എപോലെ പൂച്ചകളും എലികളും തമ്മില്‍ 69% സാമ്യതയുണ്ട് എന്ന്..

മനുഷ്യനും പശുവും തമ്മില്‍ 80% സാമ്യത.

പഴയീച്ചയോടും ചിക്കനോടും മനുഷ്യനോട് മനുഷ്യനോട് വളരെ സാമ്യതയുള്ളവയാണ് കേട്ടോ 60%. (പരിണാമവാദികള്‍ ചിക്കനും ബീഫും ഒക്കെ തിന്നുന്നത് നിര്‍ത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു).

യഥാര്‍ത്ഥത്തില്‍ എല്ലാ സസ്തനികളും തമ്മില്‍ ജൈതക സാമ്യമുണ്ട് ഇവ തെന്നെയും എല്ലാ ജീനുകളും താരതമ്യം ചെയ്തിട്ടുള്ള സാമ്യമല്ല, ഒരേ പോലെയുള്ള (related ) ആയ ജീനുകള്‍ താരതമ്യം ചെയ്തിട്ടുള്ള ശതമാനക്കണക്കാണ് എന്നാണ് ഞാന്‍ വായിച്ചത്. ഇതൊക്കെയാണ് വലിയ പരിനാമത്തിന്റെ തെളിവ് എങ്കില്‍, ഞാന്‍ പരിണാമ വാദിയല്ലത്തത്തില്‍ അഭിമാനിക്കുന്നു...
എലികള്‍ (mice)99% വും ജനിതകമായി മനുഷ്യനോട് സാമ്യമുള്ള വരാണ് എന്ന് വായിച്ചത് ചേര്‍ക്കാന്‍ വിട്ടു പോയീ.
"

യുക്തി വിചാരിക്കുന്ന പോലെ ജനിതക ഘടനയില്‍ ഉള്ള ഈ മാറ്റങ്ങള്‍ അത്ര ചെറുതല്ല....ജനിതകമായി നമ്മള്‍ 50% വാഴപ്പഴതോട് സാമ്യമുണ്ട് എന്ന് പറഞ്ഞത് സുശീലാണ്, എന്ന് കരുതി മനുഷ്യന്‍ പണ്ട് പകുതി വാഴപ്പഴം പോലെയായിരുന്നു എന്ന് വാദിക്കാമോ?

അത്യന്തം സങ്കീര്‍ണമായ ജനിതകോഡ് തെന്നെ താനേ ഉണ്ടാകും എന്ന് വിചാരിക്കുന്നത് വിശ്വാസം മാത്രമാണ്, ലോകത് ഒരു കോഡിംഗ് സിസ്റ്റവും യാദൃശ്ച്ച്ചികമായി ഉണ്ടയായിട്ടില്ല.

Subair said...

എന്‍റെ ഡോക്ടര്‍ സുഹൃത്ത്‌ പറഞ്ഞത്, മനുഷ്യന്‍ ബാലന്‍സ്‌ ചെയ്യുന്ന സിസ്റ്റം മാത്രം പഠിച്ചാല്‍ മതി, സൃഷ്ടാവിന്‍റെ അജയ്യത ബോധ്യപ്പെടാന്‍ എന്നാണ്. കേവലം അരക്കെട്ട് ശേരിയയാല്‍ രണ്ടു കാലില്‍ നടക്കാന്‍ കഴിയില്ല, അത്യന്തം സങ്കീര്‍ണമായ ഒരു സിസ്റ്റം ആണ് അതിന് പിന്നില്‍ ഉള്ളത്.>>>>>>>>


സുബൈര്‍ സെഡ് 3)......

അല്പം പോലും സന്ദേഹം ഇല്ലാതെ, അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നവരെ വിളിക്കാന്‍ യുക്തിവാദി എന്ന പേര് ഉപയോഗിക്കുന്നതില്‍ ആണ് എനിക്ക് പ്രതിഷേധം.

സുബൈറെ നല്ല സ്വയം വിലയിരുത്തല്‍.
========


ആ..വാനരന്‍റെ അരക്കെട്ട് അക്ഷരത്തെറ്റ് വഴി ശേരിയായാല്‍ നരനെ പോലെ നിവര്‍ന്നു നടക്കാം എന്ന് യുക്തി വിശ്വസിച്ചോളൂ.

Subair said...

ശാസ്ത്രമെന്നേ ചവച്ചു തുപ്പിയ ചവറാണ് സുബൈര്‍ ഇവിടെ കൊണ്ട് കൊട്ടിയത്
================


ആ ഹാ.. ഇപ്പൊ വാദി പ്രതിയായോ?

ശാസ്ത്രത്തിന്റെ തനതു സ്വഭാവമാണ് തെറ്റുകളെ തിരിച്ചറിയുക എന്നുള്ളത്,ഐന്‍സ്റ്റീന്‍ ഇത് ചെയ്തിട്ടുണ്ട്..

തട്ടിപ്പുകള്‍ (fraud) നടത്തുകയാണല്ലോ ശാസ്ത്രത്തിന്‍റെ സ്വഭാവം...ഐന്‍സ്റ്റീന്‍ തട്ടിപ്പ്‌ ഒന്നും നടത്തിയതായി അറിവില്ല.....

സൂക്ഷ്മ ലോകത്തെ മൈക്രോസ്കോപ്പു കൊണ്ടൂം സ്ഥൂലലോകത്തെ ടെലസ്കോപ്പിലൂടെയും തലങ്ങും വിലങ്ങും നോക്കിയിട്ടും ഇവയൊന്നും ‘പൂര്‍ണ്ണമായി ‘നമുക്കത്ര ബോധ്യപ്പെട്ടിട്ടില്ല,ഇനിയേറെ ദൂരമുണ്ടുതാനും.
==========


"ഗ്യാപ്സ്‌" കൂടുകയോ കുറയുകയാണോ യുക്തിയുടെ അഭിപ്രായത്തില്‍?

എന്നാല്‍ നമ്മുടെ സുബൈര്‍ സാഹിബ് അവര്‍കള്‍
ബ്ലോഗിലൂടെ പ്രപഞ്ചാതീത ശക്തിയെ സമര്‍ഥിച്ചിരിക്കുകയാണ്.
==============


ഇവിടെ വിഷയം അതല്ലാത്തത് കൊണ്ട് വിടുന്നു..ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ എതിര്‍പ്പുണ്ടെങ്കില്‍, എന്‍റെ ബ്ലോഗിലോ യുക്തിയുടെ ബ്ലോഗിലോ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്.

സുബൈര്‍ എന്നെ ഉപദേശിച്ചു...
“അറിയാത്തവ അറിയില്ല എന്നു പറയണം“
ഉപദേശം എനിക്കുമാത്രം ബാധകമാണോ
===========


അല്ല.

Subair said...

കാളിദാസനു തെറ്റിപറ്റി എന്നു വരുത്തിത്തീര്‍ത്ത് ഇവിടെ ചെയ്തതുപോലെ പരിണാമം തെറ്റാണന്നു സ്ഥാപിക്കന്‍ സുബൈര്‍ ഒത്തിരി തവണ ശ്രമിച്ചു.
എവിടെയും ക്ഷീരമല്ല ചോരയാണു ലക്ഷ്യം.
============


ആ ഹാ ഇത് ഞാന്‍ വരുത്തി തീര്‍ത്തതാണ് അല്ലെ. തെറ്റ് ആര്‍ക്കും സംഭവിക്കാം, പക്ഷെ പറഞ്ഞ മണ്ടത്തരം നൂറ്റൊന്നു ആവര്‍ത്തിക്കുകയും അത് ചൂണ്ടിക്കാണിച്ചാല്‍ നുനപറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നതിലാണ് എതിര്‍പ്പ്.

യുക്തി പറയൂ നോക്കട്ടെ. ചോദ്യം, താഴെ കൊടുത്ത പ്രസ്ഥാവന ശരിയോ തെറ്റോ എന്ന് പറയുക.

"ആദിമ ജീവന്‍ ഉണ്ടായത് പ്രകൃതി നിര്‍ദ്ധാരണം വഴിയാണ് എന്ന് ഡാര്‍വിന്‍ സൂചിപ്പിച്ചു. എന്നാല്‍ ഇത് ശരിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല , ഡാര്‍വിന്‍ പോലും അങ്ങിനെ വിശ്വസിച്ചിരുന്നില്ല"

യുക്തിയുടെ ഒറ്റവാക്കില്‍ ഉള്ള ഉത്തരം പോരെട്ടെ..

Subair said...

അല്ലാതെ സുബൈർ ഉപയോഗിക്കുന്ന IPH -ന്റെ "പരിണാമ സെമിത്തേരിയിൽ" നിന്ന് ലഭിക്കുന്ന വിവരങ്ങളല്ല. ആ തെളിവുകളെ ഒന്നിനെപ്പോലും സുബൈർ തൊട്ടിട്ടില്ല. ഉദ്ദേശശുദ്ധിയോടെയാണെങ്കിൽ ജനിതകതെളിവുകളെ തെറ്റാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുക. ഡോക്റ്റർ സുഹൃത്ത് പറഞ്ഞ അദ്ദേഹത്തിന്റെ അഭിപ്രായം മതപരമാണ്‌, ജനിതകപരമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതല്ലല്ലോ? മനുഷ്യന്റെ ബാലൻസ് നിലനിർത്തുന്ന കാര്യങ്ങളെക്കുറിച്ച് സുബൈർ പറഞ്ഞ കാര്യങ്ങൾ ഒന്നും കിതാബിലുള്ളതുമല്ല, അത്തരം കാര്യങ്ങളെക്കുറിച്ചല്ല, മറിച്ച് പരിണാമപരമായ തെളിവുകളെയാണല്ലോ ഈ പുസ്തകം പരിശോദിക്കുന്നത്.

വിമർശിക്കാൻ ഇറങ്ങും മുമ്പ് IPH ന്റെ ഖണ്ഡന പുസ്തകങ്ങൾക്കുപകരം വല്ല ആധികാരിക പുസ്തകങ്ങളും കിട്ടുമോ എന്ന് നോക്കണം.
==============


ഹുസൈന്‍റെ കുഞ്ഞുണ്ണി വര്‍മയ്ക്ക് മറുപടിഎഴുതിയ പുസ്തകം ഒഴികെ, ഐ പി എച്ച് ന്‍റെ പരിണാമ ഖണ്ഡന പുസ്തകങ്ങളൊന്നും ഞാന്‍ വായിച്ചിട്ടില്ല. വിടെ പറഞ്ഞ കാര്യങ്ങള്‍ എങ്ങിനെ എവിടെന്നെങ്കിലും എടുത്തതും അല്ല.

പിന്നെ, ബാലന്‍സ്‌ നിലനിര്‍ത്തുന്ന സിസ്റ്റത്തെ ക്കുറിച്ച് ഞാന്‍ പറഞ്ഞത് ശാസ്ത്രീയമായ കാര്യം തെന്നെയാണ്. ഇടുപ്പ് ശരിയാല്‍ നിവര്‍ന്നു നില്‍ക്കാന്‍ കഴിയും എന്ന രീതിയോലുള്ള പ്രതിപാദനത്തെയാണ് ഞാന്‍ പരാമര്‍ശിച്ചത്. ആ സിസ്ടത്തില്‍ ‍ ആസൂത്രണമാണ് കേവല യാദൃശ്ചികതയല്ല ദര്‍ശിക്കാന്‍ കഴിയുന്നു എന്നത് എന്‍റെ യുക്തിപരമായ വാദവും ആണ്.

സുശീല്‍ കുമാര്‍ said...

“പിന്നെ, ബാലന്‍സ്‌ നിലനിര്‍ത്തുന്ന സിസ്റ്റത്തെ ക്കുറിച്ച് ഞാന്‍ പറഞ്ഞത് ശാസ്ത്രീയമായ കാര്യം തെന്നെയാണ്”

>>> അല്ലെന്ന് ഞാൻ പറഞ്ഞില്ല, അത് സുബൈറിന്റെ കിതാബിൽ നിന്ന് കിട്ടിയ അറിവല്ലെന്നാണ്‌ പറഞ്ഞത്.

സുശീല്‍ കുമാര്‍ said...

പൂർവ്വിക സ്പീഷീസുകളുടെയും പൊതു വിഭാഗങ്ങളുടെയും ഭ്രൂണാവസ്ഥയിലെ സവിശേഷതകളാണ്‌ ജീവികളിൽ വികാസഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്നത്.ഇവ ഒരിക്കലും പൂർണമായി വികസിക്കപ്പെടാറില്ല. സസ്തനികളിലും മൽസ്യങ്ങളിലും ഭ്രൂണാവസ്ഥയിൽ ചെകിള സഞ്ചികൾ(gill pouches) കാണപ്പെടുന്നു. പക്ഷേ, ഈ ചെകിളകൾ ഉണ്ടാക്കുന്ന ജീൻ "ഓഫ്" ആകുന്നതുമൂലം പൂർണവളർച്ചയെത്തിയ സസ്തനികളിലും ഉരഗങ്ങളിലും മൽസ്യങ്ങളിലേതുപോലെ ഇവ വികാസം പ്രാപിക്കുന്നില്ല.

വ്യത്യസ്ത സവിശേഷതകൾ വ്യത്യസ്ത വേഗതയിലാണ്‌ വികസിക്കുന്നത്. ഈ നിരക്കുകളിലും പൂർവികരും പിൻ ഗമികളും തമ്മിൽ വലരെയേറെ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. പ്രായപൂർത്തിയെത്തുന്നതിനുമുമ്പ് തന്നെ ഓരോ സ്പീഷീസിന്റെയും പ്രത്യേക പരിതസ്ഥിതിക്ക്‌ അനുയോജ്യമായ രീതിയിലുള്ള സവിശേഷതകൾ ജീവികൾ വികസിപ്പിക്കുന്നു. ഇത് ചില സ്പീഷീസുകളിൽ പൂർവികസ്പീഷീസുകളുടെ പ്രത്യേകതകൾ പൂർണമായി നഷ്ടപ്പെടുവാൻ ഇടയാക്കാം.

എന്നാൽ ചില സ്പീഷീസുകളിൽ പൂർവിക സ്പീഷീസുകളിലെ ശൈശവ ഘടനാ സവിശേഷതകൾ ജീവിതത്തിലുടനീളം നില നില്കാനും സാധ്യതയുണ്ട്. ഉദാഹരണമായി ആമ്പിസ്റ്റോമ(Ambystoma) ജീനസ്സിലെ അക്സലോട്ടലുകളിൽ(Axolotl) ഭ്രൂണദശകളിലെ ചെകിളപ്പൂവുകളും വാൽചിറകും പ്രായപൂത്തിയാകുമ്പോഴും അവശേഷിക്കുന്നു.

സുശീല്‍ കുമാര്‍ said...

സുബൈർ,

ഭ്രൂണാവസ്ഥയിൽ സസ്തനികളിലും മറ്റ് നട്ടെല്ലിജീവികളിലും പ്രത്യക്ഷപ്പെടുന്ന ചെകിളകൾ കൃത്യമായും മൽസ്യത്തിന്റേതു തന്നെയാണോ, അത് മത്തിയുടെത് പോലെയാണോ, അയലയുടെത് പോലെയാണൊ എന്ന കാര്യമല്ലല്ലോ നമ്മൾ ചർച്ച ചെയ്യുന്നത്. ജീവികളിൽ അവയ്ക്ക് ‘ആവശ്യമില്ലാത്ത’ അവയവങ്ങൾ ഭ്രൂണാവസ്ഥയിൽ വളരുന്നത് ആ ജീനുകൾ ഇപ്പോഴും പിൻഗാമികളിൽ നിലനില്ക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്‌. മാത്രമല്ല, ആ ജീനുകൾ കണ്ടെത്തിയിട്ടുമുണ്ട്. എലികളിൽ വാൽ ഉണ്ടാക്കുന്ന ജീനുകൾ മനുഷ്യനിലുമുണ്ട്. മനുഷ്യന്‌ അനാവശ്യവും പലപ്പോഴും ശല്യവുമായ 'അപെൻഡിക്സ്' എന്ന അവയവം ഉണ്ടാകുന്നത്, അതുണ്ടാക്കുന്ന ജീൻ ഇന്നും മനുഷ്യൻ വഹിക്കുന്നതുകൊണ്ടാണ്‌.

ഇത് ശാസ്ത്രസത്യമാണ്‌. ശാസ്ത്രത്തിൽ നിന്ന് തങ്ങളുടെ മതവിശ്വാസത്തിന്‌ തടസ്സമുണ്ടക്കാത്തത് എല്ലാം സ്വീകരിക്കുകയും മറ്റെല്ലാം യാതൊരു തെളിവുമില്ലാതെ വ്യാജമെന്ന് വിളിച്ച്‌ ആക്ഷേപിക്കുകയും ചെയ്യുന്ന രീതിയാണല്ലൊ മതവാദം തുടരുന്നത്.

പരിണാമം സത്യമാണെന്ന് ഇനിയും അംഗീകരിക്കാൻ വൈമുഖ്യമുള്ളത് ഇസ്ലാം മതക്കാർക്ക് മാത്രമാണ്‌. അവരിൽ തന്നെ ചില വിഭാഗങ്ങൾ അതിനെ അംഗീകരിക്കുന്നു. പരിണാമം ഉണ്ടാക്കുന്നത് അല്ലാഹുവാണ്‌ എന്ന് വാദിക്കുമെന്ന് മാത്രം. അധികം വൈകാതെ ഖുർ ആനിലെ പരിണാമത്തെക്കുറിച്ച് IPH കാർക്കും Nich of Truth കാർക്കും പുസ്തകമിറക്കേണ്ടിവരുമെന്ന കാര്യത്തിൽ തർക്കമില്ല.

മുഹമ്മദ് ഖാന്‍(യുക്തി) said...

subair said......

അപ്പൊ യുക്തി 98.5% എന്നുള്ളത് ഇപ്പൊ 96% ആയി ക്കുറഞ്ഞോ ? എന്നാ ഇനിയും കുറയുന്നത് കണ്ടോളൂ..>>>>>>>>

എങ്ങിനെയെങ്കിലും വിലകുറച്ചു കാണാനുള്ള സുബൈറീന്റെ തത്രപ്പാട് മനസ്സിലാകുന്നുണ്ട്,എന്നാല്‍ പരിപ്പു വേവൂല്ല സുബൈറെ,
എന്നാല്‍ ഇതു കൂടി കൂട്ടിക്കോ,,

Are you saying that human DNA is 95% - 98% identical to chimpanzee DNA?

This is the measured similarity, yes. Which number you get depends on what you measure as being the difference.

The major recent work on this which threw something of small spanner into the works was Divergence between samples of chimpanzee and human DNA sequences is 5%, counting indels, by Roy Britten, in PNAS 2002 Oct 15;99(21). Prior to this paper, it was standard to quote a similarity of around 98% or a bit higher.

Basically, Britten confirms that there is about" 98.5% "similarity in the genes themselves, but only a '95%' similarity if you include indels. So yes, the similarity is definitely in the range 95% to about 98.5%, depending on what you measure.


There are several common errors that show up discussions of this topic.

First, there is the error of thinking that the range of numbers 95% to 98.5% reflect some measurement uncertainty. In fact, the numbers are measuring slightly different things.

A second error commonly made is to describe Britten's work as indicating Chimpanzees and Humans are less closely related then previously thought. This is not an implication of the work.
It is rather a measure of the kinds of differences that can show up in whole genome comparisons of closely related species. Indels can add large numbers of new bits of DNA without having any effect at all on the form of the organism. Hence many biologists continue to take the higher number of 98.5% as more meaningful for biology. But the lower bound of 95% may be better is we are just looking at DNA as a molecule without regard to its biological role.

said...

"ആദിമ ജീവന്‍ ഉണ്ടായത് പ്രകൃതി നിര്‍ദ്ധാരണം വഴിയാണ് എന്ന് ഡാര്‍വിന്‍ സൂചിപ്പിച്ചു. എന്നാല്‍ ഇത് ശരിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല , ഡാര്‍വിന്‍ പോലും അങ്ങിനെ വിശ്വസിച്ചിരുന്നില്ല"

കിത്താബ് ബായിക്കണ പുത്തീം ബ്യാകരണോം ബെച്ചോണ്ട് മലയാളം ബായിക്കര്ത് ശുബൈറേ ജ്ജ്മക്കാറായിപ്പുഗ്ഗും. -ഡാര്‍വിന്‍ അങ്ങനെ സൂചിപ്പിച്ചു,എങ്കിലും അദ്ദേഹം അതില്‍ പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല- എന്ന് ഈ വാചകങ്ങള്‍ ബായിക്കണ യേത് കയ്തമോറനും മനശിലാവും ജ്ജ് എന്ത് കുന്തം കൊണ്ടാ ചിന്തിക്കണേന്‍റെ ശുബൈറേ? അതോ ചുമ്മാ ഇരുന്നു തൊലിച്ചു നോക്കുകയാണോ? മറ്റേ കൂട്ടം തൊലിയന്മാരൊക്കെ എവിടെപ്പോയിന്?ബിളിച്ചോണ്ടു ബാ ഞമ്മക്ക് തൊലിച്ചോണ്ടിരിക്കാം :)

മുഹമ്മദ് ഖാന്‍(യുക്തി) said...
This comment has been removed by the author.
മുഹമ്മദ് ഖാന്‍(യുക്തി) said...

തൊലിയന്‍ സെഡ്....

കിത്താബ് ബായിക്കണ പുത്തീം ബ്യാകരണോം ബെച്ചോണ്ട് മലയാളം ബായിക്കര്ത് ശുബൈറേ >>>>>>>>


പ്രിയനെ,
ചിലര്‍ ചില ശീലങ്ങള്‍ ഖബറുവരെ പേറൂം.

സുശീല്‍ കുമാര്‍ said...

The Poetry of Science: Richard Dawkins and Neil deGrasse Tyson

മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈര്‍ സെഡ്.....

"ഗ്യാപ്സ്‌" കൂടുകയോ കുറയുകയാണോ യുക്തിയുടെ അഭിപ്രായത്തില്‍?>>>>>>>>>>

കിത്താബ് ഇറങ്ങിയ കാലത്ത് പേപ്പട്ടി കടിച്ചാല്‍
കിത്താബ് കയ്യിലുണ്ടായിരുന്നാലും കടിയേറ്റയാള്‍ മരിക്കും,
ഇന്ന് ലൂയിപാസ്ത്തര്‍ മരുന്ന് രക്ഷയ്ക്കുണ്ട്.
അന്ന് ഒട്ടകവും ഏറിയാല്‍ ഒരാള്‍ക്കുമാത്രം ഇരവില്‍ ബുറാക്കും,
ഇന്ന് ഗദ്ദാഫിക്കും പറക്കാം.
അന്ന് കിത്താബ് ആട്ടിന്റെ ആഹാരം,
ഇന്ന് ഡൌണ്‍ ലോഡഡ്.
അന്ന് കിടങ്ങു യുദ്ധം,
ഇന്ന് പാട്രിയാറ്റ്.
അന്ന് ഈത്തപ്പഴം,
ഇന്ന് ഗ്യാസോലിന്‍.
ലിസ്റ്റ് വേണ്ടപോലെ നീട്ടിക്കോ...

എന്നാലും ഗ്യാപ്പുകള്‍ ചിലര്‍ക്ക് ഒട്ടും കുറയില്ല.

ഗ്യാപ്പുകുറയാന്‍ ഒരു ഒറ്റമൂലിയുണ്ട് -അല്‍കിത്താബ്.പരിണാമം വരെ അതില്‍ ചിലര്‍‘ കാട്ടി‘ പരത്തും.

Subair said...

കാളിദാസന്‍ പറഞ്ഞതും, യുക്തി കയ്യടിച്ചു പ്രോത്സാഹിപ്പിച്ചതും, ഞാന്‍ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍, എന്നെ കള്ളം പറയുന്നവന്‍ എന്ന് വിളിച്ചതും ആയ വാചകം ചുവടെ

"ആദിമ ജീവന്‍ ഉണ്ടായത് പ്രകൃതി നിര്‍ദ്ധാരണം വഴിയാണ് എന്ന് ഡാര്‍വിന്‍ സൂചിപ്പിച്ചു. എന്നാല്‍ ഇത് ശരിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല , ഡാര്‍വിന്‍ പോലും അങ്ങിനെ വിശ്വസിച്ചിരുന്നില്ല" ബൈ കാളിദാസന്‍

അതിനു തോലിയന്റെ മറുപടി.

കിത്താബ് ബായിക്കണ പുത്തീം ബ്യാകരണോം ബെച്ചോണ്ട് മലയാളം ബായിക്കര്ത് ശുബൈറേ ജ്ജ്മക്കാറായിപ്പുഗ്ഗും. -ഡാര്‍വിന്‍ അങ്ങനെ സൂചിപ്പിച്ചു,എങ്കിലും അദ്ദേഹം അതില്‍ പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല- എന്ന് ഈ വാചകങ്ങള്‍ ബായിക്കണ യേത് കയ്തമോറനും മനശിലാവും ജ്ജ് എന്ത് കുന്തം കൊണ്ടാ ചിന്തിക്കണേന്‍റെ ശുബൈറേ? അതോ ചുമ്മാ ഇരുന്നു തൊലിച്ചു നോക്കുകയാണോ? മറ്റേ കൂട്ടം തൊലിയന്മാരൊക്കെ എവിടെപ്പോയിന്?ബിളിച്ചോണ്ടു ബാ ഞമ്മക്ക് തൊലിച്ചോണ്ടിരിക്കാം :)

തൊലിയന്‍: ഒരുപാട് നന്ദി, യുക്തിയെ തോലിച്ചു തന്നതിന്.

മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈര്‍ സേഡ്.....

അത്യന്തം സങ്കീര്‍ണമായ ജനിതകോഡ് തെന്നെ താനേ ഉണ്ടാകും എന്ന് വിചാരിക്കുന്നത് വിശ്വാസം മാത്രമാണ്,>>>>>>>>

ബാക്കിയുള്ളവ പ്രപഞ്ചാതീതശക്തിയെ സുബൈര്‍ സമര്‍ഥിച്ചതുപോലെ “സമര്‍ഥിക്കപ്പെട്ടവയാണ്“-പ്രപഞ്ചാതീതമായും ഉപരി ശാസ്ത്രിയമായും.

മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈര്‍ സെഡ്....

കാളിദാസന്‍ പറഞ്ഞതും, യുക്തി കയ്യടിച്ചു പ്രോത്സാഹിപ്പിച്ചതും, ഞാന്‍ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍, എന്നെ കള്ളം പറയുന്നവന്‍ എന്ന് വിളിച്ചതും ആയ വാചകം ചുവടെ

"ആദിമ ജീവന്‍ ഉണ്ടായത് പ്രകൃതി നിര്‍ദ്ധാരണം വഴിയാണ് എന്ന് ഡാര്‍വിന്‍ സൂചിപ്പിച്ചു. എന്നാല്‍ ഇത് ശരിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല , ഡാര്‍വിന്‍ പോലും അങ്ങിനെ വിശ്വസിച്ചിരുന്നില്ല" ബൈ കാളിദാസന്‍>>>>>>>>>>>>

എന്നാല്‍ ഇത് ശരിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ലഎന്ന കാളിദാസന്റെ വാക്കുകള്‍ സുബൈര്‍ ശ്രദ്ധിക്കുന്നതെയില്ല.

ബൂലോകത്ത് നടന്നുവരുന്ന പരിണാമ പരമായ ചര്‍ച്ചയില്‍ ഗഹനമായ ശാസ്ത്രീയ വിശകലനങ്ങള്‍ നടത്തിയ ദേഹമാണ് കാളിദാസന്‍ ,കാളിദാസനെ എപ്പോഴും തെറിപറയാന്‍ ഒരു പറ്റം പിന്നാലെ യുണ്ടാവും,

ഇസ്ലാമിക വിമര്‍ശനത്തിലും ടിയാന്‍ ഇസ്ലാമിക ചരിത്രം വെച്ചുതന്നെ ഭംഗിയായി കൈകാര്യം ചെയ്യും,

അതിനാല്‍ അദ്ദേഹം വ്യക്ത്യാക്ഷേപത്തിനും മറ്റും വിദേയനാകാറുണ്ട്,ടിയാന്റെ കുടുമ്പാംഗ്ഗങ്ങള്‍ക്കു പോലും രക്ഷയില്ല

ഖാദര്‍ മാന്യമായ രീതി വിട്ട് ശാപവാക്കുകളും ‘നീ’പ്രയോഗവും വരെ നടത്തി.

സുബൈറിന്റെ മാന്യത ഈ വഴിക്കു സുബൈറീനെ നയിക്കുന്നില്ല,അതിനാല്‍ കാളിദാസനു തെറ്റി എന്നു വരുത്തി പരിണാമശാസ്ത്രം ഭോഷ്കാണന്നു സമര്‍ഥിക്കനുള്ള
കുറുക്കന്‍ വഴിയാണ് ഇവിടെ നിഴലിക്കുന്നത്.

Jack Rabbit said...

[Subair]: അത്യന്തം സങ്കീര്‍ണമായ ജനിതകോഡ് തെന്നെ താനേ ഉണ്ടാകും എന്ന് വിചാരിക്കുന്നത് വിശ്വാസം മാത്രമാണ്

ഇതാണ് എല്ലായിടത്തും ആസൂത്രണം കാണുന്നവര്‍ പറയുന്നത്

More than 90% of genome is non-coding DNA. Scientists didn't find any observable impact by deleting small portions of non-coding DNA from mice genome. Can we call puffer fish more intelligently designed as it has less % of non-coding DNA than humans ? Also there are many groups working on the idea of minimal genome.

/JR

നിസ്സഹായന്‍ said...

വിജ്ഞാന പ്രദമായ പോസ്റ്റിന് നന്ദി. രാജുവിന്റെ മുന്‍ പോസ്റ്റിനും ഇതിനും ലോകത്തിലെ ഏറ്റവും വലിയ പരിണാമഖണ്ഡകന്‍ അര്‍ത്ഥഗര്‍ഭമായ മൌനം പാലിക്കുന്നത് ടിയാന്റെ വായടഞ്ഞു പോയതിനാലാണോ എന്നു സംശയിക്കണം. ഖണ്ഡകന്റെ വാദങ്ങള്‍ക്ക് മറുപടി പറയാതെ അവഗണിക്കുന്നവരെ പരാജിതരായി മുദ്രകുത്തുന്ന വിദൂഷകന്‍ സത്യാന്വേഷി, ഇവിടെ മറുപടിയുമായി ഖണ്ഡകന്‍ വരാത്തതും പരാജയഭീതി കൊണ്ടാണെന്നു വിലയിരുത്തുമോ ?

നിസ്സഹായന്‍ said...

അജയ്യനായ, ലോകപ്രശസ്ത സയന്റിഫിക്‍ പരിണാമഖണ്ഡകന്റെ കുയുക്തികളില്‍ ചിലത് ദാ ഇവിടെ വായിക്കുക.

Subair said...

എന്നാല്‍ ഇത് ശരിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ലഎന്ന കാളിദാസന്റെ വാക്കുകള്‍ സുബൈര്‍ ശ്രദ്ധിക്കുന്നതെയില്ല.

ബൂലോകത്ത് നടന്നുവരുന്ന പരിണാമ പരമായ ചര്‍ച്ചയില്‍ ഗഹനമായ ശാസ്ത്രീയ വിശകലനങ്ങള്‍ നടത്തിയ ദേഹമാണ് കാളിദാസന്‍ ,കാളിദാസനെ എപ്പോഴും തെറിപറയാന്‍ ഒരു പറ്റം പിന്നാലെ യുണ്ടാവും,
=================


ചില്ലിട്ട് വെകേണ്ട വാക്കുകള്‍. കാളിദാസന്‍ പറഞ്ഞ വിഡ്ഢിത്തം കാളിദാസന് പോലും കുറെ കഴിഞ്ഞിട്ട് മനസ്സിലായി. എന്തിനു തൊലിയാന് എന്ന അനോണിക്ക് പോലും പോലും - അതിലെ ഭാഷാപരമായ ആയുക്തി മാത്രമാണ് മനസ്സിലായത്‌ എങ്കിലും - കാര്യം മനസ്സിലാകുകയും അത് ഞാന്‍ പറഞ്ഞ വാചകം ആണ് എന്ന് എന്നെ കുറെ ചീത്ത പറയുകയും . എന്നിട്ടും യുക്തിക്ക് കാര്യം മനസ്സിലായില്ല!!!!!!യുക്തീ തോലിയ്ന്‍ പറഞ്ഞ ചീത്ത മുഴുവന്‍, യഥാര്‍ത്ഥത്തില്‍ ‍ യുക്തിക്കിട്ട് ആയിരുന്നു, അത് മനസ്സിലാക്കാതെ തൊലിയന് യുക്തിയുടെ വക അഭിനധനവും !!!!!!

യുക്തി ഒരു കാര്യം ചെയ്യ്, ആദ്യം പോയീ, പ്രകൃക്തി നിര്‍ദ്ധാരണം എന്താണ് എന്നും പരിണാമം എന്താണ് എന്നുമൊക്കെ പഠിച്ചിട്ട് വാ..എന്നിട്ടാകാം സംവാദവും.. ..അതല്ലങ്കില്‍ യുക്തീ കൂടുതല്‍ അപഹാസ്യനാകും..ജനിതക ശാസ്ത്രത്തിലുള്ള ചര്‍ച്ചയും ഒക്കെ അതിനു ശേഷമാകാം.....ഡാര്‍വിനെ തിരുത്താന്‍ ഇറങ്ങ്ങിയിരിക്കുന്ന പരിണാമം ഭക്തരെ കാണുമ്പോള്‍ ചിരിക്കണോ കരയണോ എനറിയില്ല....

Unknown said...
This comment has been removed by the author.
Unknown said...

tracking..

നിലാവ്‌ said...

Great work Sushil... Thanks for sharing

Subair said...

“പിന്നെ, ബാലന്‍സ്‌ നിലനിര്‍ത്തുന്ന സിസ്റ്റത്തെ ക്കുറിച്ച് ഞാന്‍ പറഞ്ഞത് ശാസ്ത്രീയമായ കാര്യം തെന്നെയാണ്”

>>> അല്ലെന്ന് ഞാൻ പറഞ്ഞില്ല, അത് സുബൈറിന്റെ കിതാബിൽ നിന്ന് കിട്ടിയ അറിവല്ലെന്നാണ്‌ പറഞ്ഞത്.


:-)

സുശീല്‍ എന്തിനാ, ശാസ്ത്രീയ കാര്യങ്ങള്‍ പറയുമ്പോള്‍ കിതാബിലേക്ക് പോകുന്നത് ?

Subair said...
This comment has been removed by the author.
Subair said...

പൂർവ്വിക സ്പീഷീസുകളുടെയും പൊതു വിഭാഗങ്ങളുടെയും ഭ്രൂണാവസ്ഥയിലെ സവിശേഷതകളാണ്‌ ജീവികളിൽ വികാസഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്നത്.ഇവ ഒരിക്കലും പൂർണമായി വികസിക്കപ്പെടാറില്ല. സസ്തനികളിലും മൽസ്യങ്ങളിലും ഭ്രൂണാവസ്ഥയിൽ ചെകിള സഞ്ചികൾ(gill pouches) കാണപ്പെടുന്നു. പക്ഷേ, ഈ ചെകിളകൾ ഉണ്ടാക്കുന്ന ജീൻ "ഓഫ്" ആകുന്നതുമൂലം പൂർണവളർച്ചയെത്തിയ സസ്തനികളിലും ഉരഗങ്ങളിലും മൽസ്യങ്ങളിലേതുപോലെ ഇവ വികാസം പ്രാപിക്കുന്നില്ല.
=========


സുശീല്‍, പറഞ്ഞ കാര്യങ്ങള്‍ തെന്നെ വീണ്ടും ആവര്‍ത്തിക്കുകയാണ്. മനുഷ്യ ഭ്രൂണത്തി ചെകിള സഞ്ചി എന്ന് വിളിക്കപ്പെടുന്ന ഭാഗങ്ങള്‍ പൂര്‍ണമായും ,മനുഷ്യ ശരീരത്തിലെ വിത്യസ്ത ഭാഗങ്ങളായാണ് പിന്നീട് രൂപം പ്രാപിക്കുന്നത്. ഇത് ചെകിലകള്‍ അല്ല. ഇതാങ്ങനെയാണ് പരിണാമത്തിനു തെളിവാകുകയെന്നു എനിക്ക് മനസ്സിലാകുന്നില്ല.

മാത്രവുമല്ല ഞാന്‍ പറഞ്ഞിരുന്നു, മസ്ത്യഭ്രൂണത്തിന് ഇങ്ങനെ കാണുന്ന അല്ലറ ചില്ലറ രൂപപരമായ സാമ്യതകള്‍ക്കുപരിയാണ് അവ തമ്മിലുള വിസ്ത്യാസങ്ങള്‍ എന്ന്. ഉന്തുവന്ടിയും വിമാനവും തമ്മില്‍ ഞാന്‍ ഉദാഹരിച്ചിരുന്നു.

ഭ്രൂണാവസ്ഥയിൽ സസ്തനികളിലും മറ്റ് നട്ടെല്ലിജീവികളിലും പ്രത്യക്ഷപ്പെടുന്ന ചെകിളകൾ കൃത്യമായും മൽസ്യത്തിന്റേതു തന്നെയാണോ, അത് മത്തിയുടെത് പോലെയാണോ, അയലയുടെത് പോലെയാണൊ എന്ന കാര്യമല്ലല്ലോ നമ്മൾ ചർച്ച ചെയ്യുന്നത്.
=============


എന്താണ് സുശീല്‍ ഈ ബൌദ്ധിക സത്യസന്തതയില്ലാത്ത വേലകള്‍ ? മനുഷ്യ ഭ്രൂണത്തില്‍ ചെകിളകള്‍ രൂപം കൊള്ളൂന്നില്ല എന്നാണ് ഞാന്‍ പറഞ്ഞത് - ഉണ്ട് എന്ന് സുശീല്‍ പറഞ്ഞു, അത് കൃത്യതക്കുരവാന് എന്ന് പറഞ്ഞാല്‍ തീരുന്നതല്ലെയുള്ളൂ പ്രശനം.

ഈ gill slits എല്ലാം ഉപയോഗമില്ലത്താന് എന്ന് അങ്ങിനെയാണ് പറയുന്നത് എന്ന് അനിക്ക് മനസ്സിലായില്ല. അഞ്ചോ ആറോ മറ്റോ ഉള്ള slits ഉകള്‍ മനുഷ്യന്റെ ഉപരിഭാഗത്തുള്ള വിത്യസ്ത ഭാകങ്ങള്‍ ആയിതെന്നെയാണ് രൂപാന്തിരം പ്രാപിക്കുന്നത് എന്നു ഞാന്‍ വായിച്ചത്, തട്ടാന് എങ്കില്‍ തിരുത്തുക,

Subair said...

More than 90% of genome is non-coding DNA. Scientists didn't find any observable impact by deleting small portions of non-coding DNA from mice genome. Can we call puffer fish more intelligently designed as it has less % of non-coding DNA than humans ? Also there are many groups working on the idea of minimal genome
==========


so what?

ഇതാണ് ജാക്കിന്റെ മറുപടികളുടെ ഒരു പൊതു രീതിശാസ്ത്രം.

DNA കോഡിംഗ് അത്ര സങ്കീര്‍ണമല്ല എന്നാണോ ജാക്ക് പറഞ്ഞു വരുന്നത്. വളരെ ലളിതമായ ഒരു കോഡിംഗ് സിസ്റ്റം തെന്നെ ആദൃശുചികമായി ഉണ്ടാകുക പ്രയാസമാണ്. എങ്കില്‍ പിന്നെ ഡി എന്‍ ഇ കോഡിംഗ് താനേ ഉണ്ടാകാന്‍ ഒട്ടും സാധ്യതയില്ല ഇതാണ് സാമാന്യ ബുദ്ധി പറയുന്നത്.

ഇതിന് വിരുദ്ധമായി ഡി എന്‍ യെ താനേ ഉണ്ടായതാണ് എന്നുള്ള വാദം extraordinary ആണ്, അത്തരം ഒരു വാദം വിസ്വസ്സികണം എങ്കില്‍ അതിന് അത്രയും ശക്തമായ തെളിവ് ഹാജരാക്കുകയും വേണം. അതാണ് ലോജിക്‌.

പിന്നെ, ജങ്ക് ഡി എന്‍ യെ പൂര്‍ണമായും ജങ്ക് ആണ് അന്ന് ആരും കരുതുന്നില്ല എന്നാണു എന്റെ അറിവ്. അവയുടെ ഉപയോഗം ഇപ്പൊള്‍ അറിയിലാല്‍ എന്നെയെള്ളൂ.

മനുഷ്യനും ചിപാന്സിയും തമ്മില്‍ 95%, ഉം 96% ഉം 98% ഉം സാമ്യം കാണുന്നത് ബഹുഭൂരിപക്ഷം വരുന്ന ഈ ജങ്ക് ഡി എന്‍ യെ ഒഴിവാക്കിയിട്ടാണ് എന്നതും പ്രസ്താവ്യമാണ്.

സുശീല്‍ കുമാര്‍ said...

“സുശീല്‍, പറഞ്ഞ കാര്യങ്ങള്‍ തെന്നെ വീണ്ടും ആവര്‍ത്തിക്കുകയാണ്. മനുഷ്യ ഭ്രൂണത്തി ചെകിള സഞ്ചി എന്ന് വിളിക്കപ്പെടുന്ന ഭാഗങ്ങള്‍ പൂര്‍ണമായും ,മനുഷ്യ ശരീരത്തിലെ വിത്യസ്ത ഭാഗങ്ങളായാണ് പിന്നീട് രൂപം പ്രാപിക്കുന്നത്. ഇത് ചെകിലകള്‍ അല്ല. ഇതാങ്ങനെയാണ് പരിണാമത്തിനു തെളിവാകുകയെന്നു എനിക്ക് മനസ്സിലാകുന്നില്ല.

മാത്രവുമല്ല ഞാന്‍ പറഞ്ഞിരുന്നു, മസ്ത്യഭ്രൂണത്തിന് ഇങ്ങനെ കാണുന്ന അല്ലറ ചില്ലറ രൂപപരമായ സാമ്യതകള്‍ക്കുപരിയാണ് അവ തമ്മിലുള വിസ്ത്യാസങ്ങള്‍ എന്ന്. ഉന്തുവന്ടിയും വിമാനവും തമ്മില്‍ ഞാന്‍ ഉദാഹരിച്ചിരുന്നു.


>>>> മൽസ്യത്തിൽ ചെകിളകൾ ഉണ്ടാക്കുന്ന ജീനുകളും, വാലുള്ള ജീവികളിൽ വാലുണ്ടാക്കുന്ന ജീനുകളും മനുഷ്യൻ പേറുന്നുണ്ട്. അവ അടുത്ത തലമുറയിലേക്ക് പകരുന്നുമുണ്ട്. ഇതിന്‌ ജനിതക ശാസ്ത്രത്തിന്റെ സമ്പൂർണമായ തെളിവുകളുണ്ട്. ഇത് സിശീൽ തോന്നിപ്പറയുകയൊന്നുമല്ല.

മനുഷ്യനിൽ ചെകിളകൾ രൂപപ്പെടുത്തുന്ന ജീനുകളും, മൽസ്യങ്ങളിൽ ചെകിളകൾ രൂപപ്പെടുത്തുന്ന ജീനുകളും ഒന്നുതന്നെയാണ്‌. എലികളിൽ വാലുണ്ടാക്കുന്ന അതേ ജീനുകൾ തന്നെയാണ്‌ ഭ്രൂണാവസ്ഥയിൽ മനുഷ്യനിലും വാലുണ്ടാക്കുന്നത്.

Subair said...

മനുഷ്യനിൽ ചെകിളകൾ രൂപപ്പെടുത്തുന്ന ജീനുകളും, മൽസ്യങ്ങളിൽ ചെകിളകൾ രൂപപ്പെടുത്തുന്ന
ജീനുകളും ഒന്നുതന്നെയാണ്‌.


മനുഷ്യനില്‍ ഭ്രൂനാവസ്തയിലോ പില്കാലതോ ചെകിളകള്‍ രൂപം കൊല്ലുന്നില്ല എന്ന് ഞാന്‍ പറഞ്ഞിട്ടും സുശീല്‍ വേണ്ടും അതാവര്തിക്കുന്നത് ശരിയല്ല. മനുഷ്യ ഭ്രൂണത്തില്‍ ചെകിളകള്‍ ഉണ്ട് എന്നത് ഹെകലിന്റെ വാദമാണ് എന്നും ഞാന്‍ പലവുരി ആവര്‍ത്തിച്ചിരുന്നു.

gill slits ന് കാരണമാകുന്ന ജീനുകള്‍ മനുഷ്യനിലും മത്സ്യതിലും ഒരേ പോലെയുല്ലവയായിരിക്കാം, എന്നാല്‍ മനുഷ്യനില്‍ ഈ ഭാഗം പൂര്‍ണമായും വിത്സ്യതമായ, ചെവിയുടെ ആസ്തി പോലെയുള്ള ഭാഗങ്ങളായിട്ടാണ് രൂപം പ്രാപിക്കുന്നത്.

മത്സ്യ ഭ്രൂണവും മനുഷ്യ ഭ്രൂണവും മൊത്തത്തില്‍ എടുത്താലും സാമ്യതെയെക്കാള്‍ എത്രയോ മടങ്ങാണ് വിത്യാസങ്ങള്‍. ഈ ചെറിയ രൂപ സാമ്യത പരിണാമത്തിന് തെളിവായി അവതരിപ്പിക്കുന്ന സുശീല്‍, വിത്യാസങ്ങള്‍ പരിനമാതിനെതിരെയുള്ള തെളിവായി സ്വീകരിക്കുമോ? സസ്യങ്ങള്‍ പോലെയുള്ള ജീവജാതികളില്‍ ചിലയിനം ജീവജാതികളില്‍ ഇത്തരത്തില്‍ നോക്കിയാല്‍ വിത്യാസങ്ങള്‍ മാത്രമേയുള്ളൂ എന്നും ആപുസ്തകത്തില്‍ തന്നെ പറയുന്നുണ്ടല്ലോ.

യഥാര്‍ത്ഥത്തില്‍ രൂപ സാമ്യത കാണിച്ചു പരിണാമതിന് വേണ്ടി വാദിക്കുനന്തു, ആദ്യമേ പരിണാമത്തില്‍ വിശ്വസിക്കുന്നവരെ മാത്രമേ ത്രിപ്തിപ്പെടുത്തൂ. കാരണം ജൈവ ലോകത് സാമ്യതെയക്കാള്‍ കൂടുതല്‍ വൈജാത്യങ്ങളാണ്.

കടലില്‍ ജീവിക്കുന്നവയും, ആകാശത്ത്‌ കൂടെ പറക്കുന്നവയും, ഭൂമിക്കടിയില്‍ ജീവിക്കുന്നവായും ആയി ലക്ഷക്കണക്കിന് ജീവിവര്‍ഗങ്ങള്‍ ഉണ്ട്. ബാക്ടീരിയ പോലെയുള്ള സൂക്ഷ ജീവികളും ആന പോലെയുള്ള വലിയ ജീവികളും ഉണ്ട്. പാമ്പും,പനനീര്‍പൂവും, പൂമ്പാറ്റയും എന്നിങ്ങനെ വളരെ വൈവിധ്യമാണ് ജീവിലോകം. പരിണാമവാദികള്‍ പറയുന്ന രീതിയില്‍ ഇവ പരിനമിച്ചുണ്ടാകാന്‍ ഈ പ്പറഞ്ഞ കാലമൊന്നും പോരാ..

ഏതായിരുന്നാലും ഈ ചെറിയ രൂപ സാമ്യത പരിനമാതിന് തെളിവായി അവതരിപ്പിക്കുന്നവര്‍, വൈജാത്യങ്ങള്‍ പരിണാമത്തിനെതിതെര്യുള്ള തെളിവായി സ്വീകരികുമോ?

Jack Rabbit said...

[Subair]: അത്യന്തം സങ്കീര്‍ണമായ ജനിതകോഡ് തെന്നെ താനേ ഉണ്ടാകും എന്ന് വിചാരിക്കുന്നത് വിശ്വാസം മാത്രമാണ്

[JR]: More than 90% of genome is non-coding DNA. Scientists didn't find any observable impact by deleting small portions of non-coding DNA from mice genome. Can we call puffer fish more intelligently designed as it has less % of non-coding DNA than humans ? Also there are many groups working on the idea of minimal genome.

[Subair]: ഇതിന് വിരുദ്ധമായി ഡി എന്‍ യെ താനേ ഉണ്ടായതാണ് എന്നുള്ള വാദം extraordinary ആണ്, അത്തരം ഒരു വാദം വിസ്വസ്സികണം എങ്കില്‍ അതിന് അത്രയും ശക്തമായ തെളിവ് ഹാജരാക്കുകയും വേണം. അതാണ് ലോജിക്‌.

പിന്നെ, ജങ്ക് ഡി എന്‍ യെ പൂര്‍ണമായും ജങ്ക് ആണ് അന്ന് ആരും കരുതുന്നില്ല എന്നാണു എന്റെ അറിവ്. അവയുടെ ഉപയോഗം ഇപ്പൊള്‍ അറിയിലാല്‍ എന്നെയെള്ളൂ


1. There is commonality between organisms in the coding and non-coding part of DNA.

2. Sections of DNA can be deleted or replaced with randomized sequences with no apparent effect on the organism. I have given the example of mice earlier. This is like programmers or chip designers adding easter eggs in source code and layouts.

3. Non-coding portion also contains corrupted version of functional DNA starting with stop codons thus preventing any coding

4. There are organisms like puffer fish which has less % of junk DNA

5. Researchers are working to create a minimal genome.

Read all the above with the ontological argument of God. What i am saying this is a very unintelligent design coming from the most perfect being.

സൃഷ്ടി(വിടവ്)വാദക്കാര്‍ക്ക് ദൈവം സൃഷ്ടി നടത്തി എന്ന വാചകത്തിനപ്പുറം ഏതെങ്കിലും കാര്യത്തില്‍ ഐക്യാഭിപ്രായം ഉണ്ടോ ?

/JR

സുശീല്‍ കുമാര്‍ said...

Subair said..

"കടലില്‍ ജീവിക്കുന്നവയും, ആകാശത്ത്‌ കൂടെ പറക്കുന്നവയും, ഭൂമിക്കടിയില്‍ ജീവിക്കുന്നവായും ആയി ലക്ഷക്കണക്കിന് ജീവിവര്‍ഗങ്ങള്‍ ഉണ്ട്. ബാക്ടീരിയ പോലെയുള്ള സൂക്ഷ ജീവികളും ആന പോലെയുള്ള വലിയ ജീവികളും ഉണ്ട്. പാമ്പും,പനനീര്‍പൂവും, പൂമ്പാറ്റയും എന്നിങ്ങനെ വളരെ വൈവിധ്യമാണ് ജീവിലോകം. പരിണാമവാദികള്‍ പറയുന്ന രീതിയില്‍ ഇവ പരിനമിച്ചുണ്ടാകാന്‍ ഈ പ്പറഞ്ഞ കാലമൊന്നും പോരാ.."

>>>> ശരിയാണ്‌ സുബൈർ, അതിന്‌ ബൈബിളിലൊ, കുറാനിലോ പറഞ്ഞ സമയമൊന്നും മതിയാകില്ല, എന്നാൽ ഭൂമിയുടെ പ്രായം അതിനു മതിയാകും എന്നുതന്നെയാണ്‌ ശാസ്ത്രം പറയുന്നത്. ഏതായാലും കുറച്ച് കൂടുതൽ സമയമെടുത്താലും പരിണാമം നടക്കും എന്നാണല്ലോ സുബൈർ പറയുന്നത്.

സുശീല്‍ കുമാര്‍ said...

Subair said..
"മനുഷ്യനില്‍ ഭ്രൂനാവസ്തയിലോ പില്കാലതോ ചെകിളകള്‍ രൂപം കൊല്ലുന്നില്ല എന്ന് ഞാന്‍ പറഞ്ഞിട്ടും സുശീല്‍ വേണ്ടും അതാവര്തിക്കുന്നത് ശരിയല്ല. മനുഷ്യ ഭ്രൂണത്തില്‍ ചെകിളകള്‍ ഉണ്ട് എന്നത് ഹെകലിന്റെ വാദമാണ് എന്നും ഞാന്‍ പലവുരി ആവര്‍ത്തിച്ചിരുന്നു".

>>>> സുബൈർ പറഞ്ഞു എന്നതുകൊണ്ട് ഞാൻ എന്തിന്‌ ആവർത്തിക്കാതിരിക്കണം? ശാസ്ത്രം അത് ശരിയല്ല എന്ന് പറയുന്നത്രയും കാലം എനിക്കത് പറയാം. ഹെകലിന്റെ വാദത്തിന്‌ എന്തെങ്കിലും കുഴപ്പമുണ്ടെങ്കിലല്ലേ അത് ഉപേക്ഷിക്കേണ്ടതുള്ളു? സാമ്യങ്ങളെ പെരുപ്പിച്ചുകാണിച്ചു എന്നതു മാത്രമാണ്‌ ഹെകലിനെതിരായ ആരോപണം. അല്ലാതെ സാമ്യമില്ലെന്നല്ല. 1860-ൽ ഹെകൽ വരച്ചുണ്ടാക്കിയ ചിത്രങ്ങൾക്ക് ഇന്നുള്ള മൈക്രോസ്കോപിക് ടെലസ്കോപ്പുവഴി എടുത്ത ചിത്രങ്ങളുടെ അത്ര കൃത്യതയുണ്ടാകണം എന്ന് പറയുന്നത് എന്തടിസ്ഥാനത്തിയാണ്‌ സുബൈർ?

സുശീല്‍ കുമാര്‍ said...

"gill slits ന് കാരണമാകുന്ന ജീനുകള്‍ മനുഷ്യനിലും മത്സ്യതിലും ഒരേ പോലെയുല്ലവയായിരിക്കാം, എന്നാല്‍ മനുഷ്യനില്‍ ഈ ഭാഗം പൂര്‍ണമായും വിത്സ്യതമായ, ചെവിയുടെ ആസ്തി പോലെയുള്ള ഭാഗങ്ങളായിട്ടാണ് രൂപം പ്രാപിക്കുന്നത്."

>>>> അല്ലാതെ അവ ചെകിളയായിത്തന്നെ മനുഷ്യനിലും നിലനില്ക്കുന്നു എന്ന് ആരും പറഞ്ഞില്ലല്ലോ? ആ ഭാഗം തന്നെയാണ്‌ കഴുത്തിലെയും തലയിലെയും ശ്വാസകോശത്തിലെയുമെല്ലാം ചില ഭാഗങ്ങളായി പരിണമിക്കുന്നത്.

Subair said...

>>>> അല്ലാതെ അവ ചെകിളയായിത്തന്നെ മനുഷ്യനിലും നിലനില്ക്കുന്നു എന്ന് ആരും പറഞ്ഞില്ലല്ലോ? ആ ഭാഗം തന്നെയാണ്‌ കഴുത്തിലെയും തലയിലെയും ശ്വാസകോശത്തിലെയുമെല്ലാം ചില ഭാഗങ്ങളായി പരിണമിക്കുന്നത്
==============


അവ ചെകിളളെ ആകുന്നില്ല, നിലന്ല്‍ക്കുന്ന കാര്യം പിന്നീട് വരുന്നതല്ലേ.

Jack Rabbit said...

[Susheel]: അല്ലാതെ അവ ചെകിളയായിത്തന്നെ മനുഷ്യനിലും നിലനില്ക്കുന്നു എന്ന് ആരും പറഞ്ഞില്ലല്ലോ? ആ ഭാഗം തന്നെയാണ്‌ കഴുത്തിലെയും തലയിലെയും ശ്വാസകോശത്തിലെയുമെല്ലാം ചില ഭാഗങ്ങളായി പരിണമിക്കുന്നത്

[Subair]: അവ ചെകിളളെ ആകുന്നില്ല, നിലന്ല്‍ക്കുന്ന കാര്യം പിന്നീട് വരുന്നതല്ലേ.


Subair,
Hope you know everyone of us starts our journey from one cell which is formed by the fusion of sperm and egg. How come different cells/tissues/organs form from that single cell ? Why doesn't every cell in human body looks and functions alike ? Where and when does that differentiation takes place ?

/JR

Subair said...

>>>> സുബൈർ പറഞ്ഞു എന്നതുകൊണ്ട് ഞാൻ എന്തിന്‌ ആവർത്തിക്കാതിരിക്കണം? ശാസ്ത്രം അത് ശരിയല്ല എന്ന് പറയുന്നത്രയും കാലം എനിക്കത് പറയാം. ഹെകലിന്റെ വാദത്തിന്‌ എന്തെങ്കിലും കുഴപ്പമുണ്ടെങ്കിലല്ലേ അത് ഉപേക്ഷിക്കേണ്ടതുള്ളു? സാമ്യങ്ങളെ പെരുപ്പിച്ചുകാണിച്ചു എന്നതു മാത്രമാണ്‌ ഹെകലിനെതിരായ ആരോപണം. അല്ലാതെ സാമ്യമില്ലെന്നല്ല. 1860-ൽ ഹെകൽ വരച്ചുണ്ടാക്കിയ ചിത്രങ്ങൾക്ക് ഇന്നുള്ള മൈക്രോസ്കോപിക് ടെലസ്കോപ്പുവഴി എടുത്ത ചിത്രങ്ങളുടെ അത്ര കൃത്യതയുണ്ടാകണം എന്ന് പറയുന്നത് എന്തടിസ്ഥാനത്തിയാണ്‌ സുബൈ
=============


സുശീല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയ ശേഷം മറുപടി പറയുക. ഹേഗല്‍ സാമ്യത പെരുപ്പിച്ചു കാണിക്കുക മാത്രമല്ല ചെയ്തത്, വിത്യാസങ്ങള്‍ മറച്ചു വെക്കുകയും ചെയ്തു, ഡാര്‍വിനിസതിന് തെളിവുണ്ടാക്കാന്‍.


stephen jaygould വാക്കില്‍ പറഞ്ഞാല്‍.

Haeckel had exaggerated the similarities by idealizations and omissions. He also, in some cases--in a procedure that can only be called fraudulent --simply copied the same figure over and over again. At certain stages in early development, vertebrate embryos do look more alike, at least in gross anatomical features easily observed with the human eye, than do the adult tortoises, chickens, cows, and humans that will develop from them. But these early embryos also differ far more substantially, one from the other, than Haeckel's figures show. Moreover, Haeckel's drawings never fooled expert embryologists, who recognized his fudgings right from the start.


അതെ പോലെ തെന്നെ ഹെഗേല്‍ കരുതിയത്‌, ഭ്രൂണാവസ്ഥയിലെ ഘട്ടങ്ങള്‍ പരിണാമ ഘട്ടങ്ങളിലെ വിത്യസ്ത ജീവികളെ അവയുടെ വളര്‍ച്ചയ എത്തിയ രീതിയില്‍ തെന്നെ(അവയുടെ ഭ്രൂണാവസ്ഥയല്ല) കാണിക്കുന്നുണ്ട് എന്നായിരുന്നു ഇത് ശരിയാണോ സുശീലാ????

Subair said...

>>>> സുബൈർ പറഞ്ഞു എന്നതുകൊണ്ട് ഞാൻ എന്തിന്‌ ആവർത്തിക്കാതിരിക്കണം? ശാസ്ത്രം അത് ശരിയല്ല എന്ന് പറയുന്നത്രയും കാലം എനിക്കത് പറയാം. ഹെകലിന്റെ വാദത്തിന്‌ എന്തെങ്കിലും കുഴപ്പമുണ്ടെങ്കിലല്ലേ അത് ഉപേക്ഷിക്കേണ്ടതുള്ളു? സാമ്യങ്ങളെ പെരുപ്പിച്ചുകാണിച്ചു എന്നതു മാത്രമാണ്‌ ഹെകലിനെതിരായ ആരോപണം. അല്ലാതെ സാമ്യമില്ലെന്നല്ല. 1860-ൽ ഹെകൽ വരച്ചുണ്ടാക്കിയ ചിത്രങ്ങൾക്ക് ഇന്നുള്ള മൈക്രോസ്കോപിക് ടെലസ്കോപ്പുവഴി എടുത്ത ചിത്രങ്ങളുടെ അത്ര കൃത്യതയുണ്ടാകണം എന്ന് പറയുന്നത് എന്തടിസ്ഥാനത്തിയാണ്‌ സുബൈ
=============


സുശീല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയ ശേഷം മറുപടി പറയുക. ഹേഗല്‍ സാമ്യത പെരുപ്പിച്ചു കാണിക്കുക മാത്രമല്ല ചെയ്തത്, വിത്യാസങ്ങള്‍ മറച്ചു വെക്കുകയും ചെയ്തു, ഡാര്‍വിനിസതിന് തെളിവുണ്ടാക്കാന്‍.


stephen jaygould വാക്കില്‍ പറഞ്ഞാല്‍.

Haeckel had exaggerated the similarities by idealizations and omissions. He also, in some cases--in a procedure that can only be called fraudulent --simply copied the same figure over and over again. At certain stages in early development, vertebrate embryos do look more alike, at least in gross anatomical features easily observed with the human eye, than do the adult tortoises, chickens, cows, and humans that will develop from them. But these early embryos also differ far more substantially, one from the other, than Haeckel's figures show. Moreover, Haeckel's drawings never fooled expert embryologists, who recognized his fudgings right from the start.


അതെ പോലെ തെന്നെ ഹെഗേല്‍ കരുതിയത്‌, ഭ്രൂണാവസ്ഥയിലെ ഘട്ടങ്ങള്‍ പരിണാമ ഘട്ടങ്ങളിലെ വിത്യസ്ത ജീവികളെ അവയുടെ വളര്‍ച്ചയ എത്തിയ രീതിയില്‍ തെന്നെ(അവയുടെ ഭ്രൂണാവസ്ഥയല്ല) കാണിക്കുന്നുണ്ട് എന്നായിരുന്നു ഇത് ശരിയാണോ സുശീലാ????

KP said...

[[Subair said: പരിണാമവാദികള്‍ പറയുന്ന രീതിയില്‍ ഇവ പരിനമിച്ചുണ്ടാകാന്‍ ഈ പ്പറഞ്ഞ കാലമൊന്നും പോരാ.]]

It would be interesting to know on what basis Subair makes the above claim?

Unknown said...

വായിച്ചു. ഒരു സംശയം . മുംഗോ മനുഷ്യനും ആധുനികമനുഷ്യനും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ടെന്ന് ചിലയിടത്ത് വായിച്ചിരുന്നു.

മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈര്‍ സെഡ്.......

യുക്തി ഒരു കാര്യം ചെയ്യ്, ആദ്യം പോയീ, പ്രകൃക്തി നിര്‍ദ്ധാരണം എന്താണ് എന്നും പരിണാമം എന്താണ് എന്നുമൊക്കെ പഠിച്ചിട്ട് വാ..എന്നിട്ടാകാം സംവാദവും.>>>>>>>>>

രണ്ടോ മൂന്നോ മാസങ്ങള്‍ക്കു മുമ്പാണ് പരിണാമം അറിയില്ല എന്നു സുബൈര്‍ പറഞ്ഞത്.ഇപ്പോള്‍ സുശീല്‍ കുമാറിനോടു പറഞ്ഞു’പരിണാമത്തിന്റെ കാര്യത്തിലെങ്കിലും ഞാന്‍ യുക്തിവാദിയാണെന്ന്’.

പ്രക്രതി നിദ്ധാരണം സുബൈര്‍ ശരിക്കും മനസ്സിലാക്കിയതിന്റെ തെളിവാണ്
;പരന്നണ്ണാന്‍ ലിങ്ക്:
ലിങ്കിയസമയത്ത് സുബൈര്‍ നിദ്ദേശീച്ചത് അതിലെ ഹ്യൂമര്‍ ആസ്വദിക്കാനാണ്
പിന്നിടു ചര്‍ച്ചയില്‍ അതിനെ ന്യായീകരിച്ചു സംസാരിക്കുകയും ചെയ്തു.

എന്തായലും “ഇമ്മതിരി” പ്രക്രതി നിര്‍ദ്ധാരണമൊന്നും എന്റെ തലയില്‍ കയറില്ല സുബൈറെ,കാരണം ഞാന്‍ ‘വിടവുകള്‍’ അന്വേഷിച്ചു നടക്കുകയല്ല.

25വര്‍ഷ ഗവേഷണ പ്രക്രതി നിര്‍ദ്ധാരണം ഇവിടെ കണ്ടതാണല്ലോ,ഇത്തരം നിര്‍ദ്ധാരണമൊക്കെ ചിലവാകുന്ന ചില മേഖലയുണ്ട്,ഞാന്‍ അവിടം വിട്ടു വന്നതാണ്.

മുഹമ്മദ് ഖാന്‍(യുക്തി) said...

subair said.....

മനുഷ്യനും ചിപാന്സിയും തമ്മില്‍ 95%, ഉം 96% ഉം 98% ഉം സാമ്യം കാണുന്നത് ബഹുഭൂരിപക്ഷം വരുന്ന ഈ ജങ്ക് ഡി എന്‍ യെ ഒഴിവാക്കിയിട്ടാണ് എന്നതും പ്രസ്താവ്യമാണ്.>>>>>>>>

അപ്പോള്‍ “95%“കൂടി 98% ആയോ സുബൈറെ?

മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈര്‍ സെഡ്....

സുശീല്‍ എന്തിനാ, ശാസ്ത്രീയ കാര്യങ്ങള്‍ പറയുമ്പോള്‍ കിതാബിലേക്ക് പോകുന്നത് ?>>>>>>>>

സൂശീലേ നൂലു പിടിച്ചിട്ടുണ്ട്,അതിലൂടെയുള്ള നടത്തം മതി,എങ്കിലേ കുറെയെണ്ണത്തിനെ കൂടെ നിര്‍ത്താന്‍ ആവുകയുള്ളൂ.അതാണ് ശാസ്ത്രത്തെ ഉന്നം വെയ്ക്കുന്നത്.

പിന്നെ കിത്തബിനെ തൊട്ടാല്‍
പൊള്ളും
പൊട്ടും
പൊട്ടിക്കും.

മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈര്‍ സെഡ്...

എന്തിനു തൊലിയാന് എന്ന അനോണിക്ക് പോലും പോലും - അതിലെ ഭാഷാപരമായ ആയുക്തി മാത്രമാണ് മനസ്സിലായത്‌ എങ്കിലും - കാര്യം മനസ്സിലാകുകയും അത് ഞാന്‍ പറഞ്ഞ വാചകം ആണ് എന്ന് എന്നെ കുറെ ചീത്ത പറയുകയും >>>>>>>>

സുബൈറെ ഇതു മലയാളമാണോ?

Subair said...

യുക്തി ഒരു കാര്യം ചെയ്യ്, ആദ്യം പോയീ, പ്രകൃക്തി നിര്‍ദ്ധാരണം എന്താണ് എന്നും പരിണാമം എന്താണ് എന്നുമൊക്കെ പഠിച്ചിട്ട് വാ..എന്നിട്ടാകാം സംവാദവും.>>>>>>>>>

രണ്ടോ മൂന്നോ മാസങ്ങള്‍ക്കു മുമ്പാണ് പരിണാമം അറിയില്ല
============


എന്റെ കാര്യമല്ല, യുക്തിയുടെ കാര്യമാണ് പറഞ്ഞത്.

യുക്തീ വളരെ ആത്മാര്‍ത്ഥതയോടെയാണ് ഞാന്‍ ഇത് പറയുന്നത്. യുക്തിക്ക് പരിണാമമോ പ്രകൃതി നിര്‍ദ്ധാരണമോ എന്താണ് എന്ന് അറിയില്ല.

യുക്തിക്ക് എന്നെ വിശ്വാസമില്ല എങ്കില്‍, ഇവിടെ പരിണാമത്തെ അനുകൂലിച്ചു സംസാരിക്കുന്ന ആരെങ്കിലും യുക്തിയെ സപ്പോര്‍ട്ട് ചെയ്യാന്‍ കൊട്വാ. എന്നിട്ടാവാം നമ്മുടെ ബാക്കി ചര്‍ച്ച.

ഇനി യുക്തിക്ക്ചോദിക്കാന്‍ ബുദ്ധുമുട്ടാണ് എങ്കില്‍ ഞാന്‍ തെന്നെ ചോദിക്കാം.

ബ്രൈറ്റ്‌, സുശീല്‍, ജാക്ക്, കെപി.. തുടങ്ങിയ എന്‍റെ പ്രിയ യുക്തിവാദി പരിണാമവാദി സുഹൃത്തുക്കളെ, ദയവു ഒരു ഉപകാരം ചെയ്യുക, യുക്തീ എന്നാ സുഹൃത്ത്‌ താഴെകൊടുത്ത വാചകം ശെരിയാണ് എന്നും, ഞാന്‍ അതില്‍ മനപ്പൂര്‍വ്വം തെറ്റ് ആരോപിക്കയാണ് എന്ന് പറഞ്ഞു നടക്കുന്നു. പല പ്രാവശ്യം പറഞ്ഞിട്ടും അതിലെ തെറ്റ് എന്താണ് എന്ന് മനസ്സിലാക്കാനുള്ള ഗ്രാഹ്യ ശേഷി അദ്ദേഹം പ്രകടിപ്പിക്കുന്നില്ല എന്ന് മാത്രമല്ല ഞാന്‍ കള്ളം പറയുന്നതായിട്ടും അദ്ദേഹം ആരോപിച്ചു.

അത് കൊണ്ട് ദയവു ചെയ്തു അത് തെറ്റാണ്, മണ്ടത്തരം ആണ് എന്ന് യുക്തിക്ക് ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കുമോ? നിങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം അന്ഗീകരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. നിങ്ങളുടെ മൌനം എന്‍റെ നിലപാടിനുള്ള സമ്മദമായി ഞാന്‍ കാണും. മറുപടി പ്രതീക്ഷിക്കുന്നു.

വളരെ ചെറിയ ഒരു ഖണ്ടികയാണ് നിങ്ങള്ക്ക് എളുപ്പം മറുപടി പറയാന്‍ കഴിയന്നതാണ്

""ആദിമ ജീവന്‍ ഉണ്ടായത് പ്രകൃതി നിര്‍ദ്ധാരണം വഴിയാണ് എന്ന് ഡാര്‍വിന്‍ സൂചിപ്പിച്ചു. എന്നാല്‍ ഇത് ശരിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല , ഡാര്‍വിന്‍ പോലും അങ്ങിനെ വിശ്വസിച്ചിരുന്നില്ല

Subair said...

യുക്തിയുടെ മോഴിമുത്തുകള്‍
===============================
സുബൈര്‍ സെഡ്...

എന്തിനു തൊലിയാന് എന്ന അനോണിക്ക് പോലും പോലും - അതിലെ ഭാഷാപരമായ ആയുക്തി മാത്രമാണ് മനസ്സിലായത്‌ എങ്കിലും - കാര്യം മനസ്സിലാകുകയും അത് ഞാന്‍ പറഞ്ഞ വാചകം ആണ് എന്ന് എന്നെ കുറെ ചീത്ത പറയുകയും >>>>>>>>

സുബൈറെ ഇതു മലയാളമാണോ?
സൂശീലേ നൂലു പിടിച്ചിട്ടുണ്ട്,അതിലൂടെയുള്ള നടത്തം മതി,എങ്കിലേ കുറെയെണ്ണത്തിനെ കൂടെ നിര്‍ത്താന്‍ ആവുകയുള്ളൂ.അതാണ് ശാസ്ത്രത്തെ ഉന്നം വെയ്ക്കുന്നത്.

പിന്നെ കിത്തബിനെ തൊട്ടാല്‍
പൊള്ളും
പൊട്ടും
പൊട്ടിക്കും.

സുബൈര്‍ സെഡ്...


എന്തിനു തൊലിയാന് എന്ന അനോണിക്ക് പോലും പോലും - അതിലെ ഭാഷാപരമായ ആയുക്തി മാത്രമാണ് മനസ്സിലായത്‌ എങ്കിലും - കാര്യം മനസ്സിലാകുകയും അത് ഞാന്‍ പറഞ്ഞ വാചകം ആണ് എന്ന് എന്നെ കുറെ ചീത്ത പറയുകയും >>>>>>>>

സുബൈറെ ഇതു മലയാളമാണോ?

പാണ്ടന്‍ ഭായുടെ പല്ലിനു ശൌര്യം
പണ്ടും ഇന്നും
ഫലിച്ചിട്ടില്ല,
പാണ്ടന്‍ ഭായ്ക്ക് ഉള്ളവ
തന്നെ കണ്ടീ ലിങ്കീ
കൊഴിഞ്ഞും പോയി.

പ്ലീസ് ഒരു ഒറ്റവാക്കില്‍ ഉള്ള മരുപടിയെന്കിലും തന്നിട്ട് പോണേ.>>>>>>>

തെറ്റാണിത് സുബൈറെ
പരിണാമം നടക്കാന്‍ വേണ്ടവ
1) റോഡുകള്‍
2)കാറുകള്‍
3)പിന്നെ മലയണ്ണാന്‍
4)കാറും അണ്ണാനും തലങ്ങനെ വിലങ്ങനെയുള്ള
ഓട്ടം

മതി മതി , ഇന്നാ പിടിച്ചോപരിണാമം റെഡീ.

യഥാര്‍ഥ പരിണാമമും
നാച്ചുറല്‍ സെലക്ഷനും
സര്‍വയ്‌വല്‍ ഒഫ് ദ ഫിറ്റസ്റ്റ്
ഉം
പഠിക്കാന്‍ താല്പര്യമുള്ളവര്‍
25ഗവേഷണ വയസ്സുള്ളവരേയോ
അവരില്‍ നിന്നും മൂന്നുമാസം കൊണ്ട്
പഠിച്ചിറങ്ങിയ സുബൈര്‍ യൂണിവേര്‍സിറ്റിയോ സമീപിക്കുക.
കാളിദാസന്‍ ജാക് കെപി എസ്സ്പിപി തുടങ്ങിയ
വ്യാജന്മാരെ കരുതിയിരിക്കുക
ഇവരുടെ വലയില്‍ കുടുങ്ങിയാല്‍ കിട്ടുക വിറകും തീയുമായിരിക്കും
ഇല്ലേല്‍
അടിയില്‍ തേന്‍ കുടം ഒട്ടിച്ച കട്ടിലും കൂട്ടിന് “വേണ്ടതും” കിട്ടും.
സത്യം അന്വേഷിക്കുമല്ലോ.

അടികുറിപ്പ്
സുബൈര്‍ യൂണിവേര്‍സിറ്റിയില്‍ അഡ്മിഷന്‍ കിട്ടുന്നവര്‍ക്ക്
സൌജന്യ പ്രപഞ്ചാതീത സമര്‍ഥന കോഴ്സ് ലഭിക്കുന്നതായിരിക്കും
അണ്ടര്‍ ഏ സിംഗിള്‍ കണ്ടീഷന്‍
താമസം-
പ്രപഞ്ചത്തിലെ ഏതെങ്കിലും ബൂലോകത്തായിരിക്കണം.
============================

യുക്തീ, ഇവക്ക് മറുപടി പറയാന്‍ സി കെ ബാബുവിനെയോ കാളിടാസനെയോ തെന്നെ കൊണ്ട് വരും..
യുക്തിക്ക് വേണ്ടി വേസ്റ്റ് ആക്കാന്‍ തല്‍കാലം എനിക്ക് സമയം ഇല്ല..

ഈ ചര്‍ച്ച വീക്ഷിക്കുന്ന "യുക്തിയുള്ള" ആര്‍ക്കും ബോധ്യമാകും ആരാണ് ഇവടെ ശാട്ശ്രം പറയാന്‍ താല്പര്യം കാണിക്കുന്നത് എന്ന് ആരാണ് നാലാം തരാം പരിഹാസം ചൊരിഞ്ഞു ചര്‍ച്ച വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നത് എന്നും.

Subair said...

ചെറിയ തിരുത്ത്‌.

യുക്തീ, ഇവക്ക് അനുയോജ്യമായ മറുപടി പറയാന്‍ സി കെ ബാബുവിനെയോ കാളിടാസനെയോ തെന്നെ കൊണ്ട് വരേണ്ടി വരും...യുക്തിക്ക് വേണ്ടി വേസ്റ്റ് ആക്കാന്‍ തല്‍കാലം എനിക്ക് സമയം ഇല്ല..

ഈ ചര്‍ച്ച വീക്ഷിക്കുന്ന "യുക്തിയുള്ള" ആര്‍ക്കും ബോധ്യമാകും ആരാണ് ഇവടെ ശാട്ശ്രം പറയാന്‍ താല്പര്യം കാണിക്കുന്നത് എന്ന് ആരാണ് നാലാം തരാം പരിഹാസം ചൊരിഞ്ഞു ചര്‍ച്ച വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നത് എന്നും.

Subair said...
This comment has been removed by the author.
Salim PM said...

"മനുഷ്യനെ മാത്രമല്ല, ഭൂമിയിലെ സകലമാന ജീവികളെയും ദൈവം സൃഷ്ടിച്ചതാണ്. ഓരോന്നിനെയും പ്രത്യേകം പ്രത്യേകമായി-അതും ഇന്നു കാണുന്ന അതേ രൂപത്തില്‍. ജീവികളുടെ സൃഷ്ടിക്കുശേഷം അവയുടെ ആകാരത്തില്‍ ഒരല്പം പോലും മാറ്റം വന്നിട്ടില്ലെത്രെ."


സുശീല്‍ കുമാറിന്‍റെ ലേഖനത്തിലെ ഈ അഭിപ്രായത്തോട് എനിക്കുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു. സൃഷ്ടിവാദികളുടെ അടിസ്ഥാന വിശ്വാസം എന്ന നിലയ്ക്കാണ് സുശീല്‍ ഈ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിശുദ്ധ ഖുര്‍‌ആന്‍റെ വ്യക്തമായ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നിലപാട് എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഭൂയിലെ സകലമാന ജീവികളെയും സ്രഷ്ടാവ് ദൈവമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, "ഓരോന്നിനെയും പ്രത്യേകം പ്രത്യേകമായി-അതും ഇന്നു കാണുന്ന അതേ രൂപത്തില്‍. ജീവികളുടെ സൃഷ്ടിക്കുശേഷം അവയുടെ ആകാരത്തില്‍ ഒരല്പം പോലും മാറ്റം വന്നിട്ടില്ലെത്രെ" എന്ന ഭാഗം തികച്ചും ഖുര്‍‌ആന് വിരുദ്ധമാണ് വിശുദ്ധ ഖുര്‍‌ആന്‍ പയുന്നത് നോക്കുക:

"വാസ്തവത്തില്‍ അവന്‍ നിങ്ങളെ പല ദശകളിലായി സൃഷ്ടിച്ചിരിക്കുന്നു"
(71:15)

"നിങ്ങള്‍ തീര്‍ച്ചയായും ഒരു സ്ഥിതിയില്‍ നിന്ന്‌ മറ്റൊരു സ്ഥിതിയിലേക്ക്‌ പടിപടിയായി കയറി പോയ്കൊണ്ടിരിക്കും" (84:20)

വളരെ വ്യക്തമായ രീതിയില്‍ പരിണാമത്തെ നുകൂലിക്കുന്ന വചനങ്ങളാണിത്. ഇതിനു വിരുദ്ധമായി, ഇന്നു കാണുന്ന ജീവജാലങ്ങളെ മുഴുവന്‍ ഇതേരീതിയില്‍ യാതൊരു മാറ്റവുമില്ലാതെ ദൈവം സൃഷ്ടിച്ചതാണെന്ന് തെളിയിക്കുന്ന ഒരു വചനവും ഖുര്‍‌ആനിലില്ല.

Pranavam Ravikumar said...

ആദ്യമായി ഇത്ര വലിയ പോസ്റ്റിനു ഹാട്സ് ഓഫ്‌... നനായി എല്ലാം പറഞ്ഞു..ഇനി ഒരു വിശകലനത്തിന് ഞാന്‍ വലുതായില്ല... ആശംസകള്‍

kaalidaasan said...

>>>>എന്റെ കാര്യമല്ല, യുക്തിയുടെ കാര്യമാണ് പറഞ്ഞത്.

യുക്തീ വളരെ ആത്മാര്‍ത്ഥതയോടെയാണ് ഞാന്‍ ഇത് പറയുന്നത്. യുക്തിക്ക് പരിണാമമോ പ്രകൃതി നിര്‍ദ്ധാരണമോ എന്താണ് എന്ന് അറിയില്ല.<<<<


ഹഹഹഹഹ. പരിണാമ വിദ്യര്‍ത്ഥി പരിണാമത്തിലെ പരീക്ഷകനാകുന്ന ജാല വിദ്യ. ഇത്ര പെട്ടെന്നു യുക്തിയുടെ പരിണാമ വിവരം  അളക്കത്തക്ക വിവരം സുബൈറെനെങ്ങനെ കിട്ടി. ഏതെങ്കിലും മലക്ക് പണി പറ്റിച്ചതാണോ?


>>>>യുക്തിക്ക് എന്നെ വിശ്വാസമില്ല എങ്കില്‍, ഇവിടെ പരിണാമത്തെ അനുകൂലിച്ചു സംസാരിക്കുന്ന ആരെങ്കിലും യുക്തിയെ സപ്പോര്‍ട്ട് ചെയ്യാന്‍ കൊട്വാ. എന്നിട്ടാവാം നമ്മുടെ ബാക്കി ചര്‍ച്ച.<<<

മറ്റുള്ളവര്‍ സപ്പോര്‍ട്ട് ചെയ്യാന്‍ വരുന്നതാണോ ഒരാള്‍ പറയുന്നത് ശരിയാണോ എന്നളക്കുന്നതിന്റെ മാന്ദണ്ഡം. ഇത് ഹദീസ് സഹിഹാണോ എന്നറിയുന്ന ഒടിവിദ്യ അല്ലേ. മൂന്നാലു പേരെങ്കിലും സപ്പോര്‍ട്ട് ചെയ്താല്‍ ഒരു ഹദീസ് ശരി എന്നു തീരുമാനിക്കുന്ന നിദാനശാസ്ത്രം. പക്ഷെ അതിവിടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

താങ്കള്‍ പരിണാമത്തില്‍ പരീക്ഷകനാനാകാനുള്ള പഠിപ്പു നേടിയ ആളല്ലേ. യുക്തി പറഞ്ഞതിലെ തെറ്റ് എന്താണെന്നു വിശദീകരിക്ക്. എന്തേ അതിനുള്ള വിവരമില്ലേ?

മറ്റുള്ളവരെ വിളിച്ചുകൂട്ടി ഒരു വിടവുണ്ടാക്കി കിട്ടുമോ എന്നു നോക്കുന്ന സൃഗാല ബുദ്ധി കൊള്ളാം.

Subair said...

ഹഹഹഹഹ. പരിണാമ വിദ്യര്‍ത്ഥി പരിണാമത്തിലെ പരീക്ഷകനാകുന്ന ജാല വിദ്യ. ഇത്ര പെട്ടെന്നു യുക്തിയുടെ പരിണാമ വിവരം അളക്കത്തക്ക വിവരം സുബൈറെനെങ്ങനെ കിട്ടി. ഏതെങ്കിലും മലക്ക് പണി പറ്റിച്ചതാണോ?
===========


കാളിദാസന്റെ ചിരിയുടെ ആ ദൈര്‍ഘ്യത്തില്‍ നിന്നും കാളിദാസന്റെ ഇപ്പോഴത്തെ മുഖഭാവം എനിക്കൂഹിക്കാം. ഞാന്‍ ഒരു പുഞ്ഞ്ചിരിയിലൂടെ കാളിദാസന്റെ ചിരി പങ്കുവെക്കുന്നു. :-)

യുക്തീ കണ്ടോ, കാളിദാസനും താങ്കളെ കയ്യൊഴിഞ്ഞു..കാളിദാസന്‍ തെന്നെ പറഞ്ഞ വാചകം ശെരിയാണ് എന്ന് പറയാന്‍ കാളിദാസന് ഇപ്പോള്‍ ധൈര്യമില്ല..ഇനിയെങ്കിലും പറഞ്ഞ അബദ്ധം മനാസിലക്കുക..

കാളിദാസാ..യുക്തി താങ്കളുടെ വലിയ ഫാനാണ് എന്ന് തോന്നുന്നത്..ഒന്ന് പറഞ്ഞു കൊടുത്തുകൂടെ കാളിദാസന്‍ പണ്ട് പറഞ്ഞത് വിവരെക്കെടാണ് എന്ന്...യുക്തി ഇപ്പോഴും അതില്‍ തൂങ്ങി പ്പിടിച്ചു കൊട്നിരിക്കുക...തൊലിയന്‍ തോലിച്ചിട്ടും യുക്തിക്ക് കാര്യം പിടികിട്ടിയില്ല എന്ന് മാത്രമല്ല തോലിയനെ കേറി അഭിനനന്ദിക്കുയും ചെയുതു നമ്മുടെ യുക്തീ...

യുക്തിവാതിക്ക് കാളിദാസന്‍ എന്ന വിസ്വാസിയോടുള്ള സ്നേഹവും ആരാധനയും കാണുമ്പോള്‍ അസൂയ തോന്നുന്നു കേട്ടോ..

kaalidaasan said...

സുബൈറിനു പറ്റിയ ആളു വന്നിട്ടുണ്ട്.

കല്‍ക്കി കുര്‍ആന്‍ ഉദ്ധരിച്ചാണു പരിണാമത്തിനനുകൂലമായി വാദിക്കുന്നത്. കല്‍ക്കി ഉദ്ധരിച്ച ആ കുര്‍ആന്‍ ആയത്തുകള്‍ പരിണാമത്തെ അനുകൂലിക്കുന്നുണ്ടോ സുബൈര്‍?

Subair said...
This comment has been removed by the author.
kaalidaasan said...

>>>യുക്തീ കണ്ടോ, കാളിദാസനും താങ്കളെ കയ്യൊഴിഞ്ഞു..കാളിദാസന്‍ തെന്നെ പറഞ്ഞ വാചകം ശെരിയാണ് എന്ന് പറയാന്‍ കാളിദാസന് ഇപ്പോള്‍ ധൈര്യമില്ല..ഇനിയെങ്കിലും പറഞ്ഞ അബദ്ധം മനാസിലക്കുക..<<<

കാളിദാസന്‍ പറഞ്ഞതില്‍ യാതൊരു അബദ്ധവുമില്ല. ഉണ്ടെങ്കില്‍ അത് സുബൈര്‍ തെളിയിക്ക്. യുക്തിയുടെ പരിണാമ വിവരം അളക്കാനും മാത്രം പഠിപ്പുള്ള ആളല്ലേ. ഒരു വെല്ലുവിളിയായി എടുത്ത് തെളിയിക്ക്. താങ്കള്‍ക്കതിനാകുമോ സുബൈര്‍?

Subair said...

കാളിദാസന്‍ പറഞ്ഞതില്‍ യാതൊരു അബദ്ധവുമില്ല. ഉണ്ടെങ്കില്‍ അത് സുബൈര്‍ തെളിയിക്ക്. യുക്തിയുടെ പരിണാമ വിവരം അളക്കാനും മാത്രം പഠിപ്പുള്ള ആളല്ലേ. ഒരു വെല്ലുവിളിയായി എടുത്ത് തെളിയിക്ക്. താങ്കള്‍ക്കതിനാകുമോ സുബൈര്‍?
==============


ഓ അത് ശരി..അപ്പൊ ഇത് വരെ ഉരുണ്ടു കളിച്ചതൊക്കെ മതിയാക്കിയോ...???

അപ്പൊ കാളിദാസന്‍ താഴെ പ്പറഞ്ഞത്‌ ശരിയായിരുന്നു അല്ലെ.....

"ആദിമ ജീവന്‍ ഉണ്ടായത് പ്രകൃതി നിര്‍ദ്ധാരണം വഴിയാണ് എന്ന് ഡാര്‍വിന്‍ സൂചിപ്പിച്ചു. എന്നാല്‍ ഇത് ശരിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല , ഡാര്‍വിന്‍ പോലും അങ്ങിനെ വിശ്വസിച്ചിരുന്നില്ല"

:-)

Subair said...

തൊലിയ്ന്‍ ഇവിടെയൊക്കെ തെന്നെയുണ്ടല്ലോ അല്ലെ? കാളിദാസന്‍ പറഞ്ഞത് കേട്ടോ?

kaalidaasan said...

>>> കാളിദാസാ..യുക്തി താങ്കളുടെ വലിയ ഫാനാണ് എന്ന് തോന്നുന്നത്..ഒന്ന് പറഞ്ഞു കൊടുത്തുകൂടെ കാളിദാസന്‍ പണ്ട് പറഞ്ഞത് വിവരെക്കെടാണ് എന്ന്...യുക്തി ഇപ്പോഴും അതില്‍ തൂങ്ങി പ്പിടിച്ചു കൊട്നിരിക്കുക...തൊലിയന്‍ തോലിച്ചിട്ടും യുക്തിക്ക് കാര്യം പിടികിട്ടിയില്ല എന്ന് മാത്രമല്ല തോലിയനെ കേറി അഭിനനന്ദിക്കുയും ചെയുതു നമ്മുടെ യുക്തീ... <<<

തൊലിയന്‍ സുബൈറിനോട് പറഞ്ഞത് സുബൈറിനു പിടി കിട്ടിയില്ലല്ലോ. താങ്കളെ അഭിനന്ദിച്ചതാണെന്നല്ലെ ഇപ്പോഴും കരുതുന്നത്. യുക്തിക്കതു പിടി കിട്ടി. അതിനിതുപോലെ കരഞ്ഞിട്ടു കാര്യമില്ല. രണ്ടുമൂന്നാവര്‍ത്തി വായിക്കുക.

വിവരക്കേടാണെന്ന് സുബൈറും cheer girls ഉം പറഞ്ഞാല്‍ വിവരക്കേടാകില്ലല്ലോ. ഡാര്‍വിന്‍ പറഞ്ഞ കാര്യം എല്ലാവര്‍ക്കുമറിയാവുന്ന വിധം പരസ്യമാണ്. അതുപയോഗിച്ച് ഞാന്‍ പറഞ്ഞത് തെറ്റാണെന്നു തെളിയിക്കൂ.

ഡാര്‍വിന്‍ പരാമര്‍ശിച്ച സംഗതിയാണ്‌ primordial soup എന്ന പേരില്‍ അറിഅയപ്പെടുന്നത്. അത് കുര്‍ആനില്‍ താങ്കളുടെ പ്രവചകന്‍ പറയുന്ന മ്ളേച്ഛ ദ്രാവകം ആണെന്നാണ്, ഫാസില്‍ എന്ന മുസ്ലിം കല്‍ക്കിയോടൊപ്പം കാട്ടിപ്പരുത്തിയുടെ ബ്ളോഗില്‍ വാദിച്ചത്.
അവര്‍ പറയുന്നതനുസരിച്ചാണെങ്കില്‍ കുര്‍ആന്‍ പ്രകാരം ഡാര്‍വിന്‍ നടത്തിയ speculation ശരിയാണെന്നു വരുന്നു. എന്താണ്, സുബൈറിന്റെ അഭിപ്രായം? ഫാസില്‍ പറഞ്ഞ primordial soup തന്നെയാണൊ കുര്‍ആനിലെ മ്ളേച്ച ദ്രാവകം?

Subair said...

ഡാര്‍വിന്‍ പരാമര്‍ശിച്ച സംഗതിയാണ്‌ primordial soup എന്ന പേരില്‍ അറിഅയപ്പെടുന്നത്
============


ഓ അത് ശരി, primordial soup ല്‍ നിന്നും പ്രകൃതി നിര്‍ദ്ധാരണം വഴി ജീവന്‍ ഉണ്ടായി എന്ന് ഡാര്‍വിന്‍ പറഞ്ഞു അല്ലെ..എന്നിട്ട് ഡാര്‍വിന്‍ പറഞ്ഞത് ഡാര്‍വിന്‍ തെന്നെ വിശ്വസിക്കുകയും ചെയ്തില്ല..കാളിദാസനും അത് വിശ്വസിച്ചില്ല..ശിഷ്യന് പറ്റിയ ഗുരു തെന്നെയാണ് കാളിദാസന്‍..

മനു - Manu said...

വിജ്ഞാന പ്രദമായ പോസ്റ്റിന് നന്ദി.

വിചാരം said...

ആദ്യം ഈ ലേഖനത്തെ കുറിച്ച് .. എന്റെ അറിവുകൾക്ക് ഒത്തിരി ഉണർവേകുന്നു എന്റെ പാതയിൽ ഇതൊരു പുതുജീവനുണർത്തുന്നു .. അഭിനന്ദനം
ഇനി ഈ ലേഖനത്തെ വിമർശന ബുദ്ധിയോട് വിശകലനം ചെയ്ത മി.സുബൈറിന്റെ തന്നെ ചില വാക്കുകൾ കടമെടുത്ത് അദ്ദേഹത്തോട് തന്നെ ചില ചോദ്യങ്ങൾ …
ബഹു:സുബൈർ സാർ ….താങ്കളുടെ തന്നെ കമന്റിൽ നിന്ന് .. അപൂര്വം് ചിലര്‍ മൂന്ന് കയ്യോട് കൂടി ജനിക്കാറുണ്ട്, എന്ന് കരുതി മനുഷ്യന്റെങ പൂര്വിലകര്ക്ക് മൂന്നു കയ്യുള്ളവരായിരുന്നു എന്ന് ആരും പറയാറില്ലല്ലോ. അത് അപ്പോര്വറമായി സംഭവിക്കുന്ന ജനിതതകരാറായിട്ടാണ് മനാഷ്യക്കുക….
ഇവിടെ താങ്കൾ പറയുന്നു അപൂർവ്വമായി സംഭവിയ്ക്കുന്ന ജനിതക തകരാറ് എന്നതിനെ ന്യായീകരിക്കുന്നു … ജനിതക തകരാറ് സംഭവിയ്ക്കുന്നു എന്ന് അംഗീകരിക്കുനു ..എന്നാൽ തൊട്ടടുത്ത കമന്റിൽ സ്വാഭാവികമായി ഉണ്ടാവുന്ന ജനിതക തകരാറിനെ തള്ളി കളയുന്നു …“എന്തെളുപ്പം...യാദൃശ്ചികമായി ഡി എന്‍ യെ കോഡില്‍ ഉണ്ടായ ചില അക്ഷര തെട്ടുകലാണെത്രേ മനുഷ്യനെ രണ്ടു കാലില്‍ നടക്കുന്നവനക്കിയത്..“ .. ഈ രണ്ട് കമന്റും അതിന്റെ ആന്തരിക അർത്ഥവും ഒന്ന് വിലയിരുത്തുക അപ്പോൾ രാജു എന്താണിവിടെ പറയുന്നത് എന്നതിന്റെ ഗുട്ടൻസ് പിടികിട്ടും .
താങ്കൾ പറയുന്നു … പരിണാമവാദ ചരിത്രത്തില്‍ തെറ്റുകള്‍ കേവലം അബദ്ധങ്ങള്‍ ആയിരുന്നില്ല മറിച്ചു മനപ്പൂര്വ്വം ഉണ്ടാക്കിയ തട്ടിപ്പുകള്‍ ആയിരുന്നു. ഇന്ന് കാരണം കേവലം ഒരു ശാസ്ത്ര വീക്ഷണം എന്നതില്നി ന്നും വിട്ടു, എങ്ങിനെയും തെളിയിക്കേണ്ട ഒരു ഡോഗ്മ ആയിരിക്കുകയാണ് പരിണാമവാദം.
പരിണാമ വാദത്തിൽ ഒരുപക്ഷെ തെറ്റുകൾ ഉണ്ടായേക്കാം കാലങ്ങളുടെ പഠനം ആ തെറ്റുകൾ തിരുത്തപ്പെടുകയും ചെയ്യുന്നുണ്ട് എന്നാൽ മതങ്ങളിൽ 90% വും തെറ്റുകളാണന്ന് ബോദ്ധ്യമായിട്ടും ( 100% എന്നതാണ് ശരി) എന്തുകൊണ്ട് ഒരു തെറ്റുപോലും തെറ്റല്ലാന്ന് വാദിക്കുന്നു .. സെമിറ്റിക്ക് മതങ്ങളിൽ ക്രിസ്തുമതം കുറച്ചെങ്കിലും തെറ്റു തിരുത്താൻ തയ്യാറാവുന്നു എന്നാൽ സുബൈർ പ്രതിനിധാനം ചെയ്യുന്ന മതം എല്ലാ തെറ്റുകളും ശരിയാക്കാനും അത് നിർബ്ബന്ധിതമായി ആചരിക്കാൻ ബോംബും കല്ലും ഉപയോഗിച്ച് മനുഷ്യ സമൂഹത്തെ ഭീഷണിപ്പെടുത്തുന്നു , ഒരു നിയമ വ്യവസ്ഥതെ വിമർശിച്ചതിന്റെ പേരിൽ പോലും വെടിവെച്ചുകൊല്ലുന്ന വെറിപൂണ്ട വർഗ്ഗമായി തീർന്നിരിക്കുന്നു സുബൈർ പ്രതിനിധാനം ചെയ്യുന്ന സംഹിത.
ഒരു ചോദ്യം .. വിക്കിപീടിയയെ താങ്കൾ ആധികാരികമായൊരു ചരിത്ര സത്യ ഇലക്ട്രോണിക്സ് ഗ്രന്ഥമായി കാണുന്നുണ്ടോ ?
ഇനിയും സുബൈർ സാറിന്റെ വിഢിത്തരങ്ങൾ വായിക്കാനുള്ള സഹന ശക്തിയില്ലാത്തതിനാൽ അദ്ദേഹത്തിന്റെ കമന്റുകൾ പൊളിച്ചെഴുതുന്നില്ല

Subair said...

വിചാരം,

ആദ്യമായി പറയട്ടെ, ഞാന്‍ താങ്കളുടെ കമ്മന്ടു വായിച്ചപ്പോള്‍ സത്യത്തില്‍ ഉള്പുളകം കൊണ്ട്, പ്രതിപക്ഷ ബഹുമാനത്തോടെ സംവദിക്കുന്നവര്‍ യുക്തിവാടികള്‍ക്കിടയില്‍ അപൂര്‍വമാണ് എനതുകൊണ്ട്. എന്നാല്‍ കമന്റിന്റെ അവസാനത്തില്‍ മതത്തിലേക്ക് എത്തിയപ്പോള്‍ എന്റേത് വെറും തെറ്റിദ്ധാരണയാണ് എന്ന് മനസ്സിലായി. മതം തല്‍കാലം ഞാന്‍ മാറ്റി വേക്കുന്നു, എനിക്ക് ആ വിഷയത്തില്‍ അഭിപ്രായം ഇല്ലാഞ്ഞിട്ടല്ല, ശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്ത് സമകാലിക വിഷയങ്ങള്‍ക്ക് സ്ഥാന മില്ല എന്നതുകൊണ്ട്..

ഇവിടെ താങ്കൾ പറയുന്നു അപൂർവ്വമായി സംഭവിയ്ക്കുന്ന ജനിതക തകരാറ് എന്നതിനെ ന്യായീകരിക്കുന്നു … ജനിതക തകരാറ് സംഭവിയ്ക്കുന്നു എന്ന് അംഗീകരിക്കുനു ..എന്നാൽ തൊട്ടടുത്ത കമന്റിൽ സ്വാഭാവികമായി ഉണ്ടാവുന്ന ജനിതക തകരാറിനെ തള്ളി കളയുന്നു …“എന്തെളുപ്പം...യാദൃശ്ചികമായി ഡി എന്‍ യെ കോഡില്‍ ഉണ്ടായ ചില അക്ഷര തെട്ടുകലാണെത്രേ മനുഷ്യനെ രണ്ടു കാലില്‍ നടക്കുന്നവനക്കിയത്..“ .. ഈ രണ്ട് കമന്റും അതിന്റെ ആന്തരിക അർത്ഥവും ഒന്ന് വിലയിരുത്തുക അപ്പോൾ രാജു എന്താണിവിടെ പറയുന്നത് എന്നതിന്റെ ഗുട്ടൻസ് പിടികിട്ടും .
============

ഞാന്‍ അവിടെ തെന്നെ അത് വിശദീകരിചിരിന്നു. ഒന്നാമതായി ജനിതക തകരാര്‍ വളരെ അപൂര്‍വമായേ നടക്കൂ. രണ്ടാമത് കൂടുതല്‍ ജനിതക തകരാറുകളും തകരാറുകളും വൈകല്യങ്ങളും ആണ്, പ്രകൃതി നിര്‍ദ്ധാരണം വഴി അവ തുടച്ചു നീക്കപ്പെടുകയീ ഉള്ളൂ. മൂന്നാമതായി മനുഷ്യന് ബാലന്‍സ് കിട്ടാന്‍ കേവലം ഇടുപ്പ് ശേരിയായാല്‍ പോരാ, ചെവിയില്‍ ഉള്ള തലച്ചോറിലേക്ക് സിഗ്നല്‍സ് കൊടുക്കുന്ന സിസ്റ്റം അടക്കം മറ്റു ഒരു പാട് കാര്യങ്ങള്‍ ശരിയായി വരണം. ഈ സിസ്റെംസ് എല്ലാം പൂര്‍ണമായ തന്മായത്തതോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ നേരെ എണീറ്റ നിക്കാന്‍ പെറ്റൂ. വാനരന്‍ ജോലി ചെയ്തപ്പോള്‍ കാലുകള്‍ കയ്യായി മാറി എന്ന് പണ്ട് വിശ്വസിച്ചിരുന്ന പോലെയല്ല സംഗതി. എന്നാല്‍ ഇവിടെ അവതരിപ്പിചിര്‍ക്കുന്ന ഏകദേശം അങ്ങിനെയാണ്. അത്യന്തം സങ്കീര്‍ണമായ സിസ്റ്റങ്ങളും അവ തമ്മിലുള്ള symbiosis ഉം എല്ലാം ജനിതക തകരാര്‍ വഴി നിലവില്‍ വന്നു എന്നത് വിശ്വസിക്കാന്‍ പ്രയാസമായ്‌ അകാര്യമാണ്.

Subair said...

ഒരു ചോദ്യം .. വിക്കിപീടിയയെ താങ്കൾ ആധികാരികമായൊരു ചരിത്ര സത്യ ഇലക്ട്രോണിക്സ് ഗ്രന്ഥമായി കാണുന്നുണ്ടോ ?

തീര്‍ച്ചയായും ഇല്ല.
വിവാദ വിഷയങ്ങളില്‍ ഞാന്‍ വികിപ്പെഡിയ ആശ്രയിക്കാറോ നിര്‍ദേശിക്കറോ ഇല്ല.

മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈര്‍ പരിതപിക്കുന്നു.......

യുക്തീ വളരെ ആത്മാര്‍ത്ഥതയോടെയാണ് ഞാന്‍ ഇത് പറയുന്നത്. യുക്തിക്ക് പരിണാമമോ പ്രകൃതി നിര്‍ദ്ധാരണമോ എന്താണ് എന്ന് അറിയില്ല>>>>>>>>>>>>>

സുബൈരെ,
മൂന്നു മാസം മുമ്പ് വരെ പരിണാമം അറിയില്ല എന്നു കുമ്പസരിച്ച തങ്കളുടെ ഇവ്വിഷയത്തിലുള്ള സര്‍റ്റിഫിക്കറ്റ് എനിക്കു വേണ്ട.
പണ്ട് ഇ എം എസ് പറഞ്ഞ ഒരു കര്യമാണ് ഓര്‍മയില്‍ വരുന്നത്..
“മനോരമ പത്രം എന്നെ പുകഴ്ത്തി പറഞ്ഞാല്‍ എനിക്കു എന്തോ കുഴപ്പം സംഭവിച്ചെന്നു ഞാന്‍ മനസ്സിലാക്കും”??????

ഇനി ബൂലോകത്ത് ഹുസ്സൈന്‍ സാഹിബ് “അറിവില്ലാത്തവര്‍ “ എന്നു കുറ്റപ്പെടുത്തിയര്‍
1)ഡാര്‍വിന്‍
2)ഡോക്കിന്‍സ്
3)കുഞ്ഞുണ്ണിവര്‍മ്മ
4)ജിവന്‍ ജോബ് തോമസ്
5)രവിച്ചന്ദ്രന്‍
6)ജാക് രാബിറ്റ്
7)അപ്പൂട്ടന്‍
8)കാളിദാസന്‍
9)കെപി
10)സുശീല്‍ കുമാര്‍

ഇതില്‍ നിന്നും ഒരു കാര്യം മനസ്സിലാക്കാം-
എതിരാളിയെ വ്യക്തിഗത്യ നടത്തി തോല്‍പ്പിക്കാമെന്ന വ്യാമോഹം.

ഈ അസുഖം സുബ്ബൈറിനെയും ബാധിച്ചു.
പിന്നെ കുറെ ആളുകളുടെ സര്‍റ്റിഫിക്കറ്റിനായി
സുബൈറിനു പരിണാമം പഠിക്കാം.ഞാന്‍ പരിണാമത്തെ അനുകൂലിക്കുന്നത് അതിനു വേണ്ടിയൊന്നുമല്ല.

പിന്നെ പറഞ്ഞ ഈ “അത്മാര്‍ഥതയുടെ“ അസുഖം എന്തു കാരണത്താലെന്നു ബാക്കിയുള്ളവര്‍ മനസ്സില്ലാക്കുന്നുണ്ട്.

മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈറെ,

തൊലിയന്‍ ശരിക്കിട്ട് തൊലിക്കുകയാണല്ലോ?
കാണ്ടാമ്രഗത്തിന്റെ തൊലി Zoo വില്‍ വാടകയ്ക്കു കിട്ടുമോ.

മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈര്‍ സെഡ്...

ഈ ചര്‍ച്ച വീക്ഷിക്കുന്ന "യുക്തിയുള്ള" ആര്‍ക്കും ബോധ്യമാകും ആരാണ് ഇവടെ ശാട്ശ്രം പറയാന്‍ താല്പര്യം കാണിക്കുന്നത് എന്ന് ആരാണ് നാലാം തരാം പരിഹാസം ചൊരിഞ്ഞു ചര്‍ച്ച വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നത് എന്നും>>>>>>>>>>

1)പരിഹാസമെന്ന തലക്കെട്ടില്ലാതെ പരിഹാസം എന്ന് സുബൈര്‍ മനസ്സിലാക്കിയിരിക്കുന്നു,ഇനി നാലാം തരമെന്ന ആക്ഷേപത്തിനു പുതുമയില്ല,ആറാം ക്ലാസെന്നാണ് സാധാരണ നലകപ്പെടാറുള്ള സര്‍ട്ടിപിക്കറ്റ്,സാരമില്ല സ്ഥാനകയറ്റത്തിനായി ശ്രമിക്കുന്നതായിരിക്കും.

2)പിന്നെ ശാസ്ത്രത്തോടൂള്ള അഗാധ പ്രേമം,അതു ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ, ശാസ്ത്രപ്രേമം മൂത്തതുകൊണ്ടാണ് ‘വിടവുകള്‍ ‘അന്വേഷിക്കുന്നത്.

മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈര്‍ സെഡ്.....

മതം തല്‍കാലം ഞാന്‍ മാറ്റി വേക്കുന്നു, എനിക്ക് ആ വിഷയത്തില്‍ അഭിപ്രായം ഇല്ലാഞ്ഞിട്ടല്ല, ശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്ത് സമകാലിക വിഷയങ്ങള്‍ക്ക് സ്ഥാന മില്ല എന്നതുകൊണ്ട്..>>>>>>>>

ആവക കാര്യങ്ങളെക്കെ എന്നേ സമര്‍ഥിച്ചു മാറ്റിവച്ചതാ..
കഴിഞ്ഞ മൂന്നുമാസമായി ഇതുകൂടൊന്നു ‘സര്‍ഥിച്ചു’ കളയാനുള്ള ശ്രമത്തിലാണ്.

പിന്നെ ഈ നാലാം ക്ലാസുകാരനൊരു സംസയം
സമകാലീകം= ?????
സുശീല ഒറ്റവാക്കില്‍ മറുപടി.

kaalidaasan said...

>>>>>ഓ അത് ശരി, primordial soup ല്‍ നിന്നും പ്രകൃതി നിര്‍ദ്ധാരണം വഴി ജീവന്‍ ഉണ്ടായി എന്ന് ഡാര്‍വിന്‍ പറഞ്ഞു അല്ലെ..എന്നിട്ട് ഡാര്‍വിന്‍ പറഞ്ഞത് ഡാര്‍വിന്‍ തെന്നെ വിശ്വസിക്കുകയും ചെയ്തില്ല..കാളിദാസനും അത് വിശ്വസിച്ചില്ല..ശിഷ്യന് പറ്റിയ ഗുരു തെന്നെയാണ് കാളിദാസന്‍.<<<<

ഡാര്‍വിന്‍ പറഞ്ഞതൊക്കെ അപ്പാടെ വിശ്വസിക്കാന്‍ ഡര്‍വിന്‍ എന്റെ പ്രവാചകനല്ല സുബൈറേ. സ്വര്‍ഗത്തില്‍ താങ്കളെ കാത്ത് ഹൂറികളും മദ്യപ്പുഴയും നിത്യബാലന്‍മാരുമുണ്ടെന്ന മൊഹമ്മദിന്റെ speculation താങ്കള്‍ വിശ്വസിക്കുമ്പോലെ, ഡാര്‍വിന്‍ നടത്തിയ ഒരു speculation തൊള്ള തൊടാതെ വിഴുങ്ങേണ്ട അടിമത്തമെനിക്കില്ല. അതുകൊണ്ട് ഞാന്‍ അത് വിശ്വസിക്കുന്നില്ല. ഡാര്‍വിനങ്ങനെ അഭിപ്രയപെട്ടിട്ടുണ്ട് എന്നു പറയാന്‍ അത് വിശ്വസിക്കേണ്ട അവശ്യവുമില്ല.

ഹൂറികളൊക്കെ അറബികള്‍ക്ക് മൊഹമ്മദ് നല്‍കിയ പ്രലോഭനമായിരുന്നു എന്നാണ്, അപ്പോകലിപ്തോ ഇപ്പോള്‍ പറയുന്നത്. ഈ ഹൂറികളും നിത്യബാലന്‍മാരും മദ്യപ്പുഴയുമൊക്കെ ശരിക്കുമുള്ളതാണോ സുബൈറേ?

താങ്കളൊക്കെ ഉണ്ടായി വന്നു എന്ന് കുര്‍ആനിലൂടെ മൊഹമ്മദ് പറയുന്ന ആ മ്ളേച്ഛ ദ്രാവകം, primordial soup   തന്നെയാണോ സുബൈറേ?

കുര്‍ആന്‍ പരിണാമത്തെ അനുകൂലിക്കുന്നു എന്ന് കല്‍ക്കി പറഞ്ഞത് ശരിയാണോ സുബൈറേ?

കല്‍ക്കിയേപ്പോലുള്ള പരിണാമ അനുകൂല മുസ്ലിങ്ങളെ എതിര്‍ക്കാന്‍ തങ്കളുടേയും ഹുസൈന്റെയും മുട്ടു വിറക്കുന്നുണ്ടോ സുബൈറേ?

kaalidaasan said...

>>>>>തീര്‍ച്ചയായും ഇല്ല.
വിവാദ വിഷയങ്ങളില്‍ ഞാന്‍ വികിപ്പെഡിയ ആശ്രയിക്കാറോ നിര്‍ദേശിക്കറോ ഇല്ല.<<<<


ഞമ്മന്റെ നയം വ്യക്തം.

ഞമ്മള്‍ പറയുന്നതിനെ അനുകൂലിക്കുന്നതായാല്‍ ഞമ്മള്‍ വികിപ്പീഡിയ ആശ്രയിക്കും. ഞമ്മളുടെ അഭിപ്രായത്തിനു വിരുദ്ധമാണെങ്കില്‍ അതിനെ പുലഭ്യം പറയും. അത് ആശ്രയിക്കുന്നവരെ അധിക്ഷേപിക്കും. അതാര്‍ക്കും നിര്‍ദ്ദേശിക്കുകയുമില്ല. ഇതിരട്ടത്താപ്പാണോ എന്നൊക്കെ ചോദിച്ചാല്‍ അറിവില്ലാത്താവന്‍ വിവരദോഷി എന്നൊക്കെ പട്ടം ചാര്‍ത്തും. ഇതാണ്‌ ഇസ്ലാമിക നിദാനശാസ്ത്രം എന്നും മനസിലാക്കിക്കോളൂ.

മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈറിനു സംഭക്കുന്ന പരിണാമം കാണുക
1)Subair said...

(ചോദ്യം സുബൈറിനോട്)
ഒരു ചോദ്യം .. വിക്കിപീടിയയെ താങ്കൾ ആധികാരികമായൊരു ചരിത്ര സത്യ ഇലക്ട്രോണിക്സ് ഗ്രന്ഥമായി കാണുന്നുണ്ടോ ?

(സുബൈറീന്റെ ഉത്തരം)-
തീര്‍ച്ചയായും ഇല്ല.
വിവാദ വിഷയങ്ങളില്‍ ഞാന്‍ വികിപ്പെഡിയ ആശ്രയിക്കാറോ നിര്‍ദേശിക്കറോ ഇല്ല.


March 10, 2011 6:13 PM>>>>>>

ഇനി ട്രപ്പീസ് കാണുക
2)
Subair said...

വികിപീഡിയ എങ്കിലും വായിച്ചു നോക്കിയിരുന്നുവെങ്കില്‍ ഈ അസംബന്ധങ്ങള്‍ ഇവിടെ എഴുതി വിടില്ലായിരുന്നു.

സുശീല്‍, ശാസ്ത്രത്തോട് അല്പം എങ്കിലും പ്രതിബദ്ധത ഉണ്ടെങ്കില്‍, ആധുനിക പരിണാമ വാദികള്‍ തെന്നെ തട്ടിപ്പ്‌ എന്ന് വിളിച്ച, ശാസ്ത്ര വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഉള്‍കൊള്ളുന്ന ഈ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യുകയോ തിരുത്തുകയോ ചെയ്യുകയാ.
http://en.wikipedia.org/wiki/Recapitulation_theory



March 7, 2011 9:13 AM>>>>>

ഇവിടെ സുബൈര്‍ വിക്കി നിര്‍ദ്ദേശിക്കുകയാണ്

മുഹമ്മദ് ഖാന്‍(യുക്തി) said...

“ചെകിള“ കാര്യത്തില്‍ സുബൈറീന്റെ
വിടവന്വേഷണം ശ്രദ്ധിക്കുക...
1)സുബൈര്‍ സെഡ്..

മനുഷ്യ ഭ്രൂണത്തിന് ചെകിള ഉണ്ട് എന്നൊന്നും ഈ പുസ്തകത്തില്‍ പറയുന്നില്ല, മനുഷ്യഭ്രൂണത്തിലുള്ള, പിന്നീട് തലയിലും കഴുത്തിലും ഉള്ള പല ഭാഗങ്ങളുമായി മാറുന്ന വെട്ടുകള്‍ (pouches) പോലയുള്ള ഭാഗം, മത്സ്യങ്ങളില്‍ ചെകിളകളായിട്ടാണ് രൂപം കൊള്ളുന്നത്‌ എന്നാണ്പറയുന്നത്.

അതിന് ,ആ പുസ്തകം ഉദ്ദരിച്ച് സുശീല്‍ കുമാറിന്റെ മറുപടി....
and gill slits because descendants still carry the genes and developmental programs of ancestors." (page 84)

2)സുബൈര്‍...

സുശീല്‍, പറഞ്ഞ കാര്യങ്ങള്‍ തെന്നെ വീണ്ടും ആവര്‍ത്തിക്കുകയാണ്. മനുഷ്യ ഭ്രൂണത്തി ചെകിള സഞ്ചി എന്ന് വിളിക്കപ്പെടുന്ന ഭാഗങ്ങള്‍ പൂര്‍ണമായും ,മനുഷ്യ ശരീരത്തിലെ വിത്യസ്ത ഭാഗങ്ങളായാണ് പിന്നീട് രൂപം പ്രാപിക്കുന്നത്. ഇത് ചെകിലകള്‍ അല്ല. ഇതാങ്ങനെയാണ് പരിണാമത്തിനു തെളിവാകുകയെന്നു എനിക്ക് മനസ്സിലാകുന്നില്ല.

സുശീല്‍ കുമാര്‍...
>>>> മൽസ്യത്തിൽ ചെകിളകൾ ഉണ്ടാക്കുന്ന ജീനുകളും, വാലുള്ള ജീവികളിൽ വാലുണ്ടാക്കുന്ന ജീനുകളും മനുഷ്യൻ പേറുന്നുണ്ട്. അവ അടുത്ത തലമുറയിലേക്ക് പകരുന്നുമുണ്ട്. ഇതിന്‌ ജനിതക ശാസ്ത്രത്തിന്റെ സമ്പൂർണമായ തെളിവുകളുണ്ട്. ഇത് സിശീൽ തോന്നിപ്പറയുകയൊന്നുമല്ല.

മനുഷ്യനിൽ ചെകിളകൾ രൂപപ്പെടുത്തുന്ന ജീനുകളും, മൽസ്യങ്ങളിൽ ചെകിളകൾ രൂപപ്പെടുത്തുന്ന ജീനുകളും ഒന്നുതന്നെയാണ്‌. എലികളിൽ വാലുണ്ടാക്കുന്ന അതേ ജീനുകൾ തന്നെയാണ്‌ ഭ്രൂണാവസ്ഥയിൽ മനുഷ്യനിലും വാലുണ്ടാക്കുന്നത്.
തുടരും..

മുഹമ്മദ് ഖാന്‍(യുക്തി) said...

വീണ്ടും സുബൈര്‍....
gill slits ന് കാരണമാകുന്ന ജീനുകള്‍ മനുഷ്യനിലും മത്സ്യതിലും ഒരേ പോലെയുല്ലവയായിരിക്കാം, എന്നാല്‍ മനുഷ്യനില്‍ ഈ ഭാഗം പൂര്‍ണമായും വിത്സ്യതമായ, ചെവിയുടെ ആസ്തി പോലെയുള്ള ഭാഗങ്ങളായിട്ടാണ് രൂപം പ്രാപിക്കുന്നത്.>>>>>>>

സുശീല്‍....
അല്ലാതെ അവ ചെകിളയായിത്തന്നെ മനുഷ്യനിലും നിലനില്ക്കുന്നു എന്ന് ആരും പറഞ്ഞില്ലല്ലോ? ആ ഭാഗം തന്നെയാണ്‌ കഴുത്തിലെയും തലയിലെയും ശ്വാസകോശത്തിലെയുമെല്ലാം ചില ഭാഗങ്ങളായി പരിണമിക്കുന്നത്.>>>>>>

സുബൈര്‍....
അവ ചെകിളളെ ആകുന്നില്ല, നിലന്ല്‍ക്കുന്ന കാര്യം പിന്നീട് വരുന്നതല്ലേ.

ജാക് റാബിറ്റ്....

Subair,
Hope you know everyone of us starts our journey from one cell which is formed by the fusion of sperm and egg. How come different cells/tissues/organs form from that single cell ? Why doesn't every cell in human body looks and functions alike ? Where and when does that differentiation takes place ?

/JR

ഇത്രയ്ക്കും “ഗതികേടൂകള്‍”ഒരാളില്‍ പരിണമിക്കുമോ.

Subair said...
This comment has been removed by the author.
Subair said...

മൂന്നു മാസം മുമ്പ് വരെ പരിണാമം അറിയില്ല എന്നു കുമ്പസരിച്ച തങ്കളുടെ ഇവ്വിഷയത്തിലുള്ള സര്‍റ്റിഫിക്കറ്റ് എനിക്കു വേണ്ട.


എന്‍റെ സര്‍ട്ടിഫികറ്റ്‌ വേണ്ടങ്കില്‍ വേണ്ട....പക്ഷെ ലോകത്ത് കാളിദാസനും യുക്തിക്കും മാത്രമേ പരിണാമവും പ്രകൃതി നിര്‍ദ്ധാരണവും അറിയുള്ളൂ എന്ന് വിശ്വസിക്കാന്‍ ബുദ്ധുമിട്ടുണ്ട്.

ഈ മണ്ടത്തരം പറഞ്ഞത് പോരാ അതില്‍ തെന്നെ കടിച്ചു തൂങ്ങി നില്‍ക്കുകയും ചെയ്യുന്ന യുക്തിക്ക് വേണ്ടി കളയാന്‍ എനിക്ക് സയമില്ല. യുക്തിക്ക് അല്ലാ വിധ നന്മകളും നേരുന്നു.

അതോടൊപ്പം യുക്തിക്ക് വേണ്ടി, അന്റെ പരിണാമവാദി സുഹൃത്തുക്കളോട് ഞാന്‍ എന്‍റെ ചോദ്യം ആവര്‍ത്തിക്കുന്നു.

ബ്രൈറ്റ്‌, സുശീല്‍, ജാക്ക്, കെപി.. തുടങ്ങിയ എന്‍റെ പ്രിയ യുക്തിവാദി പരിണാമവാദി സുഹൃത്തുക്കളെ, ദയവു ഒരു ഉപകാരം ചെയ്യുക, യുക്തീ എന്നാ സുഹൃത്ത്‌ താഴെകൊടുത്ത വാചകം ശെരിയാണ് എന്നും, ഞാന്‍ അതില്‍ മനപ്പൂര്‍വ്വം തെറ്റ് ആരോപിക്കയാണ് എന്ന് പറഞ്ഞു നടക്കുന്നു. പല പ്രാവശ്യം പറഞ്ഞിട്ടും അതിലെ തെറ്റ് എന്താണ് എന്ന് മനസ്സിലാക്കാനുള്ള ഗ്രാഹ്യ ശേഷി അദ്ദേഹം പ്രകടിപ്പിക്കുന്നില്ല എന്ന് മാത്രമല്ല ഞാന്‍ കള്ളം പറയുന്നതായിട്ടും അദ്ദേഹം ആരോപിച്ചു.

അത് കൊണ്ട് ദയവു ചെയ്തു അത് തെറ്റാണ്, മണ്ടത്തരം ആണ് എന്ന് യുക്തിക്ക് ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കുമോ? നിങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം അന്ഗീകരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. നിങ്ങളുടെ മൌനം എന്‍റെ നിലപാടിനുള്ള സമ്മദമായി ഞാന്‍ കാണും. മറുപടി പ്രതീക്ഷിക്കുന്നു.

ഇനി അതല്ല, ഞാന്‍ പറയുന്നതാണ് തെറ്റ് എങ്കില്‍, അതും വ്യക്തമാക്കിയാല്‍ നന്നായിരിന്നു.

വളരെ ചെറിയ ഒരു ഖണ്ടികയാണ് നിങ്ങള്ക്ക് എളുപ്പം മറുപടി പറയാന്‍ കഴിയന്നതാണ്

""ആദിമ ജീവന്‍ ഉണ്ടായത് പ്രകൃതി നിര്‍ദ്ധാരണം വഴിയാണ് എന്ന് ഡാര്‍വിന്‍ സൂചിപ്പിച്ചു. എന്നാല്‍ ഇത് ശരിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല , ഡാര്‍വിന്‍ പോലും അങ്ങിനെ വിശ്വസിച്ചിരുന്നില്ല

Subair said...
This comment has been removed by the author.
Subair said...
This comment has been removed by the author.
Subair said...

യുക്തിയുടെ മൊഴിമുത്തുകള്‍ - അഥവാ യുക്തിവാദികളുടെ സംവാദസംസ്കാരം (തുടര്‍ച്ച)
================================
സുബൈറെ,

തൊലിയന്‍ ശരിക്കിട്ട് തൊലിക്കുകയാണല്ലോ?
കാണ്ടാമ്രഗത്തിന്റെ തൊലി Zoo വില്‍ വാടകയ്ക്കു കിട്ടുമോ.
...

സുബൈര്‍ സെഡ്...

ഈ ചര്‍ച്ച വീക്ഷിക്കുന്ന "യുക്തിയുള്ള" ആര്‍ക്കും ബോധ്യമാകും ആരാണ് ഇവടെ ശാട്ശ്രം പറയാന്‍ താല്പര്യം കാണിക്കുന്നത് എന്ന് ആരാണ് നാലാം തരാം പരിഹാസം ചൊരിഞ്ഞു ചര്‍ച്ച വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നത് എന്നും>>>>>>>>>>

1)പരിഹാസമെന്ന തലക്കെട്ടില്ലാതെ പരിഹാസം എന്ന് സുബൈര്‍ മനസ്സിലാക്കിയിരിക്കുന്നു,ഇനി നാലാം തരമെന്ന ആക്ഷേപത്തിനു പുതുമയില്ല,ആറാം ക്ലാസെന്നാണ് സാധാരണ നലകപ്പെടാറുള്ള സര്‍ട്ടിപിക്കറ്റ്,സാരമില്ല സ്ഥാനകയറ്റത്തിനായി ശ്രമിക്കുന്നതായിരിക്കും.

2)പിന്നെ ശാസ്ത്രത്തോടൂള്ള അഗാധ പ്രേമം,അതു ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ, ശാസ്ത്രപ്രേമം മൂത്തതുകൊണ്ടാണ് ‘വിടവുകള്‍ ‘അന്വേഷിക്കുന്നത്
..
മതം തല്‍കാലം ഞാന്‍ മാറ്റി വേക്കുന്നു, എനിക്ക് ആ വിഷയത്തില്‍ അഭിപ്രായം ഇല്ലാഞ്ഞിട്ടല്ല, ശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്ത് സമകാലിക വിഷയങ്ങള്‍ക്ക് സ്ഥാന മില്ല എന്നതുകൊണ്ട്..>>>>>>>>


ആവക കാര്യങ്ങളെക്കെ എന്നേ സമര്‍ഥിച്ചു മാറ്റിവച്ചതാ..
കഴിഞ്ഞ മൂന്നുമാസമായി ഇതുകൂടൊന്നു ‘സര്‍ഥിച്ചു’ കളയാനുള്ള ശ്രമത്തിലാണ്.

പിന്നെ ഈ നാലാം ക്ലാസുകാരനൊരു സംസയം
സമകാലീകം= ?????
സുശീല ഒറ്റവാക്കില്‍ മറുപടി.

..

Subair said...

യുക്തിയുടെ മൊഴിമുത്തുകള്‍ - അഥവാ യുക്തിവാദികളുടെ സംവാദസംസ്കാരം (തുടര്‍ച്ച)
================================
സുബൈറെ,

തൊലിയന്‍ ശരിക്കിട്ട് തൊലിക്കുകയാണല്ലോ?
കാണ്ടാമ്രഗത്തിന്റെ തൊലി Zoo വില്‍ വാടകയ്ക്കു കിട്ടുമോ.
...

സുബൈര്‍ സെഡ്...

ഈ ചര്‍ച്ച വീക്ഷിക്കുന്ന "യുക്തിയുള്ള" ആര്‍ക്കും ബോധ്യമാകും ആരാണ് ഇവടെ ശാട്ശ്രം പറയാന്‍ താല്പര്യം കാണിക്കുന്നത് എന്ന് ആരാണ് നാലാം തരാം പരിഹാസം ചൊരിഞ്ഞു ചര്‍ച്ച വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നത് എന്നും>>>>>>>>>>

1)പരിഹാസമെന്ന തലക്കെട്ടില്ലാതെ പരിഹാസം എന്ന് സുബൈര്‍ മനസ്സിലാക്കിയിരിക്കുന്നു,ഇനി നാലാം തരമെന്ന ആക്ഷേപത്തിനു പുതുമയില്ല,ആറാം ക്ലാസെന്നാണ് സാധാരണ നലകപ്പെടാറുള്ള സര്‍ട്ടിപിക്കറ്റ്,സാരമില്ല സ്ഥാനകയറ്റത്തിനായി ശ്രമിക്കുന്നതായിരിക്കും.

2)പിന്നെ ശാസ്ത്രത്തോടൂള്ള അഗാധ പ്രേമം,അതു ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ, ശാസ്ത്രപ്രേമം മൂത്തതുകൊണ്ടാണ് ‘വിടവുകള്‍ ‘അന്വേഷിക്കുന്നത്
..
മതം തല്‍കാലം ഞാന്‍ മാറ്റി വേക്കുന്നു, എനിക്ക് ആ വിഷയത്തില്‍ അഭിപ്രായം ഇല്ലാഞ്ഞിട്ടല്ല, ശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്ത് സമകാലിക വിഷയങ്ങള്‍ക്ക് സ്ഥാന മില്ല എന്നതുകൊണ്ട്..>>>>>>>>


ആവക കാര്യങ്ങളെക്കെ എന്നേ സമര്‍ഥിച്ചു മാറ്റിവച്ചതാ..
കഴിഞ്ഞ മൂന്നുമാസമായി ഇതുകൂടൊന്നു ‘സര്‍ഥിച്ചു’ കളയാനുള്ള ശ്രമത്തിലാണ്.

പിന്നെ ഈ നാലാം ക്ലാസുകാരനൊരു സംസയം
സമകാലീകം= ?????
സുശീല ഒറ്റവാക്കില്‍ മറുപടി.

..

Subair said...

ഒന്ന് രണ്ടു കാര്യങ്ങളും കൂടി വ്യക്തമാക്കാന്‍ ആഗ്രഹ്ഹുക്കുന്നു.

ഇനി വികി പീടിയ ഉദ്ധെരിച്ചത്, മനുഷ്യ ഭ്രൂണത്തില്‍ ചെകിളകള്‍ ഇല്ല എന്നത് ഇന്ന് തര്‍ക്കമറ്റ കാര്യമാണ് - അതൊരു വിവാദവിഷയമേയല്ല. അതുകൊണ്ടാണ് വികിപീഡിയ യായാലും മതി എന്ന് ഒഅറഞ്ഞത്‌.

gill slits ചെകിളകള്‍ ആണ് എന്ന് പത്തൊമ്പതാം നൂറ്റാണ്ടില്‍ വിശ്വസിച്ചിരുന്നു, ഇന്ന് ശാസ്ത്ര ലോകംഅങ്ങിനെ കരുതുന്നില്ല. മനുഷ്യഭ്രൂണത്തിലും മത്സ്യഭ്രൂണതിലും gill slits (കൂടുതല്‍ കൃത്യമായി ഇവയെ Pharyngeal arch എന്ന് പറയുന്ന) ധര്‍മം പൂര്‍ണമായും വിത്യസ്ത്വും ആണ്. ഇതാണ് ഞാന്‍ പറഞ്ഞത്, ഇതിനെ ആരും ഖണ്ടിച്ചത് ഞാന്‍ കണ്ടില്ല.

Subair said...

ഡാര്‍വിന്‍ പറഞ്ഞതൊക്കെ അപ്പാടെ വിശ്വസിക്കാന്‍ ഡര്‍വിന്‍ എന്റെ പ്രവാചകനല്ല സുബൈറേ. സ്വര്‍ഗത്തില്‍ താങ്കളെ കാത്ത് ഹൂറികളും മദ്യപ്പുഴയും നിത്യബാലന്‍മാരുമുണ്ടെന്ന മൊഹമ്മദിന്റെ speculation താങ്കള്‍ വിശ്വസിക്കുമ്പോലെ, ഡാര്‍വിന്‍ നടത്തിയ ഒരു speculation തൊള്ള തൊടാതെ വിഴുങ്ങേണ്ട അടിമത്തമെനിക്കില്ല. അതുകൊണ്ട് ഞാന്‍ അത് വിശ്വസിക്കുന്നില്ല. ഡാര്‍വിനങ്ങനെ അഭിപ്രയപെട്ടിട്ടുണ്ട് എന്നു പറയാന്‍ അത് വിശ്വസിക്കേണ്ട അവശ്യവുമില്ല.

ഹൂറികളൊക്കെ അറബികള്‍ക്ക് മൊഹമ്മദ് നല്‍കിയ പ്രലോഭനമായിരുന്നു എന്നാണ്, അപ്പോകലിപ്തോ ഇപ്പോള്‍ പറയുന്നത്. ഈ ഹൂറികളും നിത്യബാലന്‍മാരും മദ്യപ്പുഴയുമൊക്കെ ശരിക്കുമുള്ളതാണോ സുബൈറേ?

താങ്കളൊക്കെ ഉണ്ടായി വന്നു എന്ന് കുര്‍ആനിലൂടെ മൊഹമ്മദ് പറയുന്ന ആ മ്ളേച്ഛ ദ്രാവകം, primordial soup തന്നെയാണോ സുബൈറേ?

കുര്‍ആന്‍ പരിണാമത്തെ അനുകൂലിക്കുന്നു എന്ന് കല്‍ക്കി പറഞ്ഞത് ശരിയാണോ സുബൈറേ?

കല്‍ക്കിയേപ്പോലുള്ള പരിണാമ അനുകൂല മുസ്ലിങ്ങളെ എതിര്‍ക്കാന്‍ തങ്കളുടേയും ഹുസൈന്റെയും മുട്ടു വിറക്കുന്നുണ്ടോ സുബൈറേ?
==================


:-)

പണ്ട്, ഈ ബ്ലോഗിലെ മറ്റൊരു പോസ്റ്റില്‍ കാളിദാസനുമായി ഞാന്‍ കുറച്ചു നേരം തര്‍ക്കിച്ചപ്പ്പോള്‍, യുക്തിവാദികള്‍(അരുണ്‍ ആണെന്ന് തോന്നുന്നു) ഓടിവന്നു എന്നെ സംവാദ സംസ്കാരത്തെ ക്കുറിച്ച് ഓര്‍മിപ്പിച്ചു.

എന്നാല്‍ കാളിടാസനോട് സംവാദത്തിന്റെ രീതിശാസ്ത്രത്തെ ക്കുറിച്ച് ഓര്‍മിപ്പിക്കാന്‍ മാത്രം നട്ടെല്ലുള്ള ഒരു യുക്തിവാദിയും ഈ ബൂലോഗത്ത്‌ ഇല്ല എന്നാണ് എന്‍റെ അനുഭവം.

കാളിടാസ്നോട് അസൂയ തോന്നുന്നു - എങ്ങിനെയാണ് കാളിദാസാ, ഒരു വിശ്വാസിയായിരുന്നിട്ടും, ദൈവം സൃഷ്‌ടി നടത്തി എന്ന് യേശു പറഞ്ഞത് പ്രതീകാത്മകമായിട്ടാണ് എന്ന് പറഞ്ഞിട്ടും, പുതിയ നിയമത്തിലെ വംശാവലിയില്‍ ചരിത്രമുണ്ട് എന്ന് പറഞ്ഞിട്ടും, ഡാര്‍വിന്‍ പ്രകൃതി നിര്‍ദ്ധാരണം വഴിയാണ് ജീവന്‍ ഉണ്ടായത് എന്ന് പറഞ്ഞു എന്നാ വിപ്ലവകരമായ കണ്ടു പിടിത്തം നടത്തിയിട്ടു പൊലും - യുക്തിവാദികള്‍ക്ക് താങ്കളളോട് ഇത്ര ആരാധന ?. യുക്തിയൊക്കെ താങ്കളെ വിശ്വസിച്ചു ഡാര്‍വിനെ പൊലും തള്ളിപ്പറയാന്‍ തയ്യാറാണ്.

മുസ്ലിം വിരുദ്ധ ക്രിസ്ത്യന്‍ മിഷനറി സൈറ്റുകളില്‍ നിന്നും കണ്ണും പൂട്ടി കോപ്പി അടിച്ചു ബ്ലോഗില്‍ പകര്തുന്നതാണോ കേരള യുക്തിവാദികളുടെ ബഹുമതി കിട്ടാനുള്ള യോഗ്യത??

Subair said...
This comment has been removed by the author.
Subair said...

ഞമ്മള്‍ പറയുന്നതിനെ അനുകൂലിക്കുന്നതായാല്‍ ഞമ്മള്‍ വികിപ്പീഡിയ ആശ്രയിക്കും. ഞമ്മളുടെ അഭിപ്രായത്തിനു വിരുദ്ധമാണെങ്കില്‍ അതിനെ പുലഭ്യം പറയും. അത് ആശ്രയിക്കുന്നവരെ അധിക്ഷേപിക്കും. അതാര്‍ക്കും നിര്‍ദ്ദേശിക്കുകയുമില്ല. ഇതിരട്ടത്താപ്പാണോ എന്നൊക്കെ ചോദിച്ചാല്‍ അറിവില്ലാത്താവന്‍ വിവരദോഷി എന്നൊക്കെ പട്ടം ചാര്‍ത്തും. ഇതാണ്‌ ഇസ്ലാമിക നിദാനശാസ്ത്രം എന്നും മനസിലാക്കിക്കോളൂ.
=======================


കാളിദാസന്റെ ഒരു വരിയും വ്യക്തമാക്കുന്നുണ്ട്, കാളിദാസന്റെ ഉള്ളില്‍ നുരച്ചു പോന്തുന്നത്‌ പരിണാമം പ്രേമം അല്ല,പറ മിത വിദ്വേഷമാണ് എന്ന്.

യുക്തിവാദികള്‍ക്കും അത് അറിയാം, അതുകൊണ്ടാണല്ലോ, കാളിദാസ എന്ത് വിഡ്ഢിത്തം പറഞ്ഞാലും താങ്ങി ക്കൊണ്ട് നടക്കുന്നത്.

kaalidaasan said...

>>>>മുസ്ലിം വിരുദ്ധ ക്രിസ്ത്യന്‍ മിഷനറി സൈറ്റുകളില്‍ നിന്നും കണ്ണും പൂട്ടി കോപ്പി അടിച്ചു ബ്ലോഗില്‍ പകര്തുന്നതാണോ കേരള യുക്തിവാദികളുടെ ബഹുമതി കിട്ടാനുള്ള യോഗ്യത??<<<

താങ്കള്‍ യുക്തിവാദ വിരുദ്ധ സൈറ്റുകളില്‍ നിന്നോ, പരിണാമ വിരുദ്ധ സൈറ്റുകളില്‍ നിന്നോ, പരിണാമ ശാസ്ത്ര സൈറ്റുകളി നിന്നോ എവിടന്നു വേണമെങ്കിലും കോപ്പി അടിച്ചോ വായിച്ചു പഠിച്ചോ എങ്ങനെ വേണമെങ്കിലും പകര്‍ത്തിക്കോളൂ. ഞാന്‍ എഴുതിയതില്‍ എന്താണു തെറ്റെന്നു പറയൂ. എന്തേ താങ്കള്‍ക്കതിനിത്ര മടി?

Subair said...

താങ്കള്‍ യുക്തിവാദ വിരുദ്ധ സൈറ്റുകളില്‍ നിന്നോ, പരിണാമ വിരുദ്ധ സൈറ്റുകളില്‍ നിന്നോ, പരിണാമ ശാസ്ത്ര സൈറ്റുകളി നിന്നോ എവിടന്നു വേണമെങ്കിലും കോപ്പി അടിച്ചോ വായിച്ചു പഠിച്ചോ എങ്ങനെ വേണമെങ്കിലും പകര്‍ത്തിക്കോളൂ. ഞാന്‍ എഴുതിയതില്‍ എന്താണു തെറ്റെന്നു പറയൂ. എന്തേ താങ്കള്‍ക്കതിനിത്ര മടി?
==============================


ഒരിക്കല്‍ അങ്ങിനെ മുമ്പിന്‍ നോക്കാതെ കോപ്പി അടിച്ചു യേശു ക്രിസ്തു ദൈവമാണ് എന്ന് ബൈബിളില്‍ പറഞ്ഞിട്ടുണ്ട് എന്നും, യേശു കുരിശില്‍ മരിച്ചിട്ടുണ്ട് എന്നുമൊക്കെ പറഞ്ഞതിന് മറുപടി പറഞ്ഞപ്പോഴാണാല്ലോ എന്‍റെ കമ്മന്റുകള്‍ അപ്രൂവ് ചെയ്യാതെ പീടികയും പൂട്ടി മുങ്ങി ക്കളഞ്ഞത് ???

Subair said...

താങ്കള്‍ യുക്തിവാദ വിരുദ്ധ സൈറ്റുകളില്‍ നിന്നോ, പരിണാമ വിരുദ്ധ സൈറ്റുകളില്‍ നിന്നോ, പരിണാമ ശാസ്ത്ര സൈറ്റുകളി നിന്നോ എവിടന്നു വേണമെങ്കിലും കോപ്പി അടിച്ചോ വായിച്ചു പഠിച്ചോ എങ്ങനെ വേണമെങ്കിലും പകര്‍ത്തിക്കോളൂ. ഞാന്‍ എഴുതിയതില്‍ എന്താണു തെറ്റെന്നു പറയൂ. എന്തേ താങ്കള്‍ക്കതിനിത്ര മടി
========================


ഓ ഇനി പരിണാമത്തെക്കുറിച്ചും കാളിദാസന്‍ എഴുതിയതിലെ തെറ്റു പറഞ്ഞു തരണം എന്നാണോ?

കാളിദാസന്‍ ഒരു കാര്യം ചെയ്യൂ..ആദ്യം ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും ജീവ ശാസ്ത്ര പുസ്തകങ്ങളില്‍ ജീവോത്പതിയെയും പരിണാമശാസ്ത്രത്തെയും പറ്റി പറയുന്ന ഭാഗങ്ങള്‍ വായിച്ചിട്ട് വാ....അല്ലാതെ പരിണാമം ഒന്നും കമ്മന്ടു ബോക്സില്‍ പഠിപ്പിക്കാന്‍ പറ്റുന്നതല്ല..

പിന്നെ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണോ എന്നറിയാന്‍:

അത് തെറ്റാണു എന്ന് ജാക്ക് (അതോ കെപിയോ) മുമ്പേ വ്യക്തമാക്കിയതാണ്: മറ്റു പരിണാമവിദഗ്ദരോട് ഞാന്‍ കാളിദാസന് വേണ്ടി അത് പറയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് - അവര്‍ മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു. എന്നെക്കാള്‍ കാളിദാസന്‍ വിശ്വസിക്കുക അവരെയാണെല്ലോ.

kaalidaasan said...

>>>>>ഒരിക്കല്‍ അങ്ങിനെ മുമ്പിന്‍ നോക്കാതെ കോപ്പി അടിച്ചു യേശു ക്രിസ്തു ദൈവമാണ് എന്ന് ബൈബിളില്‍ പറഞ്ഞിട്ടുണ്ട് എന്നും, യേശു കുരിശില്‍ മരിച്ചിട്ടുണ്ട് എന്നുമൊക്കെ പറഞ്ഞതിന് മറുപടി പറഞ്ഞപ്പോഴാണാല്ലോ എന്‍റെ കമ്മന്റുകള്‍ അപ്രൂവ് ചെയ്യാതെ പീടികയും പൂട്ടി മുങ്ങി ക്കളഞ്ഞത് ???<<<<<

യേശു ദൈവമാണെന്നും കുരിശില്‍ മരിച്ചു എന്നും ബൈബിളില്‍ പറഞ്ഞിട്ടുണ്ട് എന്ന് സുബൈറിനൊഴികെ മറ്റെല്ലാവര്‍ക്കും  അറിയാം. മുന്നില്‍ നോക്കി കോപ്പിയടിച്ചാലും പിന്നില്‍ നോക്കി കോപ്പിയടിച്ചാലും ഇതൊന്നുമവിടെ നിന്നും മാഞ്ഞു പോകില്ല. വായിക്കുന്നത് ബൈബിളാണെങ്കില്‍ ഇവയൊക്കെ അവിടെ കാണും. കുര്‍ആന്‍ നോക്കി ബിബിളിനേപ്പറ്റി അഭിപ്രായമെഴുതിയാല്‍ ഇതൊന്നും കാണില്ല.

യേശു ദൈവമാണെന്നും അദ്ദേഹം കുരിശില്‍ മരിച്ചുട്ടുണ്ടെന്നും ബൈബിളില്‍ പറഞ്ഞിട്ടുണ്ട് എന്നതിനു എനിക്ക് താങ്കളുടെ ഒരു മറുപടിയും ആവശ്യമില്ല. അതിനു മറുപടി കിട്ടാനായി ഞാന്‍ ഒരു ചോദ്യവും താങ്കളോട് ചോദിച്ചിട്ടില്ല. ഇത് രണ്ടും ബൈബിളില്‍ ഉണ്ടെന്ന് ഇപ്പോഴും ഞാന്‍ പറയുന്നു അതിനു താങ്കളുടേയോ മറ്റാരുടെയുമോ മറുപടിയും എനിക്കാവശ്യമില്ല.

ഇതേ പോലെ കുര്‍ആനിലുള്ള സംഗതികളേക്കുറിച്ചായിരുന്നു ഞാന്‍ എഴുതിയത്. മുസ്ലിം സ്വര്‍ഗ്ഗത്തില്‍ മുസ്ലിം ദൈവമായ അള്ളാ സുബൈറിനേപ്പോലുള്ളവര്‍ക്ക് നല്‍കാന്‍ കരുതി വച്ചിരിക്കുന്ന ഹൂറിമാരേയും നിത്യബാലന്‍മാരെയും മദ്യപ്പുഴകളെയുമൊക്കെ കുറിച്ച്. അത് കേട്ടപ്പോള്‍ സുബൈറിന്റെ നിയന്ത്രണവും  പോയി. യേശു ദൈവമാണോ അദ്ദേഹം കുരിശില്‍ മരിച്ചിട്ടുണ്ടോ എന്ന് ബൈബിളിലെഴുതിയിരിക്കുന്നതും ഇവയുമായി യാതൊരു ബന്ധവുമില്ല.

അതുകൊണ്ട് ആ കമന്റുകള്‍ അപ്രൂവ് ചെയ്തില്ല. ഇപ്പോള്‍ ഞാനെഴുതിയതിന്‌ ഈ പോസ്റ്റിലെ വിഷയുമായി ബന്ധമില്ല. അതുകൊണ്ട് സുശീല്‍ ഈ കമന്റ് ഡെലീറ്റ് ചെയ്താലും എനിക്ക് യാതൊരു പരാതിയുമില്ല. മറ്റൊരു ബ്ളോഗില്‍ ഇതും പറഞ്ഞ് ഞാന്‍ കരഞ്ഞു നടക്കുകയുമില്ല.

kaalidaasan said...

>>>>>ഓ ഇനി പരിണാമത്തെക്കുറിച്ചും കാളിദാസന്‍ എഴുതിയതിലെ തെറ്റു പറഞ്ഞു തരണം എന്നാണോ?<<<<<


തെറ്റുണ്ടെങ്കില്‍ പറയണമെങ്കില്‍  അതേക്കുറിച്ച് വിവരം വേണം. വിവരമുള്ളവര്‍ തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കും. അല്ലാതെ തെറ്റുണ്ടോ തെറ്റുണ്ടോ എന്ന് മറ്റുള്ളവരോട് ചോദിച്ച് അലയാറില്ല.

ഹുസൈനും താങ്കള്‍ക്കുമുള്ള മുറി വിവരം വച്ച് എനിക്കൊന്നും പറഞ്ഞു തരണ്ട. ഞാന്‍ എഴുതിയതില്‍ തെറ്റുണ്ടെങ്കില്‍ അത് മറ്റുള്ളവരെ ബൊധ്യപ്പെടുത്താനാണു പറഞ്ഞത്. കുറഞ്ഞ പക്ഷം cheer girls  നെ എങ്കിലും. അവര്‍ താങ്കളെഴുതുന്ന ഏതു പൊട്ടത്തരവും വിശ്വസിക്കാന്‍ കാത്തിരിക്കുന്നുണ്ട്.

kaalidaasan said...

>>>>> കാളിദാസന്റെ ഒരു വരിയും വ്യക്തമാക്കുന്നുണ്ട്, കാളിദാസന്റെ ഉള്ളില്‍ നുരച്ചു പോന്തുന്നത്‌ പരിണാമം പ്രേമം അല്ല,പറ മിത വിദ്വേഷമാണ് എന്ന്.? <<<<<


പറ മത വിദ്വേഷമെങ്കില്‍ പറ മതവിദ്വേഷം. സുബൈര്‍ എങ്ങനെ വായിച്ചെടുത്താലും എനിക്കു യാതൊരു പരാതിയുമില്ല.

kaalidaasan said...

>>>>> കാളിദാസന്‍ ഒരു കാര്യം ചെയ്യൂ..ആദ്യം ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും ജീവ ശാസ്ത്ര പുസ്തകങ്ങളില്‍ ജീവോത്പതിയെയും പരിണാമശാസ്ത്രത്തെയും പറ്റി പറയുന്ന ഭാഗങ്ങള്‍ വായിച്ചിട്ട് വാ....അല്ലാതെ പരിണാമം ഒന്നും കമ്മന്ടു ബോക്സില്‍ പഠിപ്പിക്കാന്‍ പറ്റുന്നതല്ല.. <<<<<


എന്നെ ബ്ളോക്ക് ചെയ്യണമെന്ന ഒരു ഹര്‍ജി താങ്കള്‍ ഹുസൈന്റെ കോടതിയില്‍ സമര്‍പ്പിച്ചതെന്നാണെന്ന് തങ്കള്‍ക്കോര്‍മ്മയുണ്ടോ. മാസങ്ങള്‍ക്ക് മുമ്പാണത്. ഹുസൈന്‍ ആ ഹര്‍ജി എടുത്ത് ചവറ്റുകുട്ടയിലെറിഞ്ഞു.

അന്നു മുതല്‍ ഇന്നു വരെ ഞാന്‍ ഹുസൈന്റെ കമന്റ് ബോക്സില്‍ എഴുതിയതിനെല്ലാം തന്നെ ഹുസൈന്‍ മറുപടി തന്നിട്ടുണ്ട്. 25 വര്‍ഷം ഗവേഷണ്മ നടത്തിയ ഹുസൈനു മറുപടി തരാന്‍ ബുദ്ധിമുട്ടില്ല. അതുകൊണ്ട് ഇപ്പോഴും വിദ്യാര്‍ത്ഥി മാത്രമായ താങ്കളുടെ ഒരു മറുപടിയും എനിക്കു വേണ്ട. താങ്കളെന്നെ ഒന്നും പഠിപ്പിക്കുകയും വേണ്ട.

ഹുസൈനിതുപോലെ താങ്കളെ നാണം കെടുത്തിയിട്ടും നാണം തോന്നുന്നില്ലേ. അതോ ഇനി നാണം എന്ന ഒരു സംഗതി താങ്കള്‍ക്കില്ലേ? താങ്കളോടൊപ്പം നാണം കെടുത്തപ്പെട്ട അപ്പോ സുശീലിന്റെ തന്നെ മറ്റൊരു പോസ്റ്റില്‍ എന്റെ പിന്നാലെ ഇപ്പോഴും അലയുന്നുണ്ട്.

മലയാളത്തില്‍ ഒരു പഴം ചൊല്ലുണ്ട്. അങ്ങാടിയില്‍ തോറ്റതിന്‌ അമ്മയുടെ നെഞ്ചത്ത് എന്ന്. നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അത് ശരിക്കും ചേരും.

Subair said...

യേശു ദൈവമാണെന്നും അദ്ദേഹം കുരിശില്‍ മരിച്ചുട്ടുണ്ടെന്നും ബൈബിളില്‍ പറഞ്ഞിട്ടുണ്ട് എന്നതിനു എനിക്ക് താങ്കളുടെ ഒരു മറുപടിയും ആവശ്യമില്ല. അതിനു മറുപടി കിട്ടാനായി ഞാന്‍ ഒരു ചോദ്യവും താങ്കളോട് ചോദിച്ചിട്ടില്ല
=================


ഓ അത് ശരി...
മറുപടി കിട്ടാനായിരുന്നില്ല അല്ലെ എന്നോടുള്ള ചര്‍ച്ചക്കിടയില്‍ താഴെ പ്പറയുന്ന കാര്യങ്ങള്‍ കാളിദാസന്‍ പറഞ്ഞത് ?????

ഇതിന്റെ കൂടെ അദ്ദേഹത്തിന്റെ വേറൊരു പുസ്തകമായ The New Testament: A Historical Introduction to the Early Christian Writings ഉം കൂടെ വായിക്കുക. മുസ്ലിങ്ങളുടെ അടിസ്ഥാന വിശ്വസമായ യേശു മരിച്ചിട്ടില്ല എന്ന അസംബന്ധവിശ്വാസം തെറ്റാണെന്ന് അദ്ദേഹം സമര്‍ദ്ധിക്കുന്നുണ്ട്. അ പുസ്തകത്തില്‍ നിന്നും ചില വാചകങ്ങള്‍.

In any event, Tacitus's report confirms what we know from other sources, that Jesus was executed by order of the Roman governor of Judea, Pontius Pilate.

What I think we can say with some confidence is that Jesus actually did die, he probably was buried, and that some of his disciples (all of them? some of them?) claimed to have seen him alive afterward. Among those who made this claim, interestingly enough, was Jesus’ own brother James, who came to believe in Jesus and soon thereafter became one of the principle leaders of the early Christian church.

യേശു ദൈവമാണെന്ന് അവകാശപ്പെട്ടോ എന്ന് സുബൈര്‍ പല പ്രാവശ്യം ചോദിച്ചിരുനു. ഇതേക്കുറിച്ച് Bart Ehrman പറയുന്നത് എന്താണെന്ന് നോക്കാം.

The Gospel of John … goes a long way toward identifying Jesus himself as divine (see e.g., John 8:58; 10:30; 20:28).

Subair said...

തെറ്റുണ്ടെങ്കില്‍ പറയണമെങ്കില്‍ അതേക്കുറിച്ച് വിവരം വേണം. വിവരമുള്ളവര്‍ തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കും. അല്ലാതെ തെറ്റുണ്ടോ തെറ്റുണ്ടോ എന്ന് മറ്റുള്ളവരോട് ചോദിച്ച് അലയാറില്ല.

ഹുസൈനും താങ്കള്‍ക്കുമുള്ള മുറി വിവരം വച്ച് എനിക്കൊന്നും പറഞ്ഞു തരണ്ട. ഞാന്‍ എഴുതിയതില്‍ തെറ്റുണ്ടെങ്കില്‍ അത് മറ്റുള്ളവരെ ബൊധ്യപ്പെടുത്താനാണു പറഞ്ഞത്. കുറഞ്ഞ പക്ഷം cheer girls നെ എങ്കിലും. അവര്‍ താങ്കളെഴുതുന്ന ഏതു പൊട്ടത്തരവും വിശ്വസിക്കാന്‍ കാത്തിരിക്കുന്നുണ്ട്.
================


ചിയര്‍ ഗേള്‍സ്‌ എന്ന് ഉദ്ദേശിച്ചത് സുശീളിനെയും കൂട്ടരെയും ആണോ ?

ഞാന്‍ പറഞ്ഞു ജാക്ക് രാബിറ്റ്‌ ആദ്യമേ പറഞ്ഞു തനകള്‍ പറഞ്ഞത് തെറ്റാണ് എന്ന്.

മറ്റുള്ളവര്‍ക്ക് പറയാനുള്ള ധൈര്യം ഇല്ലാഞ്ഞിട്ടാണ മിണ്ടാതിരിക്കുന്നത്.

Subair said...

എന്നെ ബ്ളോക്ക് ചെയ്യണമെന്ന ഒരു ഹര്‍ജി താങ്കള്‍ ഹുസൈന്റെ കോടതിയില്‍ സമര്‍പ്പിച്ചതെന്നാണെന്ന് തങ്കള്‍ക്കോര്‍മ്മയുണ്ടോ. മാസങ്ങള്‍ക്ക് മുമ്പാണത്. ഹുസൈന്‍ ആ ഹര്‍ജി എടുത്ത് ചവറ്റുകുട്ടയിലെറിഞ്ഞു.
=============


ഇങ്ങനെ പോയാല്‍ മിക്കവാറും സുശീലിനു അത് ചെയ്യേണ്ടി വരും.

അന്നു മുതല്‍ ഇന്നു വരെ ഞാന്‍ ഹുസൈന്റെ കമന്റ് ബോക്സില്‍ എഴുതിയതിനെല്ലാം തന്നെ ഹുസൈന്‍ മറുപടി തന്നിട്ടുണ്ട്. 25 വര്‍ഷം ഗവേഷണ്മ നടത്തിയ ഹുസൈനു മറുപടി തരാന്‍ ബുദ്ധിമുട്ടില്ല.
=============


അത് ഹുസൈന്‍റെ മഹാമനസ്കത.
കാളിദാസന് ജീവോത്പതിയെ ക്കുറിച്ചും പരിനാമാത്തെക്കുരിച്ചും ഉള്ള അടിസ്ഥാന പാഠങ്ങള്‍ സ്പൂണില്‍ കൊരിത്തരം എനിക്ക് സമയമില്ല.

അതുകൊണ്ട് ഇപ്പോഴും വിദ്യാര്‍ത്ഥി മാത്രമായ താങ്കളുടെ ഒരു മറുപടിയും എനിക്കു വേണ്ട. താങ്കളെന്നെ ഒന്നും പഠിപ്പിക്കുകയും വേണ്ട.
============


കാളിദാസനെ ആരാ പഠിപ്പിച്ചത????
എന്റെ ചോദ്യം സുശീളിനോടും, ഇവിടെ തെന്നെയുല്‍ മറ്റു പരിണാമം വിടഗ്ദ്ധരോടും ആയിരുന്നു - കാളിടാസനോടല്ല.

ഹുസൈനിതുപോലെ താങ്കളെ നാണം കെടുത്തിയിട്ടും നാണം തോന്നുന്നില്ലേ. അതോ ഇനി നാണം എന്ന ഒരു സംഗതി താങ്കള്‍ക്കില്ലേ? താങ്കളോടൊപ്പം നാണം കെടുത്തപ്പെട്ട അപ്പോ സുശീലിന്റെ തന്നെ മറ്റൊരു പോസ്റ്റില്‍ എന്റെ പിന്നാലെ ഇപ്പോഴും അലയുന്നുണ്ട്.
=============


:-)

മലയാളത്തില്‍ ഒരു പഴം ചൊല്ലുണ്ട്. അങ്ങാടിയില്‍ തോറ്റതിന്‌ അമ്മയുടെ നെഞ്ചത്ത് എന്ന്. നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അത് ശരിക്കും ചേരും.
=============


ഇതില്‍ അമ്മ കാളിദാസന്‍ ആണെന്ന് മനസ്സിലായി അങ്ങാടിയെന്ന് ഉദ്ദേശിച്ചത് ആരെയാ?

kaalidaasan said...

>>>>ഇങ്ങനെ പോയാല്‍ മിക്കവാറും സുശീലിനു അത് ചെയ്യേണ്ടി വരും.<<<<

അത് സുശീലിന്റെ പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തില്‍ പെട്ടതാണ്. അദ്ദേഹം ഇഷ്ട്മുള്ളത് ചെയ്യട്ടേ. പക്ഷെ ഹുസൈന്‍ താങ്കളുടെ ആവശ്യം നിരസിച്ചു.

>>>>അത് ഹുസൈന്‍റെ മഹാമനസ്കത.
കാളിദാസന് ജീവോത്പതിയെ ക്കുറിച്ചും പരിനാമാത്തെക്കുരിച്ചും ഉള്ള അടിസ്ഥാന പാഠങ്ങള്‍ സ്പൂണില്‍ കൊരിത്തരം എനിക്ക് സമയമില്ല.<<<<


ഇനി ഇപ്പോള്‍ ഹുസൈന്റെ മഹാമനസ്കത എന്നൊക്കെ ആശ്വസിക്കാം. താങ്കള്‍ക്കില്ലാത്ത ആ സംഗതി ഹുസൈനുണ്ട്.

താങ്കളുടെ അടുത്തു നിന്നു ഒന്നും പഠിക്കണം എന്ന് എനിക്കില്ല സുബൈറേ. ഉണ്ടെങ്കിലല്ലേ സ്പൂണില്‍ കോരിത്തരേണ്ട പ്രശ്നമുദിക്കുന്നുള്ളു.

>>>എന്റെ ചോദ്യം സുശീളിനോടും, ഇവിടെ തെന്നെയുല്‍ മറ്റു പരിണാമം വിടഗ്ദ്ധരോടും ആയിരുന്നു - കാളിടാസനോടല്ല.<<<

എന്നേക്കുറിച്ച് എഴുതിയതിനു ഞാന്‍ പ്രതികരിച്ചു. ചോദ്യം ആരോടായാലും.

>>>ഇതില്‍ അമ്മ കാളിദാസന്‍ ആണെന്ന് മനസ്സിലായി അങ്ങാടിയെന്ന് ഉദ്ദേശിച്ചത് ആരെയാ?<<<

ഹുസൈന്റെ ബ്ളോഗ് . അവിടെയല്ലെ എന്നെ ബ്ളോക്ക് ചെയ്യണമെന്ന അപേക്ഷ സമര്‍പ്പിച്ചത്.

Jack Rabbit said...

സുബൈര്‍,
എന്ത് നാടകമാണ് ഇത് ? 2 മാസം മുമ്പ് ഞാനും കാളിദാസനും മറുപടി പറഞ്ഞു അവസാനിപ്പിച്ച ഒരു വിഷയം (Darwin's speculative reply on the origin of life query) ഇപ്പോള്‍ വീണ്ടും കുത്തി പൊക്കി കൊണ്ട് വന്നത്.

ഇപ്പോള്‍ അതും കടന്നു Bart Ehrman ഉം Biblical criticism ഉം ആയി. Methods in Higher criticism are applicable to Koran also. അത് താങ്കള്‍ അംഗികരിക്കുമോ ? നിങ്ങള്‍ ഒക്കെ കണടച്ചു ഇരുട്ടക്കിയാലും ഇഷ്ടം പോലെ scholarly works ഇതിനെ പറ്റി ഉണ്ട്. Findings of Biblical criticism are taught in theological seminaries (non- evangelical ones). If you have read Ehrman's books, you can find that he agrees to last sentence. ഏതെങ്കിലും ഇസ്ലാം മത പാഠശാലകള്‍ അങ്ങനെ ചെയ്യുമോ ?

ഇനി ചര്‍ച്ച മുഴുവന്‍ ഈ വഴിക്ക് ആക്കെണോ ?

/JR

KP said...

It now seems that Subair is the new apostle of "മാന്യമായ സംവാദം"..

1. Instead of conducting an opinion poll, Subair might as well list his arguments and leave the rest to the readers.

2. Subair now laments that no one is commenting against Kaalidaasan.

If one goes through the debate over the last 3-4 months, we will see that Subair, of all people, is the best person to make such a claim - for he has supported all of Husain's മണ്ടത്തരങ്ങൾ (even when repeatedly asked for his opinion), kept silent when Husain made inhumane comments on cancer patients, etc.

So better practice first, before you preach..

"ധാർമികബോധത്തിനും ധാർമികരോഷത്തിനും മതത്തിന്റെ മഞ്ഞക്കണ്ണട ബാധകമാണല്ലോ!!"

KUTTY said...
This comment has been removed by the author.
Subair said...

സുബൈര്‍,
എന്ത് നാടകമാണ് ഇത് ? 2 മാസം മുമ്പ് ഞാനും കാളിദാസനും മറുപടി പറഞ്ഞു അവസാനിപ്പിച്ച ഒരു വിഷയം (Darwin's speculative reply on the origin of life query) ഇപ്പോള്‍ വീണ്ടും കുത്തി പൊക്കി കൊണ്ട് വന്നത്.
===============


ജാക്ക്, പോക്കികൊണ്ട് വരാന്‍ കാരണം യുക്തിയാണ്. യുക്തി ഇപ്പോഴും വിച്ചാരിച്ചിരിക്കുന്നത്, ഡാര്‍വിന്‍റെ കത്തില്‍ അദ്ദേഹം പ്രകൃതി നിര്‍ധാരണത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത് എന്നാണ്. പല പ്രാവശ്യം പറഞ്ഞിട്ടും തിരുത്തുന്നില്ല എന്ന് മാത്രമല്ല എന്നെ കള്ളം പറയുന്നവനായി ചിത്രീകരിക്കയും ചെയ്തു.

കാളിദാസന് അന്ന് ഏകദേശം കാര്യം മനസ്സിലയതായിരുന്നു, എനിക്ക് തെറ്റ് പറ്റിയാല്‍ ഞാന്‍ തിരുത്തും എന്നൊക്കെ പറഞ്ഞതാ. ഇപ്പൊ വീണ്ടും യൂട്ടെന്‍ എടുത്തു, പഴയത് തെന്നെ ആവര്‍ത്തിക്കുന്നു., അപ്പോള്‍ യുക്തിയെപ്പോലെയുള്ള ശുദ്ധമനസ്കര്‍ ശാസ്ത്രം ആണെന്ന് കരുതി, അസംബന്ധങ്ങള്‍ വിശ്വസിക്കുമ്പോള്‍, നമ്മുക്ക് അറിയുന്ന കാര്യങ്ങള്‍ നമ്മള്‍ പറഞ്ഞു കൊടുക്കേണ്ടേ ജക്കെ ? താങ്കള്‍ അന്ന് സമ്മദിച്ച പോലെ, പറഞ്ഞത് അബദ്ധമാണ് എന്ന് കാളിദാസന്‍ പറഞ്ഞാല്‍ വിഷയം തീരുന്നെതെയുള്ളൂ, കുറഞ്ഞ പക്ഷം യുക്തിക്കെങ്കിലും കാര്യം മനസ്സിലാകുകയും ചെയ്യും.

ഇപ്പോള്‍ അതും കടന്നു Bart Ehrman ഉം Biblical criticism ഉം ആയി.
==========


ഇതാണ് എനിക്ക് മനസ്സിലാക്കാത്. ഞാന്‍ വിഷയത്തിനു പുറത്തു പോയാല്‍ മാത്രമേ യുക്തിവാദികള്‍ക്ക് ബോധോതയം ഉണ്ടാകൂ. ഖുറാനും ഹൂരിയും ഒക്കെ കൊണ്ട് വന്നത് ഞാനല്ല. മാത്രവുമല്ല കാളിദാസന്‍ കളവു, യേശു ദൈവമാണ് എന്നതിനെക്കുറിച്ച് എന്നോട് ചോദിച്ചിട്ടില്ല എന്ന് കളവു പറഞ്ഞപ്പോള്‍, അത് കാണിക്കാന്‍ വേണ്ടി പഴയ ഉദ്ധരിനി എടുത്തു കൊടുത്തു എന്ന് മാത്രം. അത് ഇവിടെ ചര്‍ച്ച ചെയ്യണം എന്നില്ല.

Subair said...

It now seems that Subair is the new apostle of "മാന്യമായ സംവാദം"..

1. Instead of conducting an opinion poll, Subair might as well list his arguments and leave the rest to the readers.
============


യുക്തിവാദികളുടെ സത്യസന്തത യും ഒന്ന് പരീക്ഷിക്കാം എന്ന് വച്ചു. സ്വന്തം ക്യാമ്പിലെ ആരെങ്കിലും ആണ് മണ്ടത്തരം വിളിച്ചു പറയുന്നത് എങ്കില്‍ ഒരു യുക്തിവാദിയും അനങ്ങുകയില്ല എന്ന് ഇപ്പൊ തെളിഞ്ഞില്ലേ? ശാസ്ത്രത്തോടുള്ള പ്രേമം ഒന്നുമല്ല യുക്തിവാദികള്‍ക്ക്, മറ്റെന്തോക്കെയോ ആണ് എന്നാണ് എനിക്ക് മനസ്സിലാക്കുന്നത്‌.

2. Subair now laments that no one is commenting against Kaalidaasan.
============


പറ കേപീ, ഞാന്‍ ഒന്ന് രണ്ടു ചോദ്യവും ആയി ഇവിടെ നടക്കാം തുടങ്ങിയിട്ട് കുറച്ചായില്ലേ ? യേത് യുക്തിവാടിയാണ് കാളിദാസന് എതിരെ കമ്മന്റിയത് ?

If one goes through the debate over the last 3-4 months, we will see that Subair, of all people, is the best person to make such a claim - for he has supported all of Husain's മണ്ടത്തരങ്ങൾ (even when repeatedly asked for his opinion), kept silent when Husain made inhumane comments on cancer patients, etc.

So better practice first, before you preach..
================

എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് - എനിക്കരിയുന്നതനു എങ്കില്‍ ഉത്തരം പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല. ഹുസൈന്‍ തെറ്റ് പറഞ്ഞാലും ഞാന്‍ തെറ്റാണു എന്ന് പറയും. യുക്തിവാദികള്‍ എന്താണ് കാളിദാസനെ പേടിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്. ഒരു വിസ്വാസിയായാ കാളിദാസനെ??

KP said...

[[Subair said: യുക്തിവാദികളുടെ സത്യസന്തത യും ഒന്ന് പരീക്ഷിക്കാം എന്ന് വച്ചു. ]]

Was that the case? "സത്യസന്തതമാപിനി", "മാന്യസംവാദമാപിനി", "വൈജ്ഞാനികനിലവാരമാപിനി"... എന്തെല്ലാം പ്രീക്ഷണങ്ങൾ..

[[ Subair said: പറ കേപീ, ഞാന്‍ ഒന്ന് രണ്ടു ചോദ്യവും ആയി ഇവിടെ നടക്കാം തുടങ്ങിയിട്ട് കുറച്ചായില്ലേ ? യേത് യുക്തിവാടിയാണ് കാളിദാസന് എതിരെ കമ്മന്റിയത് ? ]]

As Jack said, the first question was well discussed about 2 months back. Jack and bright gave their opinions also.

And about your second question: If you think what Kaalidaasan said is wrong, why not say so with details? It is as simple as that..

Or are you hell bent to accept anything only after opinion polls? If I remember, Susheel did answer your questions..


[[Subair: എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് - എനിക്കരിയുന്നതനു എങ്കില്‍ ഉത്തരം പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല. ഹുസൈന്‍ തെറ്റ് പറഞ്ഞാലും ഞാന്‍ തെറ്റാണു എന്ന് പറയും. ]]

ഉവ്വുവ്വേ.. So you kept quiet on all those issues due to lack of knowledge..

അല്ലാതെ ഞമ്മന്റെ മതം, ഞമ്മന്റെ ദൈവം, ഞമ്മന്റെ സാബ്.. ഇവയൊന്നും അല്ല അല്ലേ...Sorry for misunderstanding.. Now, everything is clear..

Jack Rabbit said...

Subair: എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് - എനിക്കരിയുന്നതനു എങ്കില്‍ ഉത്തരം പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല. ഹുസൈന്‍ തെറ്റ് പറഞ്ഞാലും ഞാന്‍ തെറ്റാണു എന്ന് പറയും.

സുബൈര്‍,
ഈ രണ്ടു ഉത്തരങ്ങളും ഓര്‍മ്മയുണ്ടോ ? സുബൈറിന്റെ moral standards വെച്ച് ഹുസൈന്റെ സ്വഭാവം perfectly honest ആണെന്ന് പറഞ്ഞ സന്ദര്‍ഭം (Jan 21st)

[JR]: Did Hussain show intellectual dishonesty by giving evidence of creationist research which he himself doesn't believe ?


[Subair]: ഇല്ല.

Background: Hussain gave two examples of research by Biblical creationists who assumed Genesis version of 6000 yr old earth and a world wide flood at Noah's time and later "concluded" their assumption was right. Hussain said he gave this as evidences to show "scientific research" is also done, but he doesn't believe in their assumptions that Bible is correct. Many people including Appottan objected to this dishonest behavior

---------

[JR]: Did Hussain show intellectual dishonesty earlier by saying he has clear timelines for creationism and now claiming he doesn't know the age of creation ?

[Subair]: ഇല്ല.

Background: Hussain proposed creationism as an alternative and valid hypothesis to standard model in evolution or cosmology. He said creation model has clear time lines (which describes what happened when). But when asked to give his estimate of age of creation, he backed off like a coward and said he doesn't know when was creation done and the question doesn't come under the scope of timelines. Many people including Appottan objected to this dishonest behavior

KP said...

@Jack:

There is no point in asking Subair anything on those issues..

He is the best example for this= "ധാർമികബോധത്തിനും ധാർമികരോഷത്തിനും മതത്തിന്റെ മഞ്ഞക്കണ്ണട ബാധകമാൺ", although he will never accept this and claim to be all goody-goody..

മുഹമ്മദ് ഖാന്‍(യുക്തി) said...

എന്നെ ഓര്‍ത്ത് സുബൈര്‍ ആവലാതിപ്പെടുന്നു.
എന്നെ “നന്നാക്കാനുളള്ള’ “ആത്മാര്‍ഥത “ഇവിടെ ആര്‍ക്കും മനസിലാകില്ല എന്നാണ് ടിയാന്റെ ധാരണ.

ഞാന്‍ ഇപ്പൊഴും കാളിദാസന്‍ പറഞ്ഞകാര്യം ഡാര്‍വിന്‍ സൂചിപ്പിച്ചതാണന്നു കരുതുന്നു,അതിന്റെ റപറന്‍സും ഞാന്‍ കൊടുത്തിരുന്നതാണ്(പരിണാമ സര്‍വ്വ വിജ്ഞാന കോശം -സംസ്ഥാന സര്‍വ്വവിജ്ഞാന കോശ ഇന്‍സ്റ്റിട്യൂട്-പേജ്281)

ഇതില്‍ എന്തൊക്കെ വിടവാണുള്ളതെന്നു സുബൈറിനു വിശദീകരിക്കാം
അല്ലാതെ ആരും ഉത്തരവുമായി ഹാജരായില്ലങ്കില്‍ എക്സ് പാര്‍ട്ടി വിധി കല്‍പ്പിക്കുമെന്ന പൂഴിക്കടകന്‍ അടവ് എടുക്കണ്ട

മുഹമ്മദ് ഖാന്‍(യുക്തി) said...

Subair said...

ഒന്ന് രണ്ടു കാര്യങ്ങളും കൂടി വ്യക്തമാക്കാന്‍ ആഗ്രഹ്ഹുക്കുന്നു.

ഇനി വികി പീടിയ ഉദ്ധെരിച്ചത്, മനുഷ്യ ഭ്രൂണത്തില്‍ ചെകിളകള്‍ ഇല്ല എന്നത് ഇന്ന് തര്‍ക്കമറ്റ കാര്യമാണ് - അതൊരു വിവാദവിഷയമേയല്ല. അതുകൊണ്ടാണ് വികിപീഡിയ യായാലും മതി എന്ന് ഒഅറഞ്ഞത്‌.>>>>>>>>
================================
ഇനി തര്‍ക്കമറ്റ കര്യം എന്ന് സുബൈര്‍ വിശേഷിപ്പിച്ചതില്‍ എന്‍സൈക്ലോപീഡിയ ബ്രിട്ടനിക്ക പറയുന്നത് കാണുക

Encyclopædia Britannica (4)



The embryos of humans and other nonaquatic vertebrates exhibit gill slits even though they never breathe through gills. These slits are found in the embryos of all vertebrates because they share as common ancestors the fish in which these structures first evolved. Human embryos also exhibit by the fourth week of development a well-defined tail, which reaches maximum length at six weeks. Similar embryonic tails are found in other mammals, such as dogs, horses, and monkeys; in humans, however, the tail eventually shortens, persisting only as a rudiment in the adult coccyx.

A close evolutionary relationship between organisms that appear drastically different as adults can sometimes be recognized by their embryonic homologies. Barnacles, for example, are sedentary crustaceans with little apparent likeness to such free-swimming crustaceans as lobsters, shrimps, or copepods. Yet barnacles pass through a free-swimming larval stage, the nauplius, which is unmistakably similar to that of other crustacean larvae.

Embryonic rudiments that never fully develop, such as the gill slits in humans, are common in all sorts of animals. Some, however, like the tail rudiment in humans, persist as adult vestiges, reflecting evolutionary ancestry. The most familiar rudimentary organ in humans is the vermiform appendix.

മുഹമ്മദ് ഖാന്‍(യുക്തി) said...

ഇനി മോഡേണ്‍ ഒബ്സര്‍വേഷന്‍സ് എന്ന ഹെഡ്ഡില്‍ വിക്കി തന്നെ പറയുന്നതു കാണുക......

Darwin's view, that early embryonic stages are similar to the same embryonic stage of related species but not to the adult stages of these species, has been confirmed by modern evolutionary developmental biology.wiki

Modern observations
This section does not cite any references or sources.
Please help improve this article by adding citations to reliable sources. Unsourced material may be challenged and removed. (August 2009)

Generally, if a structure pre-dates another structure in evolutionary terms, then it also appears earlier than the other in the embryo. Species which have an evolutionary relationship typically share the early stages of embryonal development and differ in later stages. Examples include:

* The backbone, the common structure among all vertebrates such as fish, reptiles and mammals, appears as one of the earliest structures laid out in all vertebrate embryos.
* The cerebrum in humans, the most sophisticated part of the brain, develops last.

If a structure vanished in an evolutionary sequence, then one can often observe a corresponding structure appearing at one stage during embryonic development, only to disappear or become modified in a later stage. Examples include:

* Whales, which have evolved from land mammals, don't have legs, but tiny remnant leg bones lie buried deep in their bodies. During embryonal development, leg extremities first occur, then recede. Similarly, whale embryos have hair at one stage (like all mammalian embryos), but lose most of it later.
* The common ancestor of humans and monkeys had a tail, and human embryos also have a tail at one point; it later recedes to form the coccyx.
* The swim bladder in fish presumably evolved from a sac connected to the gut, allowing the fish to gulp air. In most modern fish, this connection to the gut has disappeared. In the embryonal development of these fish, the swim bladder originates as an outpocketing of the gut, and is later disconnected from the gut.
* In bird embryos, very briefly fingers start to develop. After a short time, they partly disappear again, partly are fused with the handbones to form the carpometacarpus.

But this rule-of-thumb is not universal. Modern birds, for example, though descended from toothed animals, never grow teeth even as embryos. However, they still possess the genes required to do so, and tooth formation has been experimentally induced in chickens.
[edit] Notes



gill slit
In primitive chordates and cartilaginous fish, such as sharks, one of several narrow external openings connecting with the pharynx through which water passes to the exterior, thereby bathing the gills. Bony fish and all other vertebrates, including humans, have rudimentary gill slits during their embryonic stage.

മുഹമ്മദ് ഖാന്‍(യുക്തി) said...

ലക്ഷത്തില്‍ ഒരു കുഞ്ഞ് ചെകിളയുമായി ജനിക്കാന്‍ ഇടയുണ്ട് .........


Ask A Scientist©
Zoology Archive

Gill Slits in Humans

name Darren
status other
age 30s

Question - Is it true that babies can be born with a
congenital throwback i.e. born with fish gill/s and if so what is it
called?

All mammals have gill slits in their very early fetal development. We call
this ontogeny recapitulating phylogeny..where the development of the
individual goes through some of the characteristics of the animals lower in
the evolutional development.

When we look at early fetal development of various animals we see all having
gill slits, and tails.

മുഹമ്മദ് ഖാന്‍(യുക്തി) said...

വിക്കി തത് സംബദ്ധിയായി മോഡേണ്‍ ഒബ്സര്‍വേഷന്‍സ് എന്ന ഹെഡ്ഡില്‍ വിവരിക്കുന്നു....

Darwin's view, that early embryonic stages are similar to the same embryonic stage of related species but not to the adult stages of these species, has been confirmed by modern evolutionary developmental biology.wiki

Modern observations
This section does not cite any references or sources.
Please help improve this article by adding citations to reliable sources. Unsourced material may be challenged and removed. (August 2009)

Generally, if a structure pre-dates another structure in evolutionary terms, then it also appears earlier than the other in the embryo. Species which have an evolutionary relationship typically share the early stages of embryonal development and differ in later stages. Examples include:

* The backbone, the common structure among all vertebrates such as fish, reptiles and mammals, appears as one of the earliest structures laid out in all vertebrate embryos.
* The cerebrum in humans, the most sophisticated part of the brain, develops last.

If a structure vanished in an evolutionary sequence, then one can often observe a corresponding structure appearing at one stage during embryonic development, only to disappear or become modified in a later stage. Examples include:

* Whales, which have evolved from land mammals, don't have legs, but tiny remnant leg bones lie buried deep in their bodies. During embryonal development, leg extremities first occur, then recede. Similarly, whale embryos have hair at one stage (like all mammalian embryos), but lose most of it later.
* The common ancestor of humans and monkeys had a tail, and human embryos also have a tail at one point; it later recedes to form the coccyx.
* The swim bladder in fish presumably evolved from a sac connected to the gut, allowing the fish to gulp air. In most modern fish, this connection to the gut has disappeared. In the embryonal development of these fish, the swim bladder originates as an outpocketing of the gut, and is later disconnected from the gut.
* In bird embryos, very briefly fingers start to develop. After a short time, they partly disappear again, partly are fused with the handbones to form the carpometacarpus.

But this rule-of-thumb is not universal. Modern birds, for example, though descended from toothed animals, never grow teeth even as embryos. However, they still possess the genes required to do so, and tooth formation has been experimentally induced in chickens.

മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈര്‍ സെഡ്...

കാളിദാസന്‍ ഒരു കാര്യം ചെയ്യൂ..ആദ്യം ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും ജീവ ശാസ്ത്ര പുസ്തകങ്ങളില്‍ ജീവോത്പതിയെയും പരിണാമശാസ്ത്രത്തെയും പറ്റി പറയുന്ന ഭാഗങ്ങള്‍ വായിച്ചിട്ട് വാ....അല്ലാതെ പരിണാമം ഒന്നും കമ്മന്ടു ബോക്സില്‍ പഠിപ്പിക്കാന്‍ പറ്റുന്നതല്ല..>>>>>>>
==================================

അപ്പോള്‍ കാളിദാസനും സുബൈര്‍ യൂണിവേര്‍സിറ്റി നടത്തിയ പരിണാമ പരീക്ഷയില്‍ തോറ്റമ്പിയിരിക്കുന്നു.ഇത് സുബൈര്‍ മുങ്കൂട്ടി സമര്‍ഥിച്ചിരികാനിടയുണ്ട്,ആയതിനാലാണ് കാളിദാസനുമായി സംവാദം വേണ്ടാന്ന് ഹുസ്സൈന്‍ സാഹിബിനെ ഉപദേശിച്ചത്.

പ്രിയ കാളിദാസാ
നമുക്കിനി ഏതെങ്കിലും മൂന്നാംകിട ട്യൂട്ടോറിയല്‍ അന്വേഷിക്കാം.പഠിക്കണമല്ലോ.

ഇനി മറ്റൊരു കുഴപ്പമൂണ്ട്
പത്താം തരം സുവോളജി പാഠപുസ്ത്തകത്തില്‍ ആ മുടിഞ്ഞ ചെകിളപ്പടമുണ്ടേ.
വിണ്ടും തോല്‍ക്കാനുള്ള സാധ്യതയുണ്ട്.

ഇനി ഒറ്റ വഴിയാണ്ബാക്കിയുള്ളത്
“ഹാരൂണ്‍ യഹിയ“ യൂണിവേള്‍സിറ്റിയില്‍ അപേക്ഷിച്ചു നോക്കാം.പഠിക്കണമല്ലോ.

മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈര്‍ ചിമ്പന്‍സി മനുഷ്യ ജീന്‍ താരതമ്യത്തെ
പറ്റി എന്നോട് പറഞ്ഞത്..

അപ്പൊ യുക്തി 98.5% എന്നുള്ളത് ഇപ്പൊ 96% ആയി ക്കുറഞ്ഞോ ? എന്നാ ഇനിയും കുറയുന്നത് കണ്ടോളൂ>>>>>

എന്റെ ചോദ്യം...

..Basically, Britten confirms that there is about" 98.5% "similarity in the genes themselves, but only a '95%' similarity if you include indels. So yes, the similarity is definitely in the range 95% to about 98.5%, depending on what you measure.


അപ്പോള്‍ “95%“കൂടി 98% ആയോ സുബൈറെ?

സുബൈര്‍ എന്നോട് മംഗളം പറഞ്ഞുപോയിരിക്കുകയല്ലേ.

എന്നെ ആരെങ്കിലും ഒന്നു പരിണാമം പഠിപ്പിക്കണെ,
പഠിച്ചാലേ സുബൈര്‍ സംവദിക്കുകയുള്ളു,
ഇന്നു വീട്ടില്‍ അടുപ്പില്‍ അരിയിട്ടപ്പോള്‍ ചോറായില്ല,
കഞ്ഞുകുടിമുട്ടിയിരിക്കുകയാണ്.

kaalidaasan said...

>>>>>ഇനി ഒറ്റ വഴിയാണ്ബാക്കിയുള്ളത്
“ഹാരൂണ്‍ യഹിയ“ യൂണിവേള്‍സിറ്റിയില്‍ അപേക്ഷിച്ചു നോക്കാം.പഠിക്കണമല്ലോ.<<<<<


യുക്തി,

ഹാരൂണ്‍ യാഹ്യ യൂണിവേഴ്സിറ്റി തന്നെയാണ്, ഉത്തമം. അവിടെ ഏതായാലും 25 വര്‍ഷം സീനിയറും പരിണാമത്തേക്കുറിച്ച് മൂന്നു പുസ്തകങ്ങള്‍ എഴുതി, ഡാര്‍വിനും മറ്റ് പരിണാമ ശാസ്രജ്ഞരും പമ്പര വിഡ്ഢികളാണെന്നു തെളിയിച്ച ഹുസൈനുണ്ടല്ലോ. കൂടെ പുതിയ ഗ്രാജ്വേറ്റ് സുബൈറും. അവിടെ തന്നെ പഠിക്കാം.

സുബൈറിന്റെ അസുഖം വേറെയാണ്. ഒരു വര്‍ഷം മുമ്പ് എന്റെ ബ്ളോഗില്‍ അദ്ദേഹം വന്ന് തര്‍ക്കിച്ചിരുന്നു(ഞാനുമായി അദ്ദേഹം സംവാദം നടത്തില്ല എന്ന് ശപഥം ചെയ്തിരിക്കുകയാണ്, തര്‍ക്കിക്കുകയേ ഉള്ളു). കുര്‍ആനേക്കുറിച്ചാണ്. അന്ന് ഉത്തരം മുട്ടിയപ്പോള്‍ ബൈബിളും പൊക്കിപിപ്പിടിച്ചു വന്നു. അത് അവിടെ പ്രസക്തമല്ലെന്നു പല പ്രവശ്യം പറഞ്ഞിട്ടും അദ്ദേഹം ചെവിക്കൊണ്ടില്ല. യേശു ദൈവമാണോ? ബൈബിളില്‍ അത് പറഞ്ഞിട്ടുണ്ടോ എന്ന് വീണ്ടും വീണ്ടും എഴുതികൊണ്ടിരുന്നു. ഇവിടെ ഇപ്പോള്‍ ചെയ്യുന്ന പോലെ. വിശദീകരണം നല്‍കിയാലും എന്തോ നേര്‍ച്ച പോലെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അവസാനം ഞാന്‍ ആ കമന്റുകള്‍ നീക്കം ചെയ്തു. അന്നു മുതല്‍  ഉള്ള അസുഖമാണ്. എന്നെ എവിടെ കണ്ടാലും ഈ ചോദ്യവുമായി പിന്നാലെ വരും. ഇത് ഒരിക്കലും തീരില്ല.

യേശു ദൈവമല്ലെന്ന് കുര്‍ആനില്‍ മൊഹമ്മദ് പറഞ്ഞതു കൊണ്ടുള്ള പ്രശ്നമാണ്. കുര്‍ആനില്‍ അതുള്ളിടത്തോളം കാലം സുബൈറുമാര്‍ ഈ ചോദ്യം ചോദിച്ച് അലഞ്ഞു കൊണ്ടിരിക്കും. ഗതികിട്ടാത്ത പ്രേതം പോലെ.

നന്ദന said...

വളരെ നന്ദി സുശീൽ, ഈ വലിയ മനസ്സിന്. ഒരുപാട് അറിവുകൾ പറഞ്ഞുതന്നതിന്. പക്ഷെ കമന്റ് ബോക്സ് വായിച്ചപ്പോൾ വളരെ സങ്കടം തോന്നി, വലിയൊരു വിഷയം മുന്നിൽ വെച്ച് ചപ്പുചവറുകളിൽ ഉടക്കി ചർച്ച വഴിമുട്ടിക്കുന്നത് കണ്ടപ്പോൾ. “സീസർക്കുള്ളത് സീസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കട്ടെ“!!!!.

സുശീൽ, അപ്പോൾ കുറേ കാലം കഴിയുമ്പോൾ ഈ അപ്പന്റിക്സ് മനുഷ്യനിൽ നിന്നും എടുത്തുപോകാം.

സുശീല്‍ കുമാര്‍ said...

ഇനി എൻ എം ഹുസ്സൈന്റെ മൊഴികുത്തുകളിലേക്ക് വരാം:

“2. “ജീവികളില്‍ സംഭവിക്കുന്ന മ്യൂട്ടേഷനുകളാണ് പ്രകൃതി നിര്‍ധാരണത്തിന് വഴിവെക്കുന്നത്” എന്നും സുശീല്‍ .അല്ല, മുഖ്യമായും വഴിവെക്കുന്നത് സ്വാഭാവിക ജനിതക വ്യതിയാനങ്ങളാണ്.മ്യൂട്ടേഷന്‍ അപൂര്‍വ്വമാണ്. മ്യൂട്ടേഷന്‍ നാശകരമാണ് എന്ന് എല്ലാ പരീക്ഷണങ്ങളും തെളിയിച്ചിട്ടുണ്ട്. മ്യൂട്ടേഷന്‍ വഴിയുള്ള പരിണാമം എന്ന സങ്കല്‍പ്പം തന്നെ അശാസ്ത്രീയമാണ്.“

പരിണാമം തന്നെ അംഗീകരിക്കാത്തയാളാണ്‌ പരിണാമത്തിന്റെ വിശദാംശങ്ങൾ ചർച്ചചെയ്യുന്നത് എന്ന വിരോധാഭാസം അവിടെ നില്ക്കട്ടെ. എന്നാൽ ആധികാരികമായി പറയുന്ന അഭിപ്രായങ്ങൾ വിഡ്ഢിത്തങ്ങൾ കൂടിയായാലോ? മ്യൂട്ടേഷനിലൂടെയല്ല, മറിച്ച്‌ സ്വാഭാവിക ജനിതകവ്യതിയാനങ്ങളിലൂടെയാണ്‌ പ്രകൃതി നിർധാരണം നടക്കുന്നത് എന്നാണല്ലോ ശ്രീ. ഹുസ്സൈന്റെ വാദം. (ഇവിടെ പ്രകൃതി നിർധാരണം നടക്കുന്നു എന്ന് അദ്ദേഹം അറിയാതെ സമ്മതിച്ചുപോകുന്നത് നമുക്ക് കാണാം.) ഇതുകേട്ടാൽ തോന്നും മ്യൂട്ടേഷനും ജനിതകവ്യതിയാനത്തിനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന്. അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയുന്നത് പോകട്ടെ, ആ അഭിപ്രായം ആധികാരികമെന്ന നിലയിൽ പറഞ്ഞാലോ? കഷ്ടമെന്നല്ലാതെ എന്ത് പറയാൻ?

ജനിതകവ്യതിയാനങ്ങളുടെ അടിസ്ഥാന കാരണം മ്യൂട്ടേഷൻ തന്നെയാണെന്ന കാര്യം അദ്ദേഹത്തിനറിയില്ല. അല്ലെങ്കിൽ തനിക്കുപറ്റിയ അമളി അദ്ദേഹം വ്യക്തമാക്കട്ടെ. വെള്ളത്തിലിട്ട സോഡിയത്തിന്റെ കാര്യത്തിലും, ഇലക്ട്രോൺ ശോഷണത്തെ ഇലക്ട്രോൺ കൈമാറ്റമായി തെറ്റിദ്ധരിച്ച കാര്യത്തിലും, തെർമോഡൈനാമിക്സിന്റെ കാര്യത്തിലും സംഭവിച്ച ഒളിച്ചോട്ടം ഇവിടെ സംഭവിക്കില്ല എന്ന് കരുതുന്നു. അതല്ല, ശ്രീ. ഹുസ്സൈൻ തന്റ വാദത്തിൽ ഉറച്ചുനില്ക്കുന്നുവെങ്കിൽ അദ്ദേഹം ജനിതകവ്യതിയാനത്തിന്റെ മക്കാനിസം വെളിപ്പെടുത്തട്ടെ. അതോ ജനിതകത്തിൽ പ്രത്യേകമായ ഏതെങ്കിലും പ്രപഞ്ചാതീതശക്തിയുടെ ഊതിക്കയറ്റലോ അല്ലെങ്കിൽ വലിച്ചെടുക്കലോ നടക്കുമ്പോഴാണോ അവയിൽ വ്യതിയാനം സംഭവിക്കുന്നത്!!

Calvin H said...

വളരെ നന്നായിട്ടുണ്ട് പോസ്റ്റ്.
ഹൈസ്കൂളിലെ ബയോളജി-ചരിത്രപുസ്തകങ്ങളിലെ വിവരണം ഇതേ പോലെയായിരുന്നെങ്കിൽ ബയോളജിയോ ചരിത്രമോ ഐച്ഛികവിഷയമായി ബിരുദത്തിനു എടുത്തേനെ ഞാൻ :)

പാമരന്‍ said...

Superb! ബ്ളോഗിംഗ്‌ കുറവായതിനാല്‍ കാണാന്‍ വൈകി.

Diya Kannan said...
This comment has been removed by the author.
Diya Kannan said...

beautiful...Great work!!

K.P.Sukumaran said...

പോസ്റ്റ് വളരെ വളരെ നന്നായിട്ടുണ്ട്. ഞാന്‍ ഒരിക്കല്‍ മദ്രാസ് മ്യൂസിയത്തില്‍ പോയപ്പോള്‍ അവിടെ ജൈവ വിഭാഗം ഗ്യാലറിയില്‍ മനുഷ്യന്‍ അടക്കമുള്ള സസ്തനികളുടെയും ഉരഗങ്ങളുടെയും ഒക്കെ ഭ്രൂണം ഗ്ലാസ് കണ്ടെയിനറില്‍ പ്രദര്‍ശനത്തിന് വെച്ചത് കണ്ടത് ഓര്‍ക്കുന്നു. വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ശേഖരിച്ച ആ ഭ്രൂണങ്ങള്‍ എല്ലാം ഒരേ പോലെയായിരുന്നു. എല്ലാ ജീവികളുടെയും ജീനുകള്‍ എല്ലാ ജീവികളിലുമുണ്ട് എന്ന സത്യമാണ് അത് വ്യക്തമാക്കുന്നത്. പരിണാമസിദ്ധാന്തത്തെ എതിര്‍ക്കുന്നത് വൃഥാ വ്യായാമമാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്ന് വിശ്വസിക്കുന്നത്കൊണ്ടാണ് ഇങ്ങനെ എതിര്‍ക്കേണ്ടി വരുന്നത്. ദൈവം ജീവന്‍ സൃഷ്ടിച്ചു എന്ന് വിശ്വാസത്തെ തിരുത്തിയാല്‍ ഇങ്ങനെ എതിര്‍ക്കേണ്ടി വരുമായിരുന്നില്ല. ഇക്കാര്യം വിശ്വാസികള്‍ ഗൌരവപൂര്‍വ്വം ആലോചിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

പോസ്റ്റിന് അഭിവാദനങ്ങള്‍ !

Subair said...

ഞാന്‍ രണ്ടു ദിവസം നെറ്റിന് അവധി കൊടുത്തു നാട്ടില്‍ ആയിരുന്നു. ഇന്ന് വന്നു നോക്കിയപ്പോള്‍ കമ്മന്റുകള്‍ കുറെ അധികം ആയിരിക്കുന്നു. ഇനി "ആദ്യം പൂജ്യം" തുടങ്ങണം.

അതുകൊണ്ട് തല്‍കാലം ഇത് ഇവിടെ നിരത്തുന്നു. വീണ്ടും മറ്റൊരു ത്രെഡില്‍ കാണുന്ന വരെ വിട.

എല്ലാവര്ക്കും നന്ദി, കാളിദാസന് പ്രത്യേകം നന്ദി.

Subair said...

ഞാന്‍ ഇപ്പൊഴും കാളിദാസന്‍ പറഞ്ഞകാര്യം ഡാര്‍വിന്‍ സൂചിപ്പിച്ചതാണന്നു കരുതുന്നു,അതിന്റെ റപറന്‍സും ഞാന്‍ കൊടുത്തിരുന്നതാണ്(പരിണാമ സര്‍വ്വ വിജ്ഞാന കോശം -സംസ്ഥാന സര്‍വ്വവിജ്ഞാന കോശ ഇന്‍സ്റ്റിട്യൂട്-പേജ്281)

ഇതില്‍ എന്തൊക്കെ വിടവാണുള്ളതെന്നു സുബൈറിനു വിശദീകരിക്കാം
അല്ലാതെ ആരും ഉത്തരവുമായി ഹാജരായില്ലങ്കില്‍ എക്സ് പാര്‍ട്ടി വിധി കല്‍പ്പിക്കുമെന്ന പൂഴിക്കടകന്‍ അടവ് എടുക്കണ്ട
============


കുറെ നേരം തര്‍ക്കിച്ചതല്ലേ, പോകുന്നതിന്‌ മുമ്പ് ഇവിടെത്തെ വിടവ് പറഞ്ഞു തരുന്നത് യുക്തിക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു.

ജീവോത്പതിയും (abiogenesis) പരിണാമവും(evolution) തികച്ചും വിത്യസ്തമായ പഠന മേഖലയാണ് എന്നാണു യുക്തി ആദ്യമായി മനസ്സിലാക്കേണ്ടത്. അതെ പോലെ തെന്നെ പ്രകൃതിയും പ്രകൃതി നിര്ദ്ധരണവും ഒന്നല്ല എന്നും.

ഈ കാര്യങ്ങള്‍ നന്നായി മനസ്സിലാക്കിയതിനു ശേഷം യുക്തി ഡാര്‍വിന്‍ പറഞ്ഞത് ഒരാവര്‍ത്തികൂടി വായിച്ചാല്‍ യുക്തിക്ക് മനാസിലാകും ഡാര്‍വിന്‍ അവിടെ പരിണാമംമോ പ്രകൃതി നിര്‍ദ്ധാരനമോ ഉദ്ദേശിച്ചിട്ടില്ല എന്ന്. അഥവാ ജാക്ക് റാബിറ്റിന്റെ വാക്കുകളില്‍ പറഞ്ഞാല്‍.

"It has nothing to do with evolution or natural selection and Darwin didn't mean it there"(Jack Rabbit)

നന്ദി.

Subair said...

ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്ന് വിശ്വസിക്കുന്നത്കൊണ്ടാണ് ഇങ്ങനെ എതിര്‍ക്കേണ്ടി വരുന്നത്. ദൈവം ജീവന്‍ സൃഷ്ടിച്ചു എന്ന് വിശ്വാസത്തെ തിരുത്തിയാല്‍ ഇങ്ങനെ എതിര്‍ക്കേണ്ടി വരുമായിരുന്നില്ല.
===========


സുകുമാരന്‍ സാര്‍, ഞാന്‍ മനസ്സിലാക്കിയിടത്തോളം സെമിടിക്‌ മതങ്ങള്‍ക്ക് പരിണാമതത്തങ്ങള്‍ക്കനുസൃതമായി സൃഷ്‌ടി സങ്കല്‍പ്പങ്ങളെ വ്യാഖാനിക്കല്‍‍ പ്രയാസമുള്ള കാര്യമാല്ല. ദൈവം പരിണാമത്തിലൂടെ സൃഷ്‌ടി നടത്തി എന്ന് കരുതാവുന്നതാണ്. ഘട്ടം ഘട്ടമായി താനേ ഉണ്ടായി എന്ന് കാണിക്കാന്‍ പ്രയാസമുള്ള ഡി എന്‍ യെ കോഡ്തലച്ചോര്‍, കണ്ണ് ഹൃദയം പോലയുള്ള സിസ്റ്റങ്ങള്‍ (പരിണാമംവാദികള്‍ maybe യും might be യും ഉപയോഗിച്ച് സാങ്കല്‍പ്പിക ഘട്ടങ്ങള്‍ ഇവ ഉണ്ടാക്കുന്നത് കാണുമ്പോള്‍ വായ പൊളിച്ചിരുന്നുപോകാറുണ്ട്) ഒക്കെ ഒരു ആസൂത്രകനെസങ്കല്പിക്കുംപോള്‍ കൂടുതല്‍ യുക്തിസഹമാകുകയും ചെയ്യുന്നു.

റോമന്‍ കാതോലിക കൃസ്ത്യാനികള്‍ക്ക് പരിണാമംത്തിനനുകൂല (theistic evolution) നിലപാടാണ് ഉള്ളത്. ഇവിടെ പരിണാമത്തിന് വേണ്ടി ശക്തമായി വാദിക്കുന്ന കാളിദാസനും അത്തരം ഒരു നിലപാടാണ് എന്നാണ് അദ്ദേഹവുവമായി ഇത് വരെ നടത്തിയ കുതര്‍ക്കങ്ങളില്‍ നിന്നും ഞാന്‍ ഊഹിക്കുന്നത്.

പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ പരിണാമവാദത്തെ എതിര്‍ക്കുന്നത് പൂര്‍ണമായും ശാസ്ത്രീയ കാരണങ്ങളാലാണ്. പരിണാമ വാദത്തിലെ പല നിഗമങ്ങളും എനിക്കിപ്പോഴും ബോധ്യം വന്നിട്ടില്ല. തെളിവുകള്‍ ഇല്ലത്തെ കേവലം അതിര് കടന്ന നിഗമനങ്ങള്‍ ആണ് പലതും എന്നാണു എന്റെ അഭിപ്രായം.

എന്നാല്‍ ഒരു ശാസ്ത്ര സിദ്ധാന്തം എന്നാ നിലയില്‍ പരിണാമം വാദത്തിന് ഒരു പ്രക്തിയുമില്ല ഏന് ഞാന്‍ കരുതുന്നില്ല, ജീവ ലോകത്തെ പല കാര്യങ്ങളും വിശദീകരിക്കാന്‍ പരിണാമംവാദം ശാസ്ത്രത്തിന് സഹായകരമാണ്. എനാല്‍ പരിണാമം വാദം തെന്നെ പല നിലക്ക് പരിണമിച്ചു കൊണ്ടിരിക്കുന്ന ഒരു തിയറിയാണ്. അതിനെ ശാസ്തര്‍ ബോധത്തോടെ സമീപ്പിക്കേണ്ടതിന് പകരം പക്ഷെ യുക്തിവാദികള്‍ തങ്ങളുടെ തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് വേണ്ടി ഈ തിയറിയെ ദുരുപയോഗം ചെയ്യുകയാണ് എന്നാണ് ഞാന്‍ കരുതുന്നത്. ദൈവത്തിന് പകരം ഇതാ ഞങ്ങള്‍ക്ക് പ്രകൃതി നിര്‍ദ്ധാരണം എന്ന നിലക്കാണ് യുക്തിവാദികള്‍ പരിണാമവാദത്തെ അവതരിക്കുനത്. (ദൈവത്തിന്‍റെ പ്രസക്തി ഇല്ലാതാക്കാന്‍ പരിണാമം വാദത്തിന് ഒരു നിലക്കും കഴിയില്ല എന്നതിന് തെളിവാണ് എല്ലാ പരിണാമം ജീവശാസ്ത്രന്ജരും പൂര്‍ണമായ ദൈവ നിഷേധികളല്ല എന്നത്). അതിനാലാണ് പരിണാമവാദത്തിനു ഏതങ്കിലും നിലക്ക് തെളിവകാവുന്ന എന്ത്നെകിലും കിട്ടിയാല്‍ യുക്തിവാദികള്‍ വന്‍ പ്രചാരണം കൊദുക്കുന്നതും , മറുവശത്ത് അതിനെതിരായെക്കാവുന്ന തെളിവുകള്‍ കണ്ടില്ലന്നു നടിക്കുന്നതും. പരിണാമം വാദത്തിന്‍റെ പേരിലാണ് ശാസ്ത്രചരിത്രത്തില്‍ കുപ്രസിദ്ധമായ പല തട്ടിപ്പുകളും അരങ്ങേറിയതും. ഈ ബ്ലോഗില്‍ കൊടുത്ത ചിത്രങ്ങള്‍ തെന്നെ നോക്കൂ. ഉദാഹരമാണയി ലൂസിയുടെ ഫോസിലുകളും ലൂസിയുടെത് എന്ന് കറുതപെടുന്ന ചിത്രവും താരതമ്യപ്പെടുത്തി നോക്കൂ. ഫോസിലുകള്‍ കുറച്ചു എല്ലില്‍ കഷ്ണങ്ങള്‍ ആണ് (ഇതില്‍ തെന്നെ കൃത്രിമം നടന്നതായി സൃഷ്ടിവാദികള്‍ അറിപിക്കുന്നുണ്ട് - സത്യം അനിക്കറിയില്ല)എന്നാല്‍ അതുപയോഗിച്ച് ഒരു കലാകാരന്‍ വരച്ച ചിത്രമാണ് അതിന് തൊട്ടടുതുള്ളത്. രണ്ടാമത്തെ ചിത്രത്തിന് ശാസ്ത്രീയ മൂല്യത്തെക്കളാറീ കലാപരമായ മൂല്യമനു ഉള്ളത്. ഏതാനും എല്ലിന്‍ കഷ്ണങ്ങളില്‍‍ നിന്നും സോഫ്റ്റ്‌ ടിശ്യൂസിനെ ക്കുറിച്ചോ, മുഖത്തിന്‍റെ ശരീരത്തിന്‍റെയോ നിറത്തെ ക്കുറിച്ചോ രൂപ ഭാവതെക്കുറിച്ചോ കൃത്യമായി അറിയാന്‍ കഴിയില്ല . എന്നാല്‍ ഏതങ്കിലും യുക്തിവാദികള്‍ ഇത് പറയാറുണ്ടോ ? ഇല്ല കാരണം അവര്‍ക്ക് ലൂസി ഒരു കുരങ്ങിനെപോലെയുള്ള മനുഷ്യനാണ് എന്ന് കാണിക്കണം.

ഇവിടെ സുശീല്‍ അവതരിപ്പിച്ച പല തെളിവുകളും, പല പ്രശസ്ത പരിണാമം ശാസ്സത്രഞ്ഞരും തള്ളിക്കളഞ്ഞതാണ്, അതെ പോലെ തെന്നെ പരിണാമത്തില്‍ ആദ്യമേ വിശ്വസിക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ മാത്രമേ അത് ഉതകൂ എന്നും ആണ് ഞാന്‍ കരുതുന്നത്.

Subair said...

ഗുഡ് ബൈ കമ്മന്റ് ഇട്ടതിനു ശേഷമാണ് സുകുമാരന്‍ സാറിന്‍റെ കമ്മന്റ് ശ്രദ്ധിച്ചത്.

ഇപ്പൊ ശരിക്കും ഗുഡ്‌ ബൈ.

ദിവാരേട്ടN said...

വളരെ ഉപകാരപ്രദം ആയ ലേഖനം. നന്ദി..

Salim PM said...
This comment has been removed by the author.
Salim PM said...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

"പരിണാമസിദ്ധാന്തത്തെ എതിര്‍ക്കുന്നത് വൃഥാ വ്യായാമമാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്ന് വിശ്വസിക്കുന്നത്കൊണ്ടാണ് ഇങ്ങനെ എതിര്‍ക്കേണ്ടി വരുന്നത്."

ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നു വിശ്വസിക്കുന്നത് പരിണാമത്തിന് വിരുദ്ധമാകുന്നില്ല. വിശുദ്ധ ഖുര്‍‌ആനില്‍ ദൈവത്തിന്‍റെ ഗുണനാമമായി വ്യാപകമായി ഉപയോഗിച്ചിട്ടുള്ള 'റബ്ബ്' എന്ന പദം വ്യക്തമായും അര്‍ഥമാക്കുന്നത് താഴെക്കിടയിലുള്ളതിനെ മേലേക്കിടയിലേക്ക് നിരന്തരം വളര്‍ത്തിക്കൊണ്ടുവരുന്ന ആള്‍ എന്നാണ്. അറബികള്‍ കാട്ടുകുതിരയെ വളര്‍ത്തി മികച്ച പരിശീലനം കൊടുക്കുന്നയാളിനെ 'റബ്ബല്‍ ഫുലുവ്വ' എന്നു പറയാറുണ്ട്. കൂടുതല്‍ അറിയാന്‍ എന്ന ഈ ലേഖനം ഉപകാരപ്പെടും. Origin of Life—Different Theories and Propositions അതുപോലെ കുറച്ചു കാര്യങ്ങള്‍ ഇവിടെയും
കാണാം

സുബൈറിന്‍റെ അവസാനത്തെ കമന്‍റിനോട് ഞാന്‍ പരിപൂര്‍ണ്ണമായും യോജിക്കുന്നു.

kaalidaasan said...

>>>>ജീവോത്പതിയും (abiogenesis) പരിണാമവും(evolution) തികച്ചും വിത്യസ്തമായ പഠന മേഖലയാണ് എന്നാണു യുക്തി ആദ്യമായി മനസ്സിലാക്കേണ്ടത്. അതെ പോലെ തെന്നെ പ്രകൃതിയും പ്രകൃതി നിര്ദ്ധരണവും ഒന്നല്ല എന്നും.<<<<<

ഇത് രണ്ടും തികച്ചും വ്യത്യസ്ഥമാണെന്ന് സുബൈറിനു തോന്നുന്നതല്ലേ. ഇത് രണ്ടും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു.

പരിണാമത്തേക്കുറിച്ച് അഭിപ്രായം പറയുന്നവര്‍ ജീവോത്പത്തിയേക്കുറിച്ച് ഒന്നും പറയാന്‍ പാടില്ല എന്ന നിയമം വല്ലതുമുണ്ടോ ആവോ?

പരിണാമ ശാസ്ത്രജ്ഞരായ പലരും ജീവോത്പത്തിയേക്കുറിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഡാര്‍വിനും പറഞ്ഞു. ഡാര്‍വിന്‍ പറഞ്ഞ ആ അഭിപ്രായം ഞാന്‍ എഴുതിയാല്‍ സുബൈറിന്റെ പ്രശ്നമെന്താണാവോ?

ജീവോത്പത്തിയേക്കുറിച്ച് ഒരു ചര്‍ച്ച സുബൈര്‍ ആഗ്രഹിച്ചിരുന്നു. അതിനു വേണ്ടി പലയിടത്തും ആവതു ശ്രമിച്ചു. ആഗ്രഹം നടക്കാത്ത നിരാശയുണ്ടെന്നറിയാം.

മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈര്‍ പഠിപ്പിക്കുന്നു.....

ജീവോത്പതിയും (abiogenesis) പരിണാമവും(evolution) തികച്ചും വിത്യസ്തമായ പഠന മേഖലയാണ് എന്നാണു യുക്തി ആദ്യമായി മനസ്സിലാക്കേണ്ടത്. അതെ പോലെ തെന്നെ പ്രകൃതിയും പ്രകൃതി നിര്ദ്ധരണവും ഒന്നല്ല എന്നും.>>>>>>>>>>>
===============================
മറ്റുള്ളവരെ പഠിപ്പിക്കാന്‍ ഇറങ്ങി പുറപ്പെടുന്നതിനു മുമ്പ് ഇവരണ്ടും സുബൈര്‍ സ്വയം പഠിക്കുക്കുക.

സ്വന്തം മത വിശ്വാസത്തിന്റെ കണ്ണിലൂടെ മാത്രമാണ് ഇവ രണ്ടും സുബൈര്‍ വിലയിരുത്തുന്നത്.

മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈറിന്റെ ഇരട്ടത്താപ്പ് കാണുക-

സുബൈര്‍ പറഞ്ഞു...

1)പരിണാമംവാദികള്‍ maybe യും might be യും ഉപയോഗിച്ച് സാങ്കല്‍പ്പിക ഘട്ടങ്ങള്‍ ഇവ ഉണ്ടാക്കുന്നത് കാണുമ്പോള്‍ വായ പൊളിച്ചിരുന്നുപോകാറുണ്ട്)>>>>>>>
=========================
അപ്പോള്‍ സാങ്കല്‍പ്പിക ഘട്ടങ്ങളീല്‍ സുബൈര്‍ വായ പൊളിച്ചുപോകും.
എന്നിട്ട് സുബൈര്‍ സ്വയം നിഗമനത്തിലെത്താന്‍ ഉപയൊഗിക്കുന്ന രീതിയാണ് വിചിത്രം-

സുബൈര്‍ പറഞ്ഞു....
ഒക്കെ ഒരു ആസൂത്രകനെസങ്കല്പിക്കുംപോള്‍ കൂടുതല്‍ യുക്തിസഹമാകുകയും ചെയ്യുന്നു.>>>>>>
=================================
മറ്റുള്ളവര്‍ സങ്കല്‍പ്പിക്കുമ്പോള്‍‍(?)സുബൈര്‍ താനെ വായപൊളിക്കും
സ്വയം നിഗമനത്തിലെത്താന്‍ സ്വയം പരിഹസിച്ച ആ രീതിതന്നെ അവലമ്പിക്കും

ഇതാണ് സുബൈരിന്റെ “ശാസ്ത്രിയ”രീതി.

മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈര്‍ സെഡ്.......

പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ പരിണാമവാദത്തെ എതിര്‍ക്കുന്നത് പൂര്‍ണമായും ശാസ്ത്രീയ കാരണങ്ങളാലാണ്. >>>>>>>
=================================
സുബൈര്‍ നല്ല തമാശകള്‍ പറയാനും പഠിച്ചുപോയി,തുടരുമെന്നു പ്രതീക്ഷിക്കാം.
കോമഡി ഒഴിവാക്കാന്‍ പറ്റില്ലല്ലോ.

മുഹമ്മദ് ഖാന്‍(യുക്തി) said...

subair hints......


(ദൈവത്തിന്‍റെ പ്രസക്തി ഇല്ലാതാക്കാന്‍ പരിണാമം വാദത്തിന് ഒരു നിലക്കും കഴിയില്ല എന്നതിന് തെളിവാണ് എല്ലാ പരിണാമം ജീവശാസ്ത്രന്ജരും പൂര്‍ണമായ ദൈവ നിഷേധികളല്ല എന്നത്). >>>>>>>>>>>
==================================
ഇതുകൂടി കാണുക
Claim CA111:
Many scientists reject evolution and support creationism.
Source:
Morris, Henry. 1980. The ICR scientists. Impact 86 (Aug.). http://www.icr.org/index.php?module=articles&action=view&ID=163
Response:

1. Of the scientists and engineers in the United States, only about 5% are creationists, according to a 1991 Gallup poll (Robinson 1995, Witham 1997). However, this number includes those working in fields not related to life origins (such as computer scientists, mechanical engineers, etc.). Taking into account only those working in the relevant fields of earth and life sciences, there are about 480,000 scientists, but only about 700 believe in "creation-science" or consider it a valid theory (Robinson 1995). This means that less than 0.15 percent of relevant scientists believe in creationism. And that is just in the United States, which has more creationists than any other industrialized country. In other countries, the number of relevant scientists who accept creationism drops to less than one tenth of 1 percent.

അതായത് ശക്തമായി സ്രിഷ്ടിവാദത്തിനു പിന്തുണയുള്ള അമേരിക്കയില്‍ വെറും”0.15%“
ശസ്ത്രജ്ഞന്മാരാണ് സ്രിഷ്ടിവാദത്തെ അനുകൂലിക്കുന്നത്.

Additionally, many scientific organizations believe the evidence so strongly that they have issued public statements to that effect (NCSE n.d.). The National Academy of Sciences, one of the most prestigious science organizations, devotes a Web site to the topic (NAS 1999). A panel of seventy-two Nobel Laureates, seventeen state academies of science, and seven other scientific organizations created an amicus curiae brief which they submitted to the Supreme Court (Edwards v. Aguillard 1986). This report clarified what makes science different from religion and why creationism is not science.

“72”നോബല്‍ ജേതാക്കളുടെ ഒരു പാനലും 17 US ശാസ്ത്ര അക്കഡമിയും മറ്റു 7 ശാസ്ത്ര സംഘടനകളും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അമിക്കസ് ക്യൂറി ബ്രീഫില്‍ പറഞ്ഞു--creationism is not science.
സ്രിഷ്ടിവാദം ശാസ്തീയമല്ല

മുഹമ്മദ് ഖാന്‍(യുക്തി) said...

തുടരുന്നു...
ഇതൊക്കെ നിരീശ്വരര്‍ക്ക് ഓട്ടു ചെയ്യാങ്കൂടി അവകാശമില്ല എന്ന് മുന്‍ ഭരണാധിപതിയായ ബുഷ് അഭിപ്രായപ്പെട്ട us ലാണ് എന്നു കൂടി ഓര്‍ക്കുക.
One needs to examine not how many scientists and professors believe something, but what their conviction is based upon. Most of those who reject evolution do so because of personal religious conviction, not because of evidence. The evidence supports evolution. And the evidence, not personal authority, is what objective conclusions should be based on.

ന്യൂനപക്ഷ ഈ ശാസ്ത്രജ്ഞരും മതവിശ്വാസം കാരണമാണ് പരിണാമത്തെ അംഗീകരിക്കാത്തത്
അല്ലാതെ തെളിവുകള്‍ ഇല്ലാഞ്ഞിട്ടല്ല.

ഇവിടെ സുബൈറിന്റെ അഭിപ്രായം കൂടി ചേര്‍ത്തുവായിക്കേണ്ടിവരുന്നു
സുബൈര്‍ ഡിക്ലയറിങ്....
പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ പരിണാമവാദത്തെ എതിര്‍ക്കുന്നത് പൂര്‍ണമായും ശാസ്ത്രീയ കാരണങ്ങളാലാണ്. >>>>>>
================
തുടരും

മുഹമ്മദ് ഖാന്‍(യുക്തി) said...

എന്തൊ കാരണത്താല്‍ ആദ്യ കമന്റ് പമ്പ്ലിഷ് ആയില്ല ,ആവര്‍ത്തിക്കുന്നു ,സുശീല്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്ഷമിക്കുക.
subair hints......


(ദൈവത്തിന്‍റെ പ്രസക്തി ഇല്ലാതാക്കാന്‍ പരിണാമം വാദത്തിന് ഒരു നിലക്കും കഴിയില്ല എന്നതിന് തെളിവാണ് എല്ലാ പരിണാമം ജീവശാസ്ത്രന്ജരും പൂര്‍ണമായ ദൈവ നിഷേധികളല്ല എന്നത്). >>>>>>>>>>>
==================================
ഇതുകൂടി കാണുക
Claim CA111:
Many scientists reject evolution and support creationism.
Source:
Morris, Henry. 1980. The ICR scientists. Impact 86 (Aug.). http://www.icr.org/index.php?module=articles&action=view&ID=163
Response:

1. Of the scientists and engineers in the United States, only about 5% are creationists, according to a 1991 Gallup poll (Robinson 1995, Witham 1997). However, this number includes those working in fields not related to life origins (such as computer scientists, mechanical engineers, etc.). Taking into account only those working in the relevant fields of earth and life sciences, there are about 480,000 scientists, but only about 700 believe in "creation-science" or consider it a valid theory (Robinson 1995). This means that less than 0.15 percent of relevant scientists believe in creationism. And that is just in the United States, which has more creationists than any other industrialized country. In other countries, the number of relevant scientists who accept creationism drops to less than one tenth of 1 percent.

അതായത് ശക്തമായി സ്രിഷ്ടിവാദത്തിനു പിന്തുണയുള്ള അമേരിക്കയില്‍ വെറും”0.15%“
ശസ്ത്രജ്ഞന്മാരാണ് സ്രിഷ്ടിവാദത്തെ അനുകൂലിക്കുന്നത്.

Additionally, many scientific organizations believe the evidence so strongly that they have issued public statements to that effect (NCSE n.d.). The National Academy of Sciences, one of the most prestigious science organizations, devotes a Web site to the topic (NAS 1999). A panel of seventy-two Nobel Laureates, seventeen state academies of science, and seven other scientific organizations created an amicus curiae brief which they submitted to the Supreme Court (Edwards v. Aguillard 1986). This report clarified what makes science different from religion and why creationism is not science.

“72”നോബല്‍ ജേതാക്കളുടെ ഒരു പാനലും 17 US ശാസ്ത്ര അക്കഡമിയും മറ്റു 7 ശാസ്ത്ര സംഘടനകളും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അമിക്കസ് ക്യൂറി ബ്രീഫില്‍ പറഞ്ഞു--creationism is not science.
സ്രിഷ്ടിവാദം ശാസ്തീയമല്ല

മുഹമ്മദ് ഖാന്‍(യുക്തി) said...
This comment has been removed by the author.
Jack Rabbit said...

[സുബൈര്‍]: ദൈവത്തിന്‍റെ പ്രസക്തി ഇല്ലാതാക്കാന്‍ പരിണാമം വാദത്തിന് ഒരു നിലക്കും കഴിയില്ല എന്നതിന് തെളിവാണ് എല്ലാ പരിണാമം ജീവശാസ്ത്രന്ജരും പൂര്‍ണമായ ദൈവ നിഷേധികളല്ല എന്നത്

[യുക്തി]: അതായത് ശക്തമായി സൃഷ്ടിവാദത്തിനു പിന്തുണയുള്ള അമേരിക്കയില്‍ വെറും ”0.15%“
ശസ്ത്രജ്ഞന്മാരാണ് സൃഷ്ടിവാദത്തെ അനുകൂലിക്കുന്നത്.


0.15% സാമാന്യം വലിയൊരു "വിടവ്" അല്ലെ യുക്തി ?

KP said...

[സുബൈര്‍]: ദൈവത്തിന്‍റെ പ്രസക്തി ഇല്ലാതാക്കാന്‍ പരിണാമം വാദത്തിന് ഒരു നിലക്കും കഴിയില്ല എന്നതിന് തെളിവാണ് എല്ലാ പരിണാമം ജീവശാസ്ത്രന്ജരും പൂര്‍ണമായ ദൈവ നിഷേധികളല്ല എന്നത്

[യുക്തി]: അതായത് ശക്തമായി സൃഷ്ടിവാദത്തിനു പിന്തുണയുള്ള അമേരിക്കയില്‍ വെറും ”0.15%“
ശസ്ത്രജ്ഞന്മാരാണ് സൃഷ്ടിവാദത്തെ അനുകൂലിക്കുന്നത്.


[[Jack Rabbit]]: 0.15% സാമാന്യം വലിയൊരു "വിടവ്" അല്ലെ യുക്തി ?

ഇനി, ഹുസൈൻ സാബിന്റെ exceptions principle അനുസരിച്ചാണെങ്കിൽ,

statement 1. ശാസ്ത്രജ്ഞന്മാർ പൊതുവെ സൃഷ്ടിവാദത്തിൽ വിശ്വസിക്കുന്നു..

statement 2. ഒരു അപവാദമെന്നോണം (i.e., exception to statement 1), 99.85% ശാസ്ത്രജ്ഞന്മാർ പരിണാമത്തിൽ വിശ്വസിക്കുന്നു..

statement 3. പരിണാമത്തിന്റെ അടിത്തറ ശാസ്ത്രീയമായും, യുക്തിപരമായും തകർന്നു കിടക്കുന്നത് കണ്ടോ??

KP said...

"വിശ്വസിക്കുന്നു" എന്ന് last comment ഇൽ എഴുതിയത് "അനുകൂലിക്കുന്നു" എന്ന് തിരുത്തി വായിക്കാൻ അഭ്യർ‍ത്ഥിക്കുന്നു.. അല്ലെങ്കിൽ പിന്നെ അതിൽ പിടിച്ചാവും ബാകി അങ്കം!!

മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈര്‍ സെഡ്......
(ദൈവത്തിന്‍റെ പ്രസക്തി ഇല്ലാതാക്കാന്‍ പരിണാമം വാദത്തിന് ഒരു നിലക്കും കഴിയില്ല എന്നതിന് തെളിവാണ് എല്ലാ പരിണാമം ജീവശാസ്ത്രന്ജരും പൂര്‍ണമായ ദൈവ നിഷേധികളല്ല എന്നത്). >>>>>>
============================
എന്നാല്‍ ഇതു കൂടി കാണുക-

Claim CA111:
Many scientists reject evolution and support creationism.
Source:
Morris, Henry. 1980. The ICR scientists. Impact 86 (Aug.). http://www.icr.org/index.php?module=articles&action=view&ID=163
Response:

1. Of the scientists and engineers in the United States, only about 5% are creationists, according to a 1991 Gallup poll (Robinson 1995, Witham 1997). However, this number includes those working in fields not related to life origins (such as computer scientists, mechanical engineers, etc.). Taking into account only those working in the relevant fields of earth and life sciences, there are about 480,000 scientists, but only about 700 believe in "creation-science" or consider it a valid theory (Robinson 1995). This means that less than 0.15 percent of relevant scientists believe in creationism. And that is just in the United States, which has more creationists than any other industrialized country. In other countries, the number of relevant scientists who accept creationism drops to less than one tenth of 1 percent.
അതായത് സ്രിഷ്ടിവാദത്തിനു മുന്‍ തൂക്കമുള്ള അമേരിക്കയില്‍ കേവലം”0.15%“ ശാസ്ത്രജ്ഞരാണ് ദൈവവാദികള്‍.
മറ്റുരാജ്യങ്ങളിലെ അവസ്ഥ പരമ ദയനീയവും
വെറും.1% പേര്‍ മാത്രം

മുഹമ്മദ് ഖാന്‍(യുക്തി) said...

തുടരുന്നു....
Additionally, many scientific organizations believe the evidence so strongly that they have issued public statements to that effect (NCSE n.d.). The National Academy of Sciences, one of the most prestigious science organizations, devotes a Web site to the topic (NAS 1999). A panel of seventy-two Nobel Laureates, seventeen state academies of science, and seven other scientific organizations created an amicus curiae brief which they submitted to the Supreme Court (Edwards v. Aguillard 1986). This report clarified what makes science different from religion and why creationism is not science.

72 നോബല്‍ ജേതാക്കളുടെ ഒരു പാനലും 17 ശാസ്ത്ര അക്കാദമിയും 7 ശാസ്ത്ര സംഘടനക്കളും
യുഎസ്സിലെ സുപ്രീം കോടതിയില്‍ അമിക്കസ് ക്യൂറിയായി സമര്‍പ്പിച്ച് ഒരു ബ്രീഫില്‍ ഇങ്ങനെ പറയുന്നു

സ്രിഷ്ടിവാദം ശാസ്ത്രിയമല്ല

മുഹമ്മദ് ഖാന്‍(യുക്തി) said...

തുടരുന്നു..
Often, claims that scientists reject evolution or support creationism are exaggerated or fraudulent. Many scientists doubt some aspects of evolution, especially recent hypotheses about it. All good scientists are skeptical about evolution (and everything else) and open to the possibility, however remote, that serious challenges to it may appear. Creationists frequently seize such expressions of healthy skepticism to imply that evolution is highly questionable. They fail to understand that the fact that evolution has withstood many years of such questioning really means it is about as certain as facts can get.

ശാസ്ത്രജ്ഞരുടെ സ്വതസിദ്ധമായ ചോദ്യം ചെയ്യലിനെ വളച്ചൊടിച്ച് പരിണാമം ചോദ്യം ചെയ്യപ്പെടുന്നു എന്നു മുറവിളി കൂട്ടുന്നു.
സ്റ്റീഫന്‍ ജെ ഗുല്‍ഡ് ഇവിടെ കയറിവന്നതും ഇതേ ലക്ഷ്യത്തിലാണ്.
ജാകും കാളിദാസനും അത് ചീറ്റിച്ചു.
ഈ പാഴ് പണി നടക്കില്ല മക്കളെ.

KP said...

[[subair said: ഞാന്‍ മനസ്സിലാക്കിയിടത്തോളം സെമിടിക്‌ മതങ്ങള്‍ക്ക് പരിണാമതത്തങ്ങള്‍ക്കനുസൃതമായി സൃഷ്‌ടി സങ്കല്‍പ്പങ്ങളെ വ്യാഖാനിക്കല്‍‍ പ്രയാസമുള്ള കാര്യമാല്ല.]]

അതു ശരി.. കാര്യങ്ങൾ അങ്ങനെയാണല്ലേ.. ഏതു വിധേനയും വ്യാഖാനിക്കാവുന്ന പരുവത്തിൽ ആണെല്ലോ കിത്താബുകൾ.. പിന്നെന്തു പ്രയാസം..

ശാസ്ത്രം ഒന്നു കണ്ടു പിടിക്കേണ്ട താമസമേയുള്ളു.. നമ്മൾ "വ്യാഖ്യാനിച്ച്" അതൊക്കെയും കിത്താബിൽ ഉണ്ടെന്ന് തെളിയിക്കും..

എന്നാ പിന്നെ ഇതൊക്കെ ശാസ്ത്രം പറയുന്നതിനു മുന്നേ തന്നെ അങ്ങ് വ്യാഖ്യാനിച്ച് പറഞ്ഞു കൂടെ?? അത് എങ്ങനെ കഴിയും അല്ലെ?.. "എട്ടുകാലി മമ്മൂഞ്ഞ്" ആണെല്ലോ നമ്മുടെ role model..

അപ്പൊ ശാസ്ത്രം പറയുന്ന വരെ കാത്തിരിക്കാം.. അതിനുശേഷം അതൊക്കെ കിത്താബിൽ ഉണ്ടെന്ന് "ശാസ്ത്രീയമായും യുക്തിപരമായും" സ്ഥാപിക്കാം.. എന്തെളുപ്പം!!

Jack Rabbit said...

ശാസ്ത്രീയസൃഷ്ടിവാദത്തിന്‍റെ പേരിലുള്ള ഹുസൈന്റെ ആഭാസങ്ങള്‍

kaalidaasan said...

>>>>>അപ്പൊ ശാസ്ത്രം പറയുന്ന വരെ കാത്തിരിക്കാം.. അതിനുശേഷം അതൊക്കെ കിത്താബിൽ ഉണ്ടെന്ന് "ശാസ്ത്രീയമായും യുക്തിപരമായും" സ്ഥാപിക്കാം.. എന്തെളുപ്പം!!<<<<


കെ പി,

സുബൈര്‍ പരിണാമം പഠിച്ചു പഠിച്ച് ഇവിടം വരെയായി.

പക്ഷെ ഹുസൈന്‍  ഇതു പോലും പറയുന്നില്ല. അപ്പോള്‍ ഹുസൈന്‍ വായിക്കുന്ന കിതാബ് കുര്‍ആനല്ല. മറ്റേതോ വ്യാജ പൊത്തകമാണ്.

അഹമ്മദീയ മുസ്ലിങ്ങളാണ്‌ കുര്‍ആനില്‍ പരിണാമമുണ്ട് എന്നു പണ്ടേ പറഞ്ഞിരുന്നവര്‍. ചില സുന്നി ഷിയകളും ഇപ്പോള്‍  ശബ്ദം താഴ്ത്തി അത് പറയുന്നുണ്ട്.

ഹൈന്ദവ ദൈവങ്ങള്‍ മുസ്ലിം പ്രവാചകരാണെന്ന് അഹമ്മദീയകള്‍ വളരെ നേരത്തേ പറഞ്ഞിട്ടുണ്ട്. എം എം അക്ബര്‍ അടുത്തകാലത്താണതൊക്കെ സമ്മതിച്ചത്.

സുബൈറിലും ഇതുപോലെയുള്ള പരിണാമങ്ങള്‍ നടക്കുന്നുണ്ട്. കത്തോലിക്ക സഭ പരിണാമത്തെ അംഗീകരിക്കുന്നു എന്ന് സുബൈര്‍ ആദ്യം പരാമര്‍ശിച്ചു. ഇപ്പോള്‍ അത് സെമൈറ്റിക്ക് മതങ്ങള്‍ക്ക് പരിണാമതത്വങ്ങള്‍ക്കനുസൃതമായി സൃഷ്‌ടി സങ്കല്‍പ്പങ്ങളെ വ്യാഖാനിക്കാന്‍  പ്രയാസമില്ല എന്ന നിലയിലായി. കുറച്ചു കഴിയുമ്പോള്‍ ഇസ്ലാമിനും പരിണാമതത്വങ്ങള്‍ക്കനുസൃതമായി സൃഷ്‌ടി സങ്കല്‍പ്പങ്ങളെ വ്യാഖാനിക്കാന്‍  പ്രയാസമില്ലെന്ന് ആകും.

Natural selection in front of human eyes എന്നു കാള്‍ പോപ്പര്‍ പറഞ്ഞില്ലേ അതാണിവിടെയും നടക്കുന്നത്.

ക്രൈസ്തവ സഭയുടെ ചുവടു പിടിച്ചുണ്ടായ ഇസ്ലാമിന്‌ അവര്‍ പോകുന്ന വഴിയെ അല്ലേ പോകാനാകൂ?

Subair said...

കെ പി,

സുബൈര്‍ പരിണാമം പഠിച്ചു പഠിച്ച് ഇവിടം വരെയായി.

പക്ഷെ ഹുസൈന്‍ ഇതു പോലും പറയുന്നില്ല. അപ്പോള്‍ ഹുസൈന്‍ വായിക്കുന്ന കിതാബ് കുര്‍ആനല്ല. മറ്റേതോ വ്യാജ പൊത്തകമാണ്.
==============


ആ ദൈവം സൃഷ്‌ടിച്ചു എന്ന് പറഞ്ഞ യേശുവിനെ അടക്കം പരിണാമം വാദിയാക്കാന്‍ ശ്രമിച്ച കാളിദാസന്‍ കേപി ക്ക് പറ്റിയ കൂട്ടാ...

Subair said...
This comment has been removed by the author.
മനു said...

@ subair,

" ആദ്യമായി പറയട്ടെ, ഞാന്‍ താങ്കളുടെ കമ്മന്ടു വായിച്ചപ്പോള്‍ സത്യത്തില്‍ ഉള്പുളകം കൊണ്ട്, പ്രതിപക്ഷ ബഹുമാനത്തോടെ സംവദിക്കുന്നവര്‍ യുക്തിവാടികള്‍ക്കിടയില്‍ അപൂര്‍വമാണ് എനതുകൊണ്ട് "

പ്രതി പക്ഷ ബഹുമാനവും യുക്തി വാദികളും തമ്മില്‍ എന്തെങ്കിലും ബന്തം ഉണ്ട് എന്ന് തോന്നുനില്ല . എതിരാളി ബഹുമാനം നല്കുനില്ല എന്ന തോനല്‍ സംവാദത്തില്‍ സ്വാഭാവികം മാത്രം ആണ് . സുബൈര്‍ കൊടുക്കുന്നതും സുബൈറിന് ലഭിക്കുന്നതുമായ ബഹുമാനം ഒരേ തലത്തില്‍ തന്നെ ഉള്ളതാണ് . എനിക്ക് മാത്രം കിട്ടുനില്ല എന്ന് വേവലാതി പെടുന്നത് ആത്മ വിശ്വാസ കുറവുകൊണ്ടോ അര്‍ഹിക്കുന്ന അങ്ങികാരം ലഭികുനില്ല എന്ന തോനലില്‍ നിന്നോ ആവാം.

" ഞാന്‍ അവിടെ തെന്നെ അത് വിശദീകരിചിരിന്നു. ഒന്നാമതായി ജനിതക തകരാര്‍ വളരെ അപൂര്‍വമായേ നടക്കൂ. രണ്ടാമത് കൂടുതല്‍ ജനിതക തകരാറുകളും തകരാറുകളും വൈകല്യങ്ങളും ആണ് " .

സുബൈര്‍ എന്താണ് വൈകല്യങ്ങള്‍ ? ഇന്നത്തെ സാഹചര്യത്തില്‍ ജീവിക്കാന്‍ വിഷമം ഉണ്ടാക്കുന്ന അവസ്ഥ ആണ് അത് . എന്നാല്‍ എല്ലാപ്പോയും അത് അങ്ങിനെ തന്നെ ആവേണം എന്നില്ല . ജീവികളില്‍ അനുകുലമായ രിതിയില്‍ ജനിതക മാറ്റം വരികയും അത് വ്യാപിക്കുകയും ചെയ്യുമ്പോള്‍ ആണ് പ്രകൃതി നിര്‍ദാരണം വഴി പരിണാമം സംഭവിക്കുന്നത് . ഒരു ഉദാ പറയാം . ഒരു കുടുംബത്തിന് പാരമ്പര്യമായി കണ്ണ് കാണില്ല എന്ന് കരുതുക . ഭുമിയില്‍ സുര്യ പ്രകാശം കണ്ണില്‍ തട്ടുന്നത് മുലം ഉണ്ടാകുന്ന ഒരു രോഗം പടര്‍ന്നു പിടിക്കുന്നു ( അതെന്തു രോഗം എന്ന് ചോദിക്കരുത് , ഉദാ ആണ് ) അങ്ങിനെ ഉള്ളപ്പോള്‍ കണ്ണുള്ളവര്‍ ഒക്കെ മരിച്ചു പോകും . എന്നാല്‍ പാരമ്പര്യമായി കണ്ണു കാണാത്തവര്‍ മരിക്കില്ല . അവര്‍ അതി ജീവിക്കും . പ്രതിയോഗികള്‍ ഇല്ലാത്ത അവസ്ഥയില്‍ അവര്‍ വളര്‍ന്നു വലുതാകും . വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അവര്‍ ഭുമിയില്‍ മുഴുവന്‍ കണ്ണില്ലാത്തവര്‍ മാത്രം ആകും .

@kaalidaasan

നിങ്ങളുടെ പല കമന്റുകളും ചര്‍ച്ച വഴി തെറ്റിക്കുന്നു . ദയവു ചെയ്തു അനാവശ്യമായ കമ്മന്റുകള്‍ ഒഴിവാക്കുക.

ഞാന്‍ ട്രാക്ക്‌ ചെയ്യാത്തതിനാല്‍ സുബൈര്‍ ഇതിന്‍ മേല്‍ പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി വൈകാന്‍ സാധ്യത ഉണ്ട് എന്ന് അറിയിക്കുന്നു.

Subair said...

മനു, യുക്തിവാദികള്‍ എന്ന് അവകാശപ്പെടുന്നവരും ആയുള്ള എന്‍റെ ഇടപെടലുകളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ആണ് ഞാന്‍ അങ്ങിനെ പറഞ്ഞത്. കൂടുതല്‍ യുക്തിവാദികളും ഒരു തരം സുപീരിയോരിടി കോംപ്ലക്സ് വെച്ച് പുലര്‍ത്തുന്നവരാന് എന്ന് തോന്നാറുണ്ട്. അവരുടെ മറുപടികളില്‍ പരിഹാസവും നിന്ദയും ധാരളമായി കാണാനും കഴിയും,ഇതിന് എത്ര ഉദാഹരങ്ങള്‍ വേണമെങ്കിലും എനിക്ക് കാണിക്കാന്‍ കഴിയും. പക്ഷെ എല്ലാ യുക്തിവാദികളും അങ്ങിനെയാകണം എന്നില്ല എന്നത് വസ്തുതയാണ്.

മനുവും ആയി ഞാന്‍ മുമ്പ് ഞാന്‍ എന്തോ ചര്‍ച്ച ചെയ്തിരുന്നു എന്നും ആ അനുഭവും വിത്യസ്തമല്ല എന്നാണ് എന്‍റെ ഓര്‍മ, ആ മനുവല്ല ഈ മനുവെങ്കില്‍ ക്ഷമിക്കുക.

ഇനി വിഷയവും ആയി ബന്ധപ്പെട്ട കമ്മന്റുകള്‍. മ്യൂട്ടേഷനുകള്‍ അപൂര്‍വമായേ സംഭവിക്കൂ എന്നാണ് പറയപ്പെടുന്നത് അതുപോലെ തെന്നെ സെല്ലില്‍ മ്യൂട്ടേഷന്‍ റിപയര്‍പ്രോട്ടീനുകളും ഉണ്ടത്രേ ഇവ കോപിയിങ്ങില്‍ ഉണ്ടാകുന്ന പല തെറ്റുകളും റിപയാര്‍ ചെയ്യും. മാത്രവുമല്ല കൂടുതല്‍ മ്യൂട്ടെഷനുകളും ജീവികള്‍ക്ക് ഹാനികരമാകും (ഒരു സോഫ്റ്റ്‌വയര്‍ പ്രോഗ്രാമില്‍ യാദൃശ്ചികമായി ഉണ്ടാകുന്ന കോപ്പി എററുകള്‍ ആ പ്രോഗ്രാമിനെ എപ്രകാരം ബാധിക്കുമോ എന്നത് പോലെ) നമ്മുടെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിധബാധിതര്‍ ഉദാഹരണം.

എന്നാല്‍ പരിണാമ സങ്കല്‍പം പ്രകാരം, ഇത്തരം വ്യതിയാനങ്ങള്‍ പ്രകൃതി നിര്‍ദ്ടാരണം വഴി തിരഞ്ഞെടുക്കാപ്പെട്ടു അവ കൂടി ചേര്‍ന്നാണ് ഒരു ജീവി മറ്റൊരു ജീവിയായി മാറുന്നത്. ഇങ്ങിനെ ലളിതമായതില്‍നിന്നും സന്കീര്‍ണമായടിലേക്ക് പുരോഗമിക്കാനുള്ള കഴിവ് പ്രകൃതി നിര്‍ദ്ധാരണത്തില്‍ ആരോപിക്കുകയാണ് പരിണാമവാദികള്‍ ചെയ്യുന്നത്.

ഇത്തരത്തില്‍ പെട്ട ഡി എന്‍ എ കോപ്പി തെറ്റുകള്‍ കൂടിച്ചേര്‍ന്നാണ് നമ്മുടെ തലച്ചോര്‍ ഉണ്ടായത് എന്നും അവസാനം ആ തലച്ചോര്‍ ഉപയോഗിച്ച് തെന്നെ നമ്മള്‍ അത് എങ്ങിനെ ഉണ്ടായെന്നു കണ്ടു പിടിക്കാവുന്ന തരത്തില്‍ ഈ തെറ്റുകള്‍ പുരോഗമിച്ചു എന്നുമാണ് നാം മനസ്സിലാക്കേണ്ടത്. ഇത് ഒരു വിശ്വാസം എന്നാ നിലയില്‍ യുക്തി വാദികള്‍ക്ക്‌ കൊണ്ട് നടക്കാം, എന്നാല്‍ ഇത് വ്യക്തമായി തെളിയിക്കാതിടതോളം ഒരു ശാസ്ത്രീയ സത്യമായി അംഗീകരിക്കാന്‍ പ്രയാസമുണ്ട്.

മുകളില്‍ പറഞ്ഞതായിരുന്നു വസ്തുതയെങ്കില്‍ കൃത്രിമമായി ഉണ്ടാക്ക്കിയ നിര്‍ദ്ധാരണവും കൃത്രിമമായി ഉണ്ടാക്കിയ ജനിതക വ്യതിയാനവും വഴി ഒരു ജീവിയെ തികച്ചും വിത്യസ്തമായ മറ്റൊരു ജീവിയാക്കിക്കാണിക്കാന്‍ ശാസ്ത്രഞ്ജര്‍മാര്‍ക്ക് എളുപ്പമായിരുന്നു (കാലദൈര്‍ഘ്യം എന്ന പ്രശനം കൃത്രിമമായി മറികടക്കാം).

ഇവിടെ മറ്റൊരുരീതിയില്‍ ചിന്തിച്ചു നോക്കുക. നമ്മുടെ, ചെവി, കണ്ണ്, കിഡ്നി, കരള്‍, ഹൃദയം, തലച്ചോര്‍, പ്രതിരോധ സംവിധാനം പോലെയുള്ള പല സിസ്ടങ്ങളും പ്രകൃതി നിര്‍ദ്ധാരണം വഴി പരിനമിച്ചുണ്ടാകുനത് സ്ന്കല്‍പ്പിച്ചു നോക്കുക. ഇവ അത്യന്തം സങ്കീര്‍ണമായ സിസ്റങ്ങള്‍ ആണ് എന്നത് മാത്രമല്ല, ഇവ തമ്മില്‍ പരസ്പരാശ്രയത്വം (symbiosis) കൂടി ഉണ്ട്. ഉദാഹരണമായി കാഴ്ചയെ യാധാര്ത്യമാക്കുന്ന തലച്ചോറിന്‍റെ ഭാഗം ഇല്ലാതെ (കണ്ണ് കൊടുക്കുന്ന തല തിരിഞ്ഞ പ്രതിബിഭാത്തെ നേരെയക്കുന്നത് തലച്ചോറാണ് എന്ന് വായിച്ചു) കണ്ണ് ഉണ്ടായിട്ടു കാര്യമില്ല. മാത്രവുമല്ല കണ്ണിന്‍റെ പ്രവര്‍ത്തനത്തിന് അനുയോജ്യമായ രീതിയില്‍ തലച്ചോര്‍ ശരിയാവണം. ഇങ്ങനെ വിത്യസ്ത സിസ്ടങ്ങള്‍ ഒരേ സമയം പുരോഗമിച്ചു വരാന്‍ മാത്രം പര്യാപ്തമായ ഒരു പ്രോസ്സസ് ആണ് ഈ പ്രകൃതി നിര്‍ദ്ധാരണം എന്നത് ഒരു വിശ്വാസം മാത്രമാണു. അതല്ല ഇത്ര മാത്രം "കഴിവുകള്‍" ഉള്ള ഒരു സാധനം ആണ് പ്രകൃതി എങ്കില്‍ അതിനെ ഞങ്ങള്‍ ദൈവം എന്ന് വിളിക്കുന്നതില്‍ തെറ്റൊന്നും ഇല്ല.

ജീവജാതികളുടെ ലിംഗികാവായവങ്ങള്‍ പരിനമിചിതങ്ങിനെ എന്ന് ഫൈസല്‍ കൊണ്ടോട്ടി ചോദിച്ചത ഓര്മ വരുന്നു. അതിന് മറുപടി അവിടെ കണ്ടില്ല. ആണ്‍ ജീവിയുടെ ലൈനഗികാവയവത്തിനു അനുയോജ്യമായ ലൈനഗികാവയവം പെണ്ജീവിക്കും ഉണ്ടായാല്‍ മാത്രമേ പ്രത്യുത്പാദനം സാധ്യമാകൂ. ആണ്‍ ജീവിയിലും പെണ്ജീവിയിലും തികച്ചും വിത്യസ്തമായ്‌ രൂപത്തിലുള്ള ലൈംഗികാവയവങ്ങള്‍ ആണ് എന്നും ഓര്‍മിക്കുക. ഇത് ഡി എന്‍ എ യുടെ കോപ്പി തെറ്റ് വഴി ഉണ്ടാകുന്നത് സങ്കല്‍പ്പിച്ചു നോക്കൂ. അസംഭവ്യമായി തോന്നുന്നില്ലേ ?.

Jack Rabbit said...

[Subair]: .....അസംഭവ്യമായി തോന്നുന്നില്ലേ ?

[Hussain]: ജെറി കോയന്‍ Why Evolution is True? എന്ന കൃതി എഴുതി. Why Gravitation is True? എന്നാരെങ്കിലും ബുക്കെഴുതിയിട്ടുണ്ടോ? Why Quantum Mechanics is True? എന്ന ബുക്കുണ്ടോ? ഇല്ല. കാരണം അതൊക്കെ ശാസ്ത്രമാണ്. തെളിയിക്കപ്പെട്ടതുമാണ്.



നമ്മളെല്ലാം Scandinavia ഇലാണ് ജീവിക്കുന്നതെന്കില്‍ അങ്ങനെ ഒരു പുസ്തകമോ, ടൈറ്റിലോ ആവശ്യമുണ്ടാവില്ല.

Look at this science paper on the public acceptance of evolution

Turkey and US are at the rock bottom where Mr. Hussain source all his creationist material ansd arguments.

There was another piece on Islamic creationism in science by Salman Hameed where he states evolution appears to strike hard at certain parts of Islamic dogma, especially the notion that humans are special.

General theory of relativity or quantum mechanics don't deliver such a severe blow to human pride and a god created in man's image. That is why there is no opposition to it.

സുബൈരിനു General theory of relativity or quantum mechanics predictions ഒന്നും അസംഭവ്യമായി തോന്നുന്നില്ലല്ലോ അല്ലെ ? കുറച്ചു നാള്‍ മുമ്പ് vaccum in classical sense എന്ന് പറയുന്ന സാധനം ഇല്ലെന്നുള്ളത് ദഹിക്കുന്നില്ലായിരുന്ന്ലലോ ? Quantum fluctuations ഒക്കെ തൂത്ത് കളഞ്ഞിട്ടു ബാക്കിയുള്ള nothing ഇല്‍ നിന്നാണ് ദൈവം സൃഷ്ടി നടത്തിയത് എന്നായിരുന്നലോ വാദം ?

/JR

Subair said...

ജാക്ക്,

പല പ്രാവശ്യം താങ്കളോട് പറഞ്ഞു മടുത്തതാണ്.

ഞാന്‍ ദീര്‍ഘമായി പറഞ്ഞ കാര്യത്തില്‍ നിന്നും രണ്ടു വാക്ക് ചുരണ്ടിയെടുത്ത് (സെബിന് കടപ്പാട്), അതൊന്നുമായി നേര്‍ക്ക്‌ നേരെ ബന്ധമില്ലാത്ത കുറെ ലിങ്കുകളും വിവരങ്ങളും തരുന്നത് ഇവിടെത്തെ സംവാദ രീതിയാണ്?

ജക്കെന്താണ് വിചാരിച്ചത്, എനിക്ക് ഗൂഗിള്‍ അറിയില്ല എന്നാണോ ? ജാക്കിന് പരബ്ജ കാര്യങ്ങളില്‍ എന്തെങ്കിലും പറയാനുണ്ട് എങ്കില്‍ സ്വന്ത വാച്ചകത്തില്‍ ഇവിടെ പറയുക. നെറ്റില്‍ ഒരു പാട് കാര്യങ്ങള്‍ ഉണ്ട്, ആര്‍ക്കും ലിങ്കുകളെടുത്തു പോസ്റ്റാം.

KP said...

@Jack:
Subair might feel offended that you give some external links. He has the freedom not to follow those links if he wish.. After all, the owner of blog, Susheel, is not yet against you posting links here..

So in my opinion, there is no need to change your "സംവാദ രീതി". There might be many who are not exposed to many things that you share..We appreciate that..

Subair said...

Subair might feel offended that you give some external links. He has the freedom not to follow those links if he wish.. After all, the owner of blog, Susheel, is not yet against you posting links here..

So in my opinion, there is no need to change your "സംവാദ രീതി". There might be many who are not exposed to many things that you share..We appreciate that..
===========================


എന്നാ ശരി, നിങ്ങള്‍ ലിങ്കുകള്‍ പോസ്റ്റി ക്കളിചോളൂ.

യുക്തിവാദികള്‍ ഡോകിസ്നിനെ പോലെയുല്ലവരുടെയും വിശ്വാസികള്‍ ഹരൂണ്‍ യാഹ്യയെ പോലെയുല്ലവരുടെയും ലിങ്കുകള്‍ ചുമ്മാ ഒരു രസത്തിനു പോസ്ട്ടിക്കോളൂ.

KP said...

എങ്ങനെ comment ചെയ്യണം എന്നൊക്കെ മാർഗ്ഗനിർദേശങ്ങൾ ഇറങ്ങിത്തുടങ്ങി.. അല്പം വ്യക്തിസ്വാതന്ത്ര്യം ഒക്കെ ഉള്ള നാടല്ലേ ഇത്..

Moreover, none of the links that Jack shared are junk. Those who feel uncomfortable might as well not follow it.. Why encroach other's personal freedom?

If Jack feels that the external links contribute to the discussion, let him share it.

I can understand if someone imposes such conditions on their own blogs. So long that's not the case, why make a big issue out of that?

Jack Rabbit said...

കുറച്ചു നാള്‍ മുമ്പ് സുബൈറിന് vaccum in classical sense എന്ന് പറയുന്ന സാധനം ഇല്ലെന്നുള്ളത് ദഹിക്കുന്നില്ലായിരുന്ന്ലലോ ? Quantum fluctuations ഒക്കെ തൂത്ത് കളഞ്ഞിട്ടു ബാക്കിയുള്ള absolute nothing ഇല്‍ നിന്നാണ് ദൈവം സൃഷ്ടി നടത്തിയത് എന്നായിരുന്നലോ വാദം ?

classical sense ഇലുള്ള absolute nothing ഇല്ല എന്നത് അസംഭവ്യം എന്ന് തോന്നിയപ്പോള്‍ എന്ത് കൊണ്ട് Quantum mechanics തെറ്റാണെന്ന് വാദിച്ചില്ല ?

പിന്നെ google ഉം internet ഉം സുബൈരിനും മറ്റെല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ എന്ത് കൊണ്ട് പറയുന്ന കാര്യത്തിന് റഫറന്‍സ് നല്കാന്‍ മടി ? പലരും പലവട്ടം ചോദിച്ചിട്ടും ഹുസൈന് definition of natural selection ന്റെ റഫറന്‍സ് നല്കുന്നില്ലലോ ? പിന്നെ ഞാന്‍ ഇപ്പോള്‍ നല്‍കിയത് രണ്ടു science journal paper ഇന്റെ full text ഇനുള്ളതാണ്. അതിനെ Harun Yahya യുടെ ലേഖനവുമായി സാമ്യപ്പെടുത്തുന്നത് സുബൈറിന്റെ നിലവാരം.

എന്ത് കൊണ്ട് സുബൈര്‍ ഇതിനൊന്നും മുതിരുന്നില്ല ? പാപ്പരത്തം ആണോ പ്രശ്നം ? Darwin's speculation on origin of life ഉമായി ഇങ്ങനെ ചൂണ്ടയിട്ടു നടക്കുന്നത് ? ആരെങ്കിലും കൊത്തുന്നുണ്ടോ എന്ന് നോക്കി ?

KP said...

Now that the issue of providing links has attracted sharp criticism from Subair, let me bring some other aspects to reader's attention..

***********************************
[[Subair to JR at 2011, മാര്‍ച്ച് 16 8:32]]: ലിങ്കിന് നന്ദി. സൌകര്യം പോലെ വായിക്കുനതാണ്. This is after JR shared the link to Jerry Coyne's blog..

[[Subair to JR at March 17, 2011 8:27 AM ]]: ജക്കെന്താണ് വിചാരിച്ചത്, എനിക്ക് ഗൂഗിള്‍ അറിയില്ല എന്നാണോ ? ജാക്കിന് പരബ്ജ കാര്യങ്ങളില്‍ എന്തെങ്കിലും പറയാനുണ്ട് എങ്കില്‍ സ്വന്ത വാച്ചകത്തില്‍ ഇവിടെ പറയുക. നെറ്റില്‍ ഒരു പാട് കാര്യങ്ങള്‍ ഉണ്ട്, ആര്‍ക്കും ലിങ്കുകളെടുത്തു പോസ്റ്റാം. This is after JR gave links which discusses why evolution is not so well received in Islamic countries..
***********************************

Read the above two comments by the same person..He first appreciated JR providing links and within few hrs objected JR giving links (not surprisingly as the second set was critical on the acceptance of Science in Islamic countries)..

I have nothing more to add, but..

"Double standards, thy name is......
ഇരട്ടത്താപ്പേ, നിൻ പേരല്ലോ..."

ഞമ്മന്റെ മതത്തിൽ തൊടാത്തിടത്തോളം കാലം ഞമ്മൻ ഹാപ്പി..
ഞമ്മന്റെ മതത്തിൽ തൊട്ടാൽ ഞമ്മൻ പിണങ്ങും..

എന്നിരുന്നാലും ഞമ്മൻ ചെയ്യുന്നതൊക്കെ മാന്യവും, ശാസ്ത്രീയവും, യുക്തിപരവും..

Subair said...

എന്‍റെ ദൈവമേ, ഈ ജാക്കിനെ കൊണ്ടും കേപിയെ ക്കൊണ്ടും ഞാന്‍ തോറ്റു (തോല്‍വികള്‍ ഏറ്റു വാങ്ങുന്നത് ഇത് രണ്ടാതവണയാണ് ആദ്യം തോലിയനും യുക്തിയും കൂടി എന്നെ തോല്‍പ്പിച്ചു കളഞ്ഞു).

പോന്നു ജാക്ക്, പോന്നു കേപീ, ഞാന്‍ വിഷയത്തില്‍ ദീര്‍ഘമായി പറഞ്ഞ കാര്യങ്ങളില്‍ നിന്നും രണ്ടു വാക്ക് അടര്‍ത്തിയെടുത്ത് അവക്ക് മറുപടി എന്നാ വ്യാജേന വിഷയവും നേര്‍ക്ക്‌ നേരെ ബന്ധമില്ലാത്ത കാര്യങ്ങളുടെ ലിങ്ക് തരുന്നത്തിനെകുറിച്ചാണ് ഞാന്‍ പരാര്ശിച്ചത്. ചര്‍ച്ചക്കിടയില്‍ ജാക്ക് വായിച്ച പുസ്തകത്തിന്റെ പോരോ, വെബ്സൈറ്റ്‌ അഡ്രസോ, ഇഷ്ടപ്പെട്ട സിനമയുടെ പേരോ മറ്റോ കൊടുക്കുന്നതില്‍ എനിക്ക് വിയോചിപ്പ് ഒന്നും ഇല്ല, പക്ഷെ അത് മാത്രമാവരുത് പണി എന്ന് മാത്രം.

ഇത് ഇനിയും മനസ്സിലായില്ല എങ്കില്‍ എനിക്കൊന്നും ചെയ്യാനില്ല, എന്‍റെ ഒരു വാക്കുകളും ചുരണ്ടിയെടുത്ത് ഖണ്ഡിച്ചു കൊള്ളുക...

മുഹമ്മദ് ഖാന്‍(യുക്തി) said...
This comment has been removed by the author.
മുഹമ്മദ് ഖാന്‍(യുക്തി) said...

സുബൈര്‍ സെഡ്....
ജീവജാതികളുടെ ലിംഗികാവായവങ്ങള്‍ പരിനമിചിതങ്ങിനെ എന്ന് ഫൈസല്‍ കൊണ്ടോട്ടി ചോദിച്ചത ഓര്മ വരുന്നു. അതിന് മറുപടി അവിടെ കണ്ടില്ല. ആണ്‍ ജീവിയുടെ ലൈനഗികാവയവത്തിനു അനുയോജ്യമായ ലൈനഗികാവയവം പെണ്ജീവിക്കും ഉണ്ടായാല്‍ മാത്രമേ പ്രത്യുത്പാദനം സാധ്യമാകൂ. ആണ്‍ ജീവിയിലും പെണ്ജീവിയിലും തികച്ചും വിത്യസ്തമായ്‌ രൂപത്തിലുള്ള ലൈംഗികാവയവങ്ങള്‍ ആണ് എന്നും ഓര്‍മിക്കുക. ഇത് ഡി എന്‍ എ യുടെ കോപ്പി തെറ്റ് വഴി ഉണ്ടാകുന്നത് സങ്കല്‍പ്പിച്ചു നോക്കൂ. അസംഭവ്യമായി തോന്നുന്നില്ലേ ?.>>>>>>>>>>>
==================================
അല്പം സെക്സ് വന്ന വഴികള്‍
yukthi: The Evolution of Sex

മുഹമ്മദ് ഖാന്‍(യുക്തി) said...

ഇതു കൂടി വായിക്കുക


Sexual reproduction came before sexual organs. It came in the form of single celled organisms that have both a diploid state (where all chromosomes are paired) and a haploid state (where the chromosome pairs are separated, so each cell has half the full number of chromosomes). For example, amoebas are normally diploid, but can form small haploid cells ... called spores ... that can travel and combine with other spores to produce new diploid individuals (fertilization). That's basic sexual reproduction.

The next step is in the slow specialization of two kinds of haploid cells. Some get smaller and are specialized for mass-production, and for lightness (so they can be carried farther by air or water) ... while others get larger as they contain all the nutrients needed to start a new individual after fertilization. The smaller cells we call "male gametes", and the larger ones we call "female gametes."

The next step are organs that specialize in either mass-producing and distributing male gametes, or specialize in producing female gametes and providing an environment for growth after fertilization (e.g eggs in the case of animals or seeds in the case of plants).

And finally comes the specialization of individuals to have only one kind of sexual organ or the other, rather than all individuals having both (the way most flowering plants are).

Male and female organs will continue to get more and more differentiated from each other, but will always work together. That's because those individuals of any generation that do *not* work well with the sexual organs of the opposite sex, don't reproduce, and therefore those genes don't last long. But other than that ... any slight alteration in the sex organs of either sex that makes it a little better at doing what it does best (e.g. the way that placental mammals slowly kept the egg internally for longer and longer until the egg is never laid outside the body, but becomes a placenta ... and the young "hatch" directly from the mothe

Subair said...

യുക്തിവാദികളുടെ കാപട്യം

Abdul Khader EK said...

സുബൈര്‍ പറഞ്ഞു:

ഇനി വിഷയവും ആയി ബന്ധപ്പെട്ട കമ്മന്റുകള്‍. മ്യൂട്ടേഷനുകള്‍ അപൂര്‍വമായേ സംഭവിക്കൂ എന്നാണ് പറയപ്പെടുന്നത് അതുപോലെ തെന്നെ സെല്ലില്‍ മ്യൂട്ടേഷന്‍ റിപയര്‍പ്രോട്ടീനുകളും ഉണ്ടത്രേ ഇവ കോപിയിങ്ങില്‍ ഉണ്ടാകുന്ന പല തെറ്റുകളും റിപയാര്‍ ചെയ്യും. മാത്രവുമല്ല കൂടുതല്‍ മ്യൂട്ടെഷനുകളും ജീവികള്‍ക്ക് ഹാനികരമാകും (ഒരു സോഫ്റ്റ്‌വയര്‍ പ്രോഗ്രാമില്‍ യാദൃശ്ചികമായി ഉണ്ടാകുന്ന കോപ്പി എററുകള്‍ ആ പ്രോഗ്രാമിനെ എപ്രകാരം ബാധിക്കുമോ എന്നത് പോലെ) നമ്മുടെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിധബാധിതര്‍ ഉദാഹരണം.

എന്നാല്‍ പരിണാമ സങ്കല്‍പം പ്രകാരം, ഇത്തരം വ്യതിയാനങ്ങള്‍ പ്രകൃതി നിര്‍ദ്ടാരണം വഴി തിരഞ്ഞെടുക്കാപ്പെട്ടു അവ കൂടി ചേര്‍ന്നാണ് ഒരു ജീവി മറ്റൊരു ജീവിയായി മാറുന്നത്. ഇങ്ങിനെ ലളിതമായതില്‍നിന്നും സന്കീര്‍ണമായടിലേക്ക് പുരോഗമിക്കാനുള്ള കഴിവ് പ്രകൃതി നിര്‍ദ്ധാരണത്തില്‍ ആരോപിക്കുകയാണ് പരിണാമവാദികള്‍ ചെയ്യുന്നത്.

ഇത്തരത്തില്‍ പെട്ട ഡി എന്‍ എ കോപ്പി തെറ്റുകള്‍ കൂടിച്ചേര്‍ന്നാണ് നമ്മുടെ തലച്ചോര്‍ ഉണ്ടായത് എന്നും അവസാനം ആ തലച്ചോര്‍ ഉപയോഗിച്ച് തെന്നെ നമ്മള്‍ അത് എങ്ങിനെ ഉണ്ടായെന്നു കണ്ടു പിടിക്കാവുന്ന തരത്തില്‍ ഈ തെറ്റുകള്‍ പുരോഗമിച്ചു എന്നുമാണ് നാം മനസ്സിലാക്കേണ്ടത്. ഇത് ഒരു വിശ്വാസം എന്നാ നിലയില്‍ യുക്തി വാദികള്‍ക്ക്‌ കൊണ്ട് നടക്കാം, എന്നാല്‍ ഇത് വ്യക്തമായി തെളിയിക്കാതിടതോളം ഒരു ശാസ്ത്രീയ സത്യമായി അംഗീകരിക്കാന്‍ പ്രയാസമുണ്ട്.

മുകളില്‍ പറഞ്ഞതായിരുന്നു വസ്തുതയെങ്കില്‍ കൃത്രിമമായി ഉണ്ടാക്ക്കിയ നിര്‍ദ്ധാരണവും കൃത്രിമമായി ഉണ്ടാക്കിയ ജനിതക വ്യതിയാനവും വഴി ഒരു ജീവിയെ തികച്ചും വിത്യസ്തമായ മറ്റൊരു ജീവിയാക്കിക്കാണിക്കാന്‍ ശാസ്ത്രഞ്ജര്‍മാര്‍ക്ക് എളുപ്പമായിരുന്നു (കാലദൈര്‍ഘ്യം എന്ന പ്രശനം കൃത്രിമമായി മറികടക്കാം).

ഇവിടെ മറ്റൊരുരീതിയില്‍ ചിന്തിച്ചു നോക്കുക. നമ്മുടെ, ചെവി, കണ്ണ്, കിഡ്നി, കരള്‍, ഹൃദയം, തലച്ചോര്‍, പ്രതിരോധ സംവിധാനം പോലെയുള്ള പല സിസ്ടങ്ങളും പ്രകൃതി നിര്‍ദ്ധാരണം വഴി പരിനമിച്ചുണ്ടാകുനത് സ്ന്കല്‍പ്പിച്ചു നോക്കുക. ഇവ അത്യന്തം സങ്കീര്‍ണമായ സിസ്റങ്ങള്‍ ആണ് എന്നത് മാത്രമല്ല, ഇവ തമ്മില്‍ പരസ്പരാശ്രയത്വം (symbiosis) കൂടി ഉണ്ട്. ഉദാഹരണമായി കാഴ്ചയെ യാധാര്ത്യമാക്കുന്ന തലച്ചോറിന്‍റെ ഭാഗം ഇല്ലാതെ (കണ്ണ് കൊടുക്കുന്ന തല തിരിഞ്ഞ പ്രതിബിഭാത്തെ നേരെയക്കുന്നത് തലച്ചോറാണ് എന്ന് വായിച്ചു) കണ്ണ് ഉണ്ടായിട്ടു കാര്യമില്ല. മാത്രവുമല്ല കണ്ണിന്‍റെ പ്രവര്‍ത്തനത്തിന് അനുയോജ്യമായ രീതിയില്‍ തലച്ചോര്‍ ശരിയാവണം. ഇങ്ങനെ വിത്യസ്ത സിസ്ടങ്ങള്‍ ഒരേ സമയം പുരോഗമിച്ചു വരാന്‍ മാത്രം പര്യാപ്തമായ ഒരു പ്രോസ്സസ് ആണ് ഈ പ്രകൃതി നിര്‍ദ്ധാരണം എന്നത് ഒരു വിശ്വാസം മാത്രമാണു. അതല്ല ഇത്ര മാത്രം "കഴിവുകള്‍" ഉള്ള ഒരു സാധനം ആണ് പ്രകൃതി എങ്കില്‍ അതിനെ ഞങ്ങള്‍ ദൈവം എന്ന് വിളിക്കുന്നതില്‍ തെറ്റൊന്നും ഇല്ല.

ജീവജാതികളുടെ ലിംഗികാവായവങ്ങള്‍ പരിനമിചിതങ്ങിനെ എന്ന് ഫൈസല്‍ കൊണ്ടോട്ടി ചോദിച്ചത ഓര്മ വരുന്നു. അതിന് മറുപടി അവിടെ കണ്ടില്ല. ആണ്‍ ജീവിയുടെ ലൈനഗികാവയവത്തിനു അനുയോജ്യമായ ലൈനഗികാവയവം പെണ്ജീവിക്കും ഉണ്ടായാല്‍ മാത്രമേ പ്രത്യുത്പാദനം സാധ്യമാകൂ. ആണ്‍ ജീവിയിലും പെണ്ജീവിയിലും തികച്ചും വിത്യസ്തമായ്‌ രൂപത്തിലുള്ള ലൈംഗികാവയവങ്ങള്‍ ആണ് എന്നും ഓര്‍മിക്കുക. ഇത് ഡി എന്‍ എ യുടെ കോപ്പി തെറ്റ് വഴി ഉണ്ടാകുന്നത് സങ്കല്‍പ്പിച്ചു നോക്കൂ. അസംഭവ്യമായി തോന്നുന്നില്ലേ ?.
---------------
സുബൈര്‍ പറഞ്ഞതിനു മറുപടിയായി സുശീലനു എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കാന്‍ താല്പര്യമുണ്ട്.

സുശീല്‍ കുമാര്‍ said...

Abdul khadar said..
"ഇത്തരത്തില്‍ പെട്ട ഡി എന്‍ എ കോപ്പി തെറ്റുകള്‍ കൂടിച്ചേര്‍ന്നാണ് നമ്മുടെ തലച്ചോര്‍ ഉണ്ടായത് എന്നും അവസാനം ആ തലച്ചോര്‍ ഉപയോഗിച്ച് തെന്നെ നമ്മള്‍ അത് എങ്ങിനെ ഉണ്ടായെന്നു കണ്ടു പിടിക്കാവുന്ന തരത്തില്‍ ഈ തെറ്റുകള്‍ പുരോഗമിച്ചു എന്നുമാണ് നാം മനസ്സിലാക്കേണ്ടത്. ഇത് ഒരു വിശ്വാസം എന്നാ നിലയില്‍ യുക്തി വാദികള്‍ക്ക്‌ കൊണ്ട് നടക്കാം, എന്നാല്‍ ഇത് വ്യക്തമായി തെളിയിക്കാതിടതോളം ഒരു ശാസ്ത്രീയ സത്യമായി അംഗീകരിക്കാന്‍ പ്രയാസമുണ്ട്. "

>>> ഖാദർ,

വായിച്ച്‌ അഭിപ്രായം അറിയിച്ചതിന്‌ നന്ദി. ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 'യുക്തിവാദികളുടെ വിശ്വാസം' അല്ല. കൃത്യമായ റഫറൻസുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി സ്ഥാപിക്കപ്പെട്ട കാര്യങ്ങൾ ആണ്‌. ഇനി ഇതിനേക്കാൾ കൃത്യമായി അറിവുകൾ ലഭിക്കുമ്പോൾ അത് അംഗീകരിക്കുന്നതിന്‌ യുക്തിവാദികൾക്ക് അവരുടെ 'വിശ്വാസം' തടസ്സവുമാകുന്നില്ല. മതവിശ്വാസികൾ ഇക്കാര്യങ്ങൾ അംഗീകരിക്കണമെന്ന നിർബന്ധമൊന്നും ശാസ്ത്രത്തിനില്ല. അതിന്‌ അതിന്റേതായ വഴിയുണ്ട്. അത് അതിലൂടെ മുന്നോട്ട് പോയ്ക്കൊണ്ടിരിക്കും.

ലൈംഗികാവയവങ്ങളുടെ പരിണാമം ഒരു വരിയിലൂടെയോ ഒരു കമന്റിലൂടെയോ വിശദീകരിക്കാനാകില്ല. അതിനെക്കുറിച്ച് വിശദമായ ഒരു പോസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്‌.

ChethuVasu said...

Again a well researched piece of work. Congratulations Susheel!!

ChethuVasu said...

ശാസ്ത്രം ഇപ്പോഴും കൂടുതല്‍ ചോദ്യങ്ങള്‍ അതിനോട് തന്നെ ചോദിച്ചു കൊണ്ടിരിക്കും ..അത് കൊണ്ടാണല്ലോ ശാസ്ത്രത്തിനു മുന്നോട്ടു പോകാന്‍ സാധിക്കുന്നത് ...ഓരോ ഉത്തരങ്ങളും കൂടുതല്‍ ചോദ്യ്നഗളിക്കെ നയിക്കും എന്നതാണ് സാസ്ത്രതിണ്ടേ വിജയം...ഇനി ചോദ്യങ്ങള്‍ ഇല്ല എന്ന് വന്നാല്‍ ശാസ്ത്രം മരിച്ചു എന്നര്‍ത്ഥം..

പരിണാമം , പ്രകൃതി വിര്ധരണം പോലെ ഉള്ള വിഷയങ്ങളില്‍ ശാസ്ത്രം മുന്നോട്ടു വയ്ക്കുന്ന യുക്തി ഉള്‍ക്കൊള്ളാന്‍ സാധാരണ മനുഷ്യര്‍ക്ക്‌ ബുദ്ധിമുട്ടാണ് ,,കാരണം മനുഷ്യന് പരിചിതമായ സമയത്തിന്റെയും കാലത്തിന്റെയും പരിധികളില്‍ അല്ല മാറ്റങ്ങള്‍ സംഭവിക്കുന്നത്‌ എന്നതി കൊണ്ട് തന്നെ.. മനുഷ്യന്റെ പൊതു ബോധം രൂപപ്പെടുന്നത് അവനു ഗോചരമായ പ്രക്രിയകളുടെ പ്രത്യക്ഷ നിരീക്ഷനതിലൂടെയാനല്ലോ ..
ണിരിതിയീട്ടിരിക്കുന്ന ഒരു കാറും , ഒരോം കോടി വര്ഷം കൊണ്ട് ഒരു മിള്ളിമിട്ടര്‍ സഞ്ചരിക്കുന്ന ഒരു കാറും ഒരു പോലെ നിര്തിയിട്ടതനെന്നെ ഒരു മനുഷ്യ ജന്മത്തില്‍ നിന്നുത്ഭവിക്കുന്ന ബോധം മനുഷ്യനെ ക്കൊണ്ട് തോന്നിപ്പിക്കുയുള്ളൂ ..

അത് പോലെ , ജീവികളുടെ ശരീര നിര്‍മ്മാണ രീതികള്‍ അതീവ സങ്കീര്‍ണമാണ് എന്ന് പറയുന്നത് ആപേക്ഷികമായി മനുഷ്യന്റെ ബുദ്ധിയെ അടയാലെപ്പെടുതിയാണ് .. അതയത് ഒരു മനുഷ്യനെ സംബധിചെടുതോളം സങ്കീര്‍ണമാണ് . അത് മനുഷ്യന്ടെ പരിമിതിയാണ് , പ്രകൃതിക്ക് ആ പരിമിതി ഇല്ലല്ലോ ..

മനുഷ്യന് പരിചിതമായ അളവുകൊലുകളുടെയുടെ അടിസ്ഥാനത്തില്‍ പ്രപഞ്ച രീതികളെ വിലയിരുത്തുന്നതും അത് പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയാതെ അതി ലളിതമായ ഉത്തരങ്ങള്‍ തെടിപ്പോകുന്നതും സ്വാഭാവികം മാത്രം ..പക്ഷെ ശാത്രതിനു മുന്നോട്ടു പോയല്ലേ പറ്റൂ.. അതിനു ആര്‍ക്കു വേണ്ടിയും കാത്തിരിക്കാന്‍ കഴിയില്ല ..

സുശീല്‍ കുമാര്‍ said...

വാസുവേട്ടൻ,

ഈ ലേഖനത്തിന്റെ മുഴുവൻ ക്രെഡിറ്റും രാജു വാടാനപ്പള്ളിക്കുള്ളതാണ്‌.

Abdul Khader EK said...

ഹായ്‌ സുശീല്‍,

പോസ്റ്റും കമന്റുകളും (വിഷയാതിഷ്ടിത) വായിച്ചു, ഈ പോസ്റ്റ്‌ കാണാന്‍ വൈകി, വളരെ വലിയ പോസ്റ്റ്‌ / വലിയ വര്‍ക്ക്‌, രാജുവിനെ എന്‍റെയും പോല്‍സാഹനം അറിയിക്കുക. വലിയ പോസ്റ്റ്‌ ആണെങ്കിലും നല്ല പോസ്റ്റ്‌ എന്നുപറയാന്‍ പറ്റില്ല, കാരണങ്ങള്‍ പതിയെ പറയാം:

- ഒന്നാമതായി, ഈ പോസ്റ്റിന്റെ ലക്‌ഷ്യം ഒരു സത്യം ബോധ്യപ്പെടുത്തുക അല്ലെങ്കില്‍ ഒരു യാഥാര്‍ത്ഥ്യം സ്ഥാപിക്കുക എന്നതിലുപരി മറ്റൊന്നിനെ എതിര്‍ക്കുക അല്ലെങ്കില്‍ നിരാകരിക്കുക എന്നതാണ്, എന്‍റെ അഭിപ്രായത്തില്‍ ഇത് ഒരു തെറ്റായ സമീപന രീതിയാണ്, അതുകൊണ്ടു തന്നെ അതിന്‍റെതായ പോരാഴിമകള്‍ ഈ പോസ്റ്റില്‍ വേണ്ടുവോളമുണ്ട്, പലതും സുബൈര്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്, മറ്റുള്ളവകള്‍ എന്‍റെ കമന്റുകളില്‍ തുടര്‍ന്ന് വരും.

- പോസ്റ്റിലെ "ബീജ, അണ്ഡ കോശങ്ങള്‍ ഒന്നായിച്ചേര്‍ന്ന് കഴിഞ്ഞാല്‍ ചില അല്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ ഗര്‍ഭപാത്രത്തില്‍ നടക്കുന്നുണ്ട്...." എന്നു തുടങ്ങുന്ന ഭാഗം എന്നെ പോലുള്ള സ്രിഷ്ടിവാദികള്‍ക്ക് ദൈവത്തിലുള്ള വിശ്വാസം കൂടാനെ ഉതകരിക്കുകയുളൂ. വാദത്തിനു വേണ്ടി പറയുകയാണെങ്കില്‍, ഒരു ഏകകോശ ജീവിയാണ് പരിണമിച്ച് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ബീജവും അണ്ഡവും ഉല്‍പാദിപ്പിക്കുന്ന ജീവികള്‍ ആയി മാറിയത് എന്നത് നമ്മെ ശരിക്കും ചിന്തിപ്പിക്കേണ്ടത് തന്നെയാണ്. തുറന്ന മനസ്സോടെയുള്ള ചിന്തകള്‍ നാം പരിണമിച്ചു ഉണ്ടായതാണോ അതല്ല സ്രിഷ്ടിപ്പിലൂടെ ഉണ്ടായതാണോ എന്നതിനെ കുറിച്ച് നമ്മുക്ക് വ്യക്തമായ ഒരു ഉത്തരം നല്‍കും എന്നു തന്നെയാണ് എന്‍റെ അഭിപ്രായം.

- ഈ പോസ്റ്റിന്‍റെ ആരംഭം തന്നെ കുറെ ചോദ്യങ്ങള്‍ ചോടിച്ചുകൊണ്ടാണ്, ആ ചോദ്യങ്ങള്‍ക്ക് ഉത്തരം എന്ന രീതിയിലാണ് പോസ്റ്റ്‌ പുരോഗമിക്കുന്നത്. അതില്‍ അധിക ചോദ്യങ്ങള്‍ക്കും പരിണാമവാദികളുടെ വീക്ഷണത്തില്‍ നിന്നുകൊണ്ടുള്ള ഉത്തരവും ഈ പോസ്റ്റില്‍ പറയുന്നുണ്ട്. പക്ഷെ ഒരു പ്രധാനപ്പെട്ട ചോദ്യം ഉത്തരം പറയാതെ അവിടെ തന്നെ കിടപ്പുണ്ട്:

എവിടേക്ക് പോകുന്നു?

ഈ ചോദ്യത്തിന് പരിണാമവാദികളില്‍ നിന്ന് ഉത്തരം പ്രതീക്ഷിക്കുന്നു.

ഈ ചോദ്യം കുറച്ചു കൂടി വിശാലമായ രൂപത്തില്‍ ഇവിടെ http://nanmayude-vazhikal.blogspot.com/2011/02/blog-post_07.html വായിക്കാം.

- 'നാം എവിടേക്ക് പോകുന്നു?' എന്ന ചോദ്യത്തിന് വിശേഷബുദ്ധിയുള്ള മനുഷ്യരില്‍ വലിയ പ്രാധാന്യം ഉണ്ട് എന്നതിന്‍റെ വ്യക്തമായ തെളിവാണ് യുക്തിവാദികളായ സഹോദരന്‍മാര്‍ പോലും തങ്ങളുടെ പോസ്റ്റിന്‍റെ തുടക്കത്തില്‍ അത്തരം ഒരു ചോദ്യം (അവര്‍പോലും അറിയാതെ) ഉന്നയിച്ചിരിക്കുന്നത്.

കൂട്ടത്തില്‍ ഒന്ന് ചേര്‍ത്ത് പറയട്ടെ, 'നാം എവിടെ നിന്നു വന്നു?' എന്നതിനേക്കാള്‍ പ്രാധാന്യം 'നാം എവിടേക്ക് പോകുന്നു?' എന്ന ചോദ്യത്തിന് തന്നെയാണ് എന്നാണെന്‍റെ വിശ്വാസം, കാരണം സിമ്പിള്‍ 'എവിടെ നിന്നു വന്നു' എന്നതിന്‍റെ ഉത്തരത്തിന് നമ്മുടെ ജീവിതത്തില്‍ ഒന്നും തന്നെ ചെയ്യാനില്ല, പക്ഷെ 'നാം എവിടേക്ക് പോകുന്നു' എന്നതിന്‍റെ ഉത്തരത്തിന് നമ്മുടെ ജീവിതത്തില്‍ പലതും ചെയ്യാനുണ്ട്, ചെയ്യാനുണ്ടാവണം ഇല്ലങ്കില്‍ ചിന്താശേഷിയുള്ള മനുഷ്യരും ചിന്തശേഷിയില്ലാത്ത മറ്റു ജീവികളും തമ്മില്‍ എന്തു വിത്യാസം?

സുശീല്‍ കുമാര്‍ said...

ഖാദർ,

താങ്കൾ പറഞ്ഞുകൊണ്ടിരിക്കുന്നത് താങ്കളുടെ മതവിശ്വാസം ആണ്‌. അവയിൽ വിശ്വസിക്കുവാനുള്ള താങ്കളുടെ അവകാശത്തെ ആത്മാർത്ഥമായും മാനിക്കുന്നു. അത്തരമൊരു വിശ്വാസത്തിന്‌ 'വിശ്വാസം' മാത്രമാണ്‌ റഫറൻസ്. തെളിവുകൾ ആവശ്യമുണ്ട് എന്ന് താങ്കളും കരുതുന്നുണ്ടാവില്ലല്ലോ? എന്നാൽ ഒരു ശാസ്ത്രത്തെ സംബന്ധിച്ച് അത് മതിയാകില്ല. അതിന്‌ തെളിവുകളും പരീക്ഷണങ്ങളും ആവശ്യമായി വരും. അതു തന്നെയാണ്‌ അവ തമ്മിലുള്ള വ്യത്യാസം.

ഈ പോസ്റ്റിന്റെ ലക്ഷ്യം പരിണാമം പഠിപ്പിക്കുക മാത്രമല്ല; അത് ഖാദറിന്‌ വായിച്ചപ്പോൾ മനസ്സിലായല്ലോ. സൃഷ്ടിവാദമെന്ന 'തെളിവ് ആവശ്യമില്ലാത്ത' അന്ധവിശ്വാസത്തെ കടപുഴക്കി എറിയുക കൂടിയാണ്‌.

'അൽഭുതങ്ങൾ' എന്ന് കേൾക്കുമ്പോഴെക്കും മതവിശ്വാസം കൂടുന്നതും, 'എവിടേക്ക് പോകുന്നു' എന്ന് ചോദിക്കുമ്പോഴേക്കും മേലോട്ടും കീഴോട്ടും ചാടുന്നതും പരിണാമശാസ്ത്രത്തിന്റെ കുഴപ്പമല്ല. അത് തെളിവ് ആവശ്യമില്ലാത്ത സ്വന്തം വിശ്വാസത്തിലുള്ള അമിത വിശ്വാസം കൊണ്ട് വരുന്നതാണ്‌. ആദ്യം അത്തരം വിശ്വാസങ്ങളെകൂടി ശാസ്ത്രീയമായി പരിശോധിക്കാൻ ശ്രമിക്കുക. അപ്പോൾ, ദൈവപുത്രൻ, പ്രേതം, ഭൂതം, ഭദ്രകാളി, മുത്തപ്പൻ, കരിംകുട്ടി ഇത്യാദി പ്രകൃത്യാതീതങ്ങളെ യുക്തിപരമായി തള്ളിയതുപോലെ സ്വന്തം അന്ധവിശ്വാസത്തെകൂടി തള്ളുവാൻ പ്രാപ്തിലഭിക്കും. അതിനായി ശ്രമിക്കുക. അതാണ്‌ സത്യം കണ്ടെത്താനുള്ള ഒരേ ഒരു വഴി.

Abdul Khader EK said...

പ്രിയ സുശീല്‍,

മറുപടിക്ക് നന്ദി, എന്‍റെ അത്തരം കമന്റുകള്‍ സ്വാഭാവികമാണ്, ഒരാളുടെ എഴുത്തില്‍ നിന്ന് അയാള്‍ ഉദ്ദേശിച്ചതു മാത്രമായിരിക്കില്ല മറ്റുള്ളവര്‍ വായിച്ചെടുക്കുന്നത്, അതെപോലെ താങ്കളുടെ എഴുത്തുകളില്‍ (പോസ്റ്റില്‍) നിന്ന് താങ്കള്‍ ഉദ്ദേശിച്ചതുമാത്രമായിരിക്കില്ല ഞാന്‍ വായിച്ചെടുക്കുന്നത്. അത് അങ്ങിനെയെ ആകാവൂ, അങ്ങിനെയല്ലെങ്കില്‍ ഈ കമന്‍റു ബോക്സുകളുടെ പ്രസക്തി എന്ത്? ആരാണ് ലേഖകന്‍ എന്ന് പോലും നോക്കാതെ വെറുതെ 'നന്നായിരിക്കുന്നു', 'വെല്‍ ഡണ്‍' എന്നല്ലാം പറയാന്‍ വേണ്ടി മാത്രമാണോ കമന്‍റു ബോക്സുകള്‍?

'നാം ആരാണ്‌? എവിടെനിന്ന് വന്നു? എങ്ങനെ വന്നു?' ഈ ചോദ്യങ്ങളുടെ ഉത്തരം ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണെങ്കില്‍, മനുഷ്യനും മറ്റു ജീവികളും തമ്മില്‍ ഒരു വിത്യാസവുമില്ല എന്നത് വ്യക്തമാണ്, അതുകൊണ്ടുതന്നെ മനുഷ്യന്‍ മറ്റു ജീവികളില്‍ നിന്ന് വിത്യസ്തമായി ജീവിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍:

- നാം ചിന്തിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല,
- നാം നമ്മുടെ ഭക്ഷണം നേടുന്നതിന് വേണ്ടിയല്ലാത്ത ഒരു പ്രവര്‍ത്തനത്തിനും ഒരു അര്‍ത്ഥവുമില്ല,
- നാമ്മും നമ്മുക്ക് വേണ്ടപ്പെട്ടവരും വസത്രങ്ങള്‍ ഉടുക്കുന്നതിലും മാനുഷിക മൂല്യങ്ങള്‍ (ഈ പദത്തിന് തന്നെ പ്രസക്തിയില്ല, കാരണം മനുഷ്യനും മറ്റുജീവികളും തമ്മില്‍ ഒരു അക്ഷരതെറ്റില്‍ തലച്ചോര്‍ വലുതായി മാറിയ വിത്യാസമല്ലേയുള്ളൂ) സൂക്ഷിക്കുന്നതിനും ധര്‍മ്മം പാലിക്കുന്നതിനു ഒന്നും ഒരു അര്‍ത്ഥവുമില്ല.

ഇനി പോസ്റ്റിലേക്ക് വരാം:

ഈ പോസ്റ്റിനെ മൊത്തത്തില്‍ രണ്ടു ഭാഗമായി കാണാം, ഒന്ന്‌ നമ്മുടെ ഭ്രൂണാവസ്ഥ വിവരിക്കുന്ന ഭാഗം, ആദ്യം അതിനെ കുറിച്ചാകാം ചര്‍ച്ച:

- താങ്കള്‍ പറയുന്ന തരത്തിലുള്ള സാമ്യത നമ്മുടെ ബീജത്തില്‍ തന്നെ കാണാം, നമ്മുടെ ബീജവും വാല്‍മാക്രിയും ഒരേ രൂപമാണ്, തന്നെയുമല്ല, തവളയുടെ കാലുകള്‍ കീഴ്പ്പോട്ടു നിവര്‍ത്തി പിടിക്കുകയാണെങ്കില്‍ മനുഷ്യരുമായി നല്ല സാമ്യമാണ്, അങ്ങിനെവരുമ്പോള്‍ മനുഷ്യന്‍ തവളയില്‍ നിന്ന് ഉണ്ടായതാവാം അല്ലെ?

- അധിക ജീവികളും ഇണ ചേരലിലൂടെ അവയുടെ സന്താനപരമ്പര നിലനിര്‍ത്തുന്നത്, അതും നമ്മുക്ക് അത്തരം ജീവികള്‍ എല്ലാം ഒരു ഏകകോശജീവിയില്‍ നിന്ന് പരിണമിച്ചു ഉണ്ടായതിനു തെളിവായി പറയാമല്ലോ?

- ഇവിടെ പറയുന്ന ശാസത്രം പൂര്‍ണ്ണമായി എതിര്‍ക്കപെടേണ്ടതാണ് എന്ന് എനിക്ക് അഭിപ്രായമില്ല, പക്ഷെ അതിനെ മനുഷ്യന്‍റെ പരിണാമ ഘട്ടങ്ങളുമായി കൂട്ടി കെട്ടുന്നതിനോടാണ് എനിക്ക് വിയോജിപ്പുള്ളത്, ബീജവും അണ്ഡവും ചേര്‍ന്ന് സിക്താണ്ടമായി മാറിയതിനുശേഷം മുള്ള ഏതാനും ആഴ്ചകളിലെ (എട്ടു ആഴ്ചക്ക് താഴെ വരുന്ന) ഭ്രൂണാവസ്ഥയാണ് ഇല്ലാത്ത പരിണാമവുമായി ഇവിടെ താരതമ്യം ചെയ്തു പരിണാമം സ്ഥാപ്പിക്കാന്‍ ശ്രമിക്കുന്നത്.

സിക്താണ്ഡം ഒന്നോ രണ്ടോ ദിവസത്തിനകമോ അല്ലെങ്കില്‍ ഒന്നോ രണ്ടോ ആഴ്ചക്കകമോ തന്നെ മനുഷ്യരൂപം പ്രാപ്പിക്കണം എന്നു വാദിക്കുന്നത് ലജ്ജാവഹം എന്നെ പറയാന്‍ പറ്റൂ. ഇതിലും നന്നായിരുന്നത് 'മനുഷ്യനെ സൃഷ്ടിക്കാന്‍ എന്തുകൊണ്ട് ദൈവം മറ്റൊരു രീതി സ്വീകരിച്ചില്ല?' എന്നു ചോദിക്കുകയായിരുന്നു എന്നുണര്‍ത്തട്ടെ.

കുറച്ചു തിരക്കിലാണ്, അതുകൊണ്ടാണ് കമന്റുകള്‍ വൈകുന്നത്, ക്ഷമിക്കണം.

സുശീല്‍ കുമാര്‍ said...

Abdul Khadar E K said:-

"- ഇവിടെ പറയുന്ന ശാസത്രം പൂര്‍ണ്ണമായി എതിര്‍ക്കപെടേണ്ടതാണ് എന്ന് എനിക്ക് അഭിപ്രായമില്ല, പക്ഷെ അതിനെ മനുഷ്യന്‍റെ പരിണാമ ഘട്ടങ്ങളുമായി കൂട്ടി കെട്ടുന്നതിനോടാണ് എനിക്ക് വിയോജിപ്പുള്ളത്, ബീജവും അണ്ഡവും ചേര്‍ന്ന് സിക്താണ്ടമായി മാറിയതിനുശേഷം മുള്ള ഏതാനും ആഴ്ചകളിലെ (എട്ടു ആഴ്ചക്ക് താഴെ വരുന്ന) ഭ്രൂണാവസ്ഥയാണ് ഇല്ലാത്ത പരിണാമവുമായി ഇവിടെ താരതമ്യം ചെയ്തു പരിണാമം സ്ഥാപ്പിക്കാന്‍ ശ്രമിക്കുന്നത്.

സിക്താണ്ഡം ഒന്നോ രണ്ടോ ദിവസത്തിനകമോ അല്ലെങ്കില്‍ ഒന്നോ രണ്ടോ ആഴ്ചക്കകമോ തന്നെ മനുഷ്യരൂപം പ്രാപ്പിക്കണം എന്നു വാദിക്കുന്നത് ലജ്ജാവഹം എന്നെ പറയാന്‍ പറ്റൂ. ഇതിലും നന്നായിരുന്നത് ‘മനുഷ്യനെ സൃഷ്ടിക്കാന്‍ എന്തുകൊണ്ട് ദൈവം മറ്റൊരു രീതി സ്വീകരിച്ചില്ല?’ എന്നു ചോദിക്കുകയായിരുന്നു എന്നുണര്‍ത്തട്ടെ."

>>>> ഖാദർ,

ഇത് ഒരു ശാസ്ത്ര ലേഖനമാണ്‌. യോജിക്കാനും വിയോജിക്കനും, അംഗീകരിക്കാനും അംഗീകരിക്കാതിരിക്കാനും ഒക്കെയുള്ള സ്വാതന്ത്ര്യം ഏവർക്കുമുണ്ട്. പക്ഷേ, ഇപ്പറഞ്ഞത് ശാസ്ത്രീയമല്ല എന്ന് സ്ഥാപിക്കാൻ താങ്കളുടെ അഭിപ്രായം ഇന്നതാണ്‌ എന്ന് മാത്രം പറഞ്ഞാൽ മതിയാകില്ലല്ലോ. സിക്താണ്ഡം ഒന്നോ രണ്ടോ ആഴ്ചകൾക്കോ ദിവസങ്ങൾക്കോ അകം മനുഷ്യരൂപം പ്രാപിക്കണം എന്ന വാദത്തിൽ(ഞങ്ങൾക്കാർക്കും അതിൽ ഒരു നിർബന്ധവുമില്ല കെട്ടോ) ലജ്ജ തോന്നുന്ന താങ്കൾക്ക് ആദത്തിന്റെയും ഹവ്വയുടെയും മക്കൾ തമ്മിലുള്ള സഹോദരീ-സഹോദര ലൈംഗികതയിലൂടെയാണ്‌ മനുഷ്യരാശിയാകെ ഉണ്ടായത് എന്ന് ദൈവിക വെളിപാടിൽ ഒട്ടും ലജ്ജ തോന്നുന്നില്ലേ?

സുശീല്‍ കുമാര്‍ said...

ശ്രീ. രവിചന്ദ്രന്റെ പുസ്തകത്തിൽ 'ടെലിസ്കോപ്പ്' എന്ന് റസ്സൽ ഉപയോഗിച്ച വാക്ക് മലയാളത്തിൽ 'മൈക്രോസ്കോപ്പ്' ആയി തെറ്റി എഴുതിയപ്പോൾ (ഇത് മൈക്രോസ്കോപ്പ് ആയാലും കുഴപ്പമില്ലെന്നിരിക്കെ; കാരണം സൂക്ഷ്മമായതിനെ നിരീക്ഷിക്കാൻ മൈക്രോസ്കോപ്പ് ഉപയോഗിക്കാമല്ലോ) മൈക്രൊസ്കോപ്പ് കൊണ്ട് ആരെങ്കിലും വാനനിരീക്ഷണം നടത്താറുണ്ടോ എന്ന് പരിഹസിച്ച ശ്രീ. ഹുസ്സൈൻ ആണ് ഇത്തരം മണ്ടത്തരങ്ങൾ എഴുന്നള്ളീച്ച്യുക്തിവാദീപാളയങ്ങളിൽ കൂട്ട ഞട്ടലുണ്ടാക്കുന്നത് എന്നതാണ് രസകരം.

ഇനി നമുക്ക് സമാധാനിക്കാനും വഴിയുണ്ട്. ഹുസ്സൈൻ പറഞ്ഞ ഫോസിൽ പാളികൾ വല്ല ഇസ്ലാം സ്വർഗത്തിൽ നിന്നും കണ്ടെത്തിയതാണെന്ന് വാദിച്ചാൽ പ്രശ്നം തീർന്നു. ഞെട്ടലും തീർന്നു.

സുശീല്‍ കുമാര്‍ said...

യുക്തിവാദീ പാളയം ഞെട്ടിത്തെറിച്ചപ്പോള്‍...

Reaz said...

മാന്യ വായനക്കാര്‍ക്ക് താഴെ കൊടുക്കുന്ന ലിങ്കുകള്‍ ഒരു പക്ഷെ ഉപകാരപെട്ടേക്കാം.

THE ORIGIN OF MAN



Neo-Darwinism


Please use the << >> buttons at the bottom of each page to move between pages.

«Oldest ‹Older   1 – 200 of 210   Newer› Newest»